<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3680683041526672555</id><updated>2011-09-18T22:08:28.188-07:00</updated><title type='text'>thevarudaana</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thevarudaana.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default?max-results=100'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>66</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3680683041526672555.post-4269263019892113181</id><published>2011-09-04T03:55:00.000-07:00</published><updated>2011-09-04T03:55:03.819-07:00</updated><title type='text'>ക്ളീൻ ഷേവ്</title><content type='html'>&lt;br /&gt;&lt;br /&gt;             മുപ്പത്താറാം നമ്പർ ബഡ്ഡിൽ കാലും നീട്ടി ഇരിക്കുമ്പോൾ മൂപ്പര്‌ കടന്നുവന്ന്‌  പറഞ്ഞു.&lt;br /&gt;&lt;br /&gt;        “ നാളെ ഓപ്പറേഷൻ ഉള്ളവർ തോർത്തുമുടുത്തുകൊണ്ട് പുറകെ പോരെ. ബ്ളയ്ഡിന്റെ കാര്യത്തിൽ  റേഷൻ വേണ്ട. . എത്രയായാലും കുഴപ്പമില്ല. പക്ഷെ നാലിൽ കുറയരുത്.”&lt;br /&gt;&lt;br /&gt;         വെളുത്ത കുട്ടിത്തോർത്തുമുടുത്ത് ദാസനേപോലെ പുറകേ ചെന്നു. മൂക്കിനു താഴെ നനച്ച  കോട്ടൺ തൂത്തിട്ട് കത്തി വെയ്ക്കുന്നതിനിടയിൽ മൂപ്പരു പറഞ്ഞു.&lt;br /&gt;&lt;br /&gt;             “ ഇതുപോലെ പലേടത്തും കത്തിവെയ്ക്കും. അനങ്ങിപോകരുത്, അനങ്ങിയാൽ കത്തി പലതും  കൊണ്ടുപോയെന്നു് വരും”&lt;br /&gt;&lt;br /&gt;         മൂക്കിനു താഴെ ഒരു ശൂന്യത അനുഭവപ്പെട്ടപ്പോൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;           “ ചേട്ടാ, ഒരു കണ്ണാടി കാണിക്കാമോ? മീശ ഇല്ലാത്ത എന്നേ ഞാൻ തന്നെ കണ്ട കാലം മറന്നു” &lt;br /&gt;&lt;br /&gt;             “ ഇനിയും പല സ്ഥലങ്ങളും ശരിയാക്കിയെടുക്കാനുണ്ട്. കണ്ണാടിയിൽ ഒരുമിച്ച് കാണാം” കൈ  ഉയർത്തിവെച്ച് കക്ഷത്തിൽ നനഞ്ഞ കോട്ടൺ തൂക്കുന്നതിനിടയിൽ മൂപ്പരു പാടി&lt;br /&gt;&lt;br /&gt;                 “ കണ്ണാടി കാണുവോളം&lt;br /&gt;                    തന്നുടെ മുഖമെത്ര&lt;br /&gt;                    നന്നെന്നു നിരൂപിയ്ക്കും&lt;br /&gt;&lt;br /&gt;&lt;br /&gt;                  അതുപോട്ടെ ഹിന്ദി സിനിമയിൽ നടന്മാർക്കൊന്നും നെഞ്ചിൽ രോമമില്ല കേട്ടോ. കണ്ടത്തിൽ  കൂടെ കൊയ്ത്തു യന്ത്രം പോകുവാന്നു കരുതിയാൽ മതി”&lt;br /&gt;&lt;br /&gt;                കത്തിയിൽ മൂന്നാമത്തെ ബ്ളെയ്ഡ് തിരുകി മൂപ്പര്‌ തോർത്തിന്റെ കുത്തിനുപിടിച്ചു.&lt;br /&gt;&lt;br /&gt;                 “ ഇനിയാണ്‌ പ്രധാന രംഗങ്ങൾ കേട്ടോ മാഷേ, ശരീരം എന്നു പറയുമ്പോൾ  ക്ഷേത്രസങ്കല്പമായതുകൊണ്ട് ആശയം മാറ്റി മൂത്രാലയം എന്നു പറയുന്നതാണ്‌ എനിക്കിഷ്ടം” &lt;br /&gt;&lt;br /&gt;                  പുക്കിളിനു താഴെ കത്തി അമർന്നു. ചങ്കിൽ കൊള്ളുന്നപോലെ തോന്നി. കത്തി താഴേക്ക്  നീക്കുന്നതിനിടയിൽ മൂപ്പരു ചോദിച്ചു. “ എങ്ങിനെയുണ്ടെന്റെ ആശയം”?&lt;br /&gt;       “ ആശയമൊക്കെ കൊള്ളാം ചേട്ടാ, പക്ഷെ ആലയം എന്റെയാണെന്നോർമ്മ വേണേ”&lt;br /&gt;&lt;br /&gt;                നാലാമത്തെ ബ്ളെയ്ഡിന്റെ കവറഴിക്കുന്നതിനിടയിൽ മൂപ്പറു പറഞ്ഞു. “ കൊല്ലം കൊറച്ചായി  മാഷേ”&lt;br /&gt;     എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് തോർത്ത് കുടഞ്ഞുടുത്തു.തോർത്ത് അഴിച്ചുമാറ്റിയപ്പോൾ താഴെ വീണ കടലാസുകഷ്ണം മൂപ്പരുടെ പോക്കറ്റിലിട്ടിട്ട്  പറഞ്ഞു&lt;br /&gt;      “ രൂപയ്കൊക്കെ വെല ഇടിയുകല്ലെ”&lt;br /&gt;        മുറിയിൽ ഒരു റ്റ്യൂബ് കത്തി&lt;br /&gt;&lt;br /&gt;    &lt;br /&gt;              &lt;br /&gt;                 &lt;br /&gt;&lt;br /&gt;                 &lt;br /&gt;                                 &lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4269263019892113181?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4269263019892113181/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4269263019892113181' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4269263019892113181'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4269263019892113181'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2011/09/blog-post_04.html' title='ക്ളീൻ ഷേവ്'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-1411727997312530073</id><published>2011-09-02T00:01:00.000-07:00</published><updated>2011-09-02T00:06:57.942-07:00</updated><title type='text'>നീർചാല്‌</title><content type='html'>&lt;br /&gt;ചുവന്ന അടപ്പുള്ള പ്ളാസ്റ്റിക്ക് കുപ്പി അവളുടെ മുന്നിലേയ്ക്ക് നീക്കിവെച്ചിട്ട് പറഞ്ഞു.&lt;br /&gt;“ ഗംഗാജലമാണ്‌, ഗംഗോത്രിയിൽനിന്ന് നിനക്കുവേണ്ടി എടുത്തത്”&lt;br /&gt;കുപ്പി കയ്യിലെടുക്കുമ്പോൾ അവളുടെ മുഖത്ത് നിസ്സംഗതയായിരുന്നു. അടപ്പുതുറന്ന് ഗംഗാജലം നിലത്തേയ്ക്ക് ഒഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.&lt;br /&gt;“ ഇങ്ങിനെയാണോ ഉണ്ണീ, ദേവലോകത്തുനിന്ന് ഇവൾ ശിവന്റെ ജടയിലേക്ക് ചാടിയത്. പിന്നെ ഒരു നീർപുഴുവായി, ചാലായി. എത്രയോ ഗ്ളേസിയറുകളിൽനിന്ന് ഒഴുകിതുടങ്ങിയത്?”&lt;br /&gt;കുപ്പി അടച്ച് തിരിച്ചു തരുന്നതിനിടയിൽ അവൾ പറഞ്ഞു.&lt;br /&gt;“ ഉണ്ണിക്കറിയാമോ, ഗംഗോത്രിയിൽ ആൾക്കാർ ശൗചം ചെയ്യുന്നതുപോലും ഗംഗാജലത്തിലാണ്‌ ”&lt;br /&gt;അടുത്ത്നിന്ന് എഴുന്നേറ്റ് ഒരു നീർചാലുപോലെ അകലേയ്ക്ക് ഒഴുകിപോകുന്നതിനിടയിൽ ഒരു കല്ലിൽ തട്ടി തിരിഞ്ഞുനിന്നു&lt;br /&gt;“ അല്ലെങ്കിൽതന്നെ ഏത് ജലമാണ്‌ ഗംഗാജലമല്ലാത്തത്”&lt;br /&gt;പിന്നെ വീണ്ടും ഒരു നീർചാലായി താഴേക്ക് താഴേക്ക്&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-1411727997312530073?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/1411727997312530073/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=1411727997312530073' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/1411727997312530073'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/1411727997312530073'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2011/09/blog-post.html' title='നീർചാല്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-8065089241876000743</id><published>2010-12-06T06:37:00.000-08:00</published><updated>2010-12-06T06:58:45.595-08:00</updated><title type='text'>കഥയില്ലായ്മ മൂന്നാം ഇന്‍സ്റ്റാള്‍മന്റ്‌</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           അപ്പുചേട്ടന്റെ കടലവണ്ടിയില്‍ നിന്ന് എട്ടണയ്ക്ക്‌ കടലയും വാങ്ങി അമ്പലപടിയില്‍  പോയിരുന്നു. ആലിനു ചേര്‍ന്നൊരു തറയ്ക്കും താഴെയായിട്ടാണ്‌ പടിയുടെ കിടപ്പ്‌.  തനിത്തറകള്‍ക്ക്‌ കിടക്കാന്‍ പാകത്തിന്‌. തെക്കുനിന്ന് വടക്കോട്ട്‌ നീളത്തില്‍  .ചേര്‍ന്നൊരു കുളം പിന്നെയും താഴെയാണ്‌. ശ്രീനിവാസയ്യര്‍ റോഡും മുറിച്ച്‌ ദേവസ്വം  ക്യാമ്പ്‌ ഷെഡിന്റെ ഓരം ചേര്‍ന്ന് താഴോട്ടിറങ്ങിയാല്‍ മുങ്ങിചാകാന്‍ പാകത്തിനാണ്‌  വെള്ളോം. അമ്പലപ്പടിയില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. സമയം പോകാന്‍  പ്രത്യേകിച്ച്‌ വാച്ചൊന്നും കെട്ടേണ്ടതില്ല. വഴിയേപോകുന്ന ഏതെങ്കിലും ചിന്തയേ  എടുത്ത്‌ മനസ്സിലിട്ടാല്‍ മതി. കടല തീരുമ്പോള്‍ ദീപാരാധന കഴിഞ്ഞ്‌ നടതുറക്കും.  ഗോപുരത്തിനുവെളിയിലുള്ള വെടിവഴിപാടുകാരന്‍ പുറകില്‍ കൊണ്ടുവെച്ച്‌ രണ്ടുമൂന്ന്‌  കതിന പൊട്ടിക്കും മതില്‍കകത്തുള്ള വലിയ മണിയുടെ കയറില്‍ ആരെങ്കിലും ആയാസപ്പെട്ട്‌  തൂങ്ങി അങ്ങോട്ടുമിങ്ങോട്ടും ആടും. അതാണ്‌ ചിട്ട. വേണമെങ്കില്‍ പടിയില്‍  നിന്നെഴുനേറ്റ്‌ തിരിഞ്ഞുനിന്ന്‌ കൈകൂപ്പി " എന്റെ തിരുനക്കരയപ്പാ" എന്ന്‌  വിളിക്കാം. വിളിച്ചില്ലെങ്കിലും പ്രത്യേകിച്ച്‌ പരാതിയൊന്നും കാണില്ല. അകത്ത്‌  സപരിവാരമാണ്‌. സിംഹോം കാളേം മയിലും പാമ്പും എലിയും എന്നുവേണ്ട . എല്ലാകാര്യവും  നോക്കണ്ടെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              പടിയില്‍ ഇരുന്ന്‌ കടലയുടെ കുമ്പിള്‍ തുറന്നപ്പോള്‍ പാരമ്പര്യഗുണം എന്ന വിഷയമാണ്‌  ഇന്നത്തെ ചിന്താവിഷയമായി ഏറ്റെടുത്തത്‌. അവിടുന്നങ്ങോട്ട്‌ ചിന്ത ഏതൊക്കെ  കാടുകളിലാണ്‌ കയറിപോയതെന്നറിയില്ല. ഇടയ്ക്ക്‌ ചിന്തയ്ക്ക്‌ ചിന്തേരിടണോ എന്നുപോലും  ശങ്കിച്ചു. &lt;/div&gt;        &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " നമസ്കാരം മാഷേ"&lt;/div&gt;&lt;br /&gt;&lt;div&gt;          ഓര്‍ക്കാപ്പുറത്താണ്‌ ചിന്തയ്ക്കു മുറിവുപറ്റിയത്‌.&lt;/div&gt;&lt;br /&gt;&lt;div&gt;             " വനംവകുപ്പിന്റെ അനുമതിയോടെയാണോ ചിന്തയെ കാടുകയറ്റിയത്‌"&lt;/div&gt;&lt;br /&gt;&lt;div&gt;            വായില്‍നിന്ന്‌ ഒരുകെട്ട്‌ ബീഡിപ്പുക പുറത്തേക്ക്‌ തള്ളികൊണ്ട്‌ കുട്ടന്‍  അടുത്തുവന്നിരുന്നു. മുറിവില്‍ അല്‍പം മരുന്നുപുരട്ടിക്കൊണ്ട്‌ കുട്ടനോട്‌  ചോദിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " അല്ല കുട്ടാ ഇന്നെന്താ പതിവില്ലാതെ നേരത്തേ ? നേരത്തേ പതിവില്ലാത്തതായിരുന്നല്ലോ  ?"&lt;/div&gt;&lt;br /&gt;&lt;div&gt;        " അങ്ങകത്ത്‌ ഭയങ്കര ചൂടാണ്‌ മാഷേ അതാണ്‌ നേരത്തെ വെളിയിലേക്കിറങ്ങിയത്‌ മാത്രമല്ല  ശബരിമല സീസണല്ലെ മിഡില്‍മെന്നിനെ കൂടതെ എന്തെങ്കിലും നേരിട്ടുകിട്ടുകാണെങ്കില്‍  അത്രേമായല്ലൊ .വില്ല്വപത്രമെങ്കില്‍ വില്ല്വപത്രം. അതെല്ലാം മറന്നേക്കൂ  എന്തായിരുന്നു ഇന്നത്തെ ചിന്താവിഷയം?"&lt;/div&gt;&lt;br /&gt;&lt;div&gt;           " കേട്ടോ കുട്ടാ പാരമ്പര്യഗുണം എന്ന വിഷയത്തിനെ അധീകരിച്ചായിരുന്നു പത്തുപുറത്തില്‍  കവിയാതെ ചിന്തിച്ചുകൊണ്ടിരുന്നത്‌. കുട്ടനറിയാമോ അച്ഛന്‍ പേരുകേള്‍പ്പിച്ച  പ്രൊഫസറായിരുന്നു. അക്കാലത്ത്‌ അദ്ദേഹം രചിച്ച ഗൈഡുകള്‍ വായിച്ച കുട്ടികളെ  സര്‍വ്വകലാശാലാബിരുദം നേടുയിരുന്നുള്ളൂ. സര്‍വ്വ കലാശാലയിലും അങ്ങിനെതന്നെ .  അക്കുട്ടികള്‍ക്ക്‌ മൂലം പോലും വേണ്ടിയിരുന്നില്ല. മൂപ്പര്‌ ഗ്രന്ഥം മൂന്നായാണ്‌  പകര്‍ത്തിയിരുന്നത്‌. പിന്നെ സിന്ദാബാ സിന്ദാബാ അച്ഛന്റച്ഛന്‍ മുത്തച്ഛന്‍.  തിരുവിതാംകോട്‌ യൂണിവേഴ്സിറ്റിയില്‍ പകരം വെയ്ക്കാന്‍ മറ്റൊരു  പ്രൊഫസറില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനോടൊപ്പം ആ ദേഹത്തിന്റെ വിഷയവും  നിന്നുപോയി. ചാന്‍സിലര്‍ക്ക്‌ സെനറ്റുഹാളില്‍ ഒരു എണ്ണഛായ  വെക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നും തടഞ്ഞില്ല. പിന്നെ മുത്തച്ഛന്‍ മുതുക്കന്റെ  അച്ചന്‍ . പേരും കേമന്‍ എന്നുതന്നെയായിരുന്നു. രാജാക്കന്മാരുടെ പോലും  ആശാനല്ലായിരുന്നോ അതാണ്‌ പാരമ്പര്യം. പക്ഷെ മൂപ്പിലാന്‌ "&lt;/div&gt;&lt;br /&gt;&lt;div&gt;              മുഴുവനക്കാന്‍ പറ്റിയില്ല&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            " അച്ഛനില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും മാഷായേനെ, അല്ലേ മാഷേ"  കുട്ടന്‍ ഇടയ്ക്കുകയറി പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               അത്ഭുതമാണ്‌ തോന്നിയത്‌. അതീവ ഗോപ്യമായി അടച്ചുപൂട്ടി ലോക്കറില്‍  വെച്ചുപൂട്ടിയിരുന്ന കുടുംബചരിതം കുട്ടനെങ്ങിനെയാണ്‌ അറിഞ്ഞത്‌. മനസുവായിച്ച പോലെ  കുട്ടന്‍ പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             " അച്ഛന്‍ മഹാജ്യോത്സരായിരുന്നു മാഷേ. ഞാന്‍ കീശ നോക്കി ഭാവി  പറയുന്നതുപോലെയായിരുന്നു മൂപ്പര്‌ മുഖം നോക്കിപറഞ്ഞുകൊണ്ടിരുന്നത്‌. അണുവിട  തെറ്റില്ല. അണു എന്നുപറഞ്ഞപ്പോളാണ്‌ ഒരുകാര്യം ഓര്‍ക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധം  എന്നാണ്‌ തീരുന്നത്‌ എന്നു പ്രവചിക്കാന്‍ അച്ഛനാശയുണ്ടായിരുന്നു. പക്ഷെ നീചന്മാര്‌  അമേരിക്കന്‍ കുത്തകമുതലാളിമാര്‌ അതിനുസമ്മതിച്ചില്ല. അവര്‍ നേരത്തെ പോയി സന്ധി  ഒപ്പിട്ടുകളഞ്ഞു. സമധാനത്തിനുള്ള ഒരു നോബെല്‍പ്രൈസ്‌ വീട്ടിലെ ഫ്രിഡ്ജില്‍  വരണ്ടതായിരുന്നു. അവര്‍ അതാണ്‌ കളഞ്ഞുകുളിച്ചത്‌.പിന്നെ മുത്തശ്ശനോ. മൂപ്പിലാന്‍  അതിലും പുലിയായിരുന്നു. ഉത്സവപറമ്പുകളില്‍ തത്തേവിട്ട്‌ കാര്‍ഡ്‌ എടുക്കുന്ന കളി  മൂപ്പരാണത്രെ തുടങ്ങിയത്‌. കവിയുമായിരുന്നു.&lt;/div&gt;&lt;br /&gt;                                 ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും&lt;div&gt;                                  തത്തമ്മ തത്തമ്മ തന്നെ പാരില്‍&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               എന്ന കാവ്യം അദ്ദേഹമാണത്രെ രചിച്ചത്‌. ഒന്നാം ലോകമഹായുദ്ധത്തിലാണ്‌ മൂപ്പര്‍ക്ക്‌  നോബെല്‍സമ്മാനം കളഞ്ഞുപോയത്‌. ഇനി മുത്തശ്ശന്റെ അച്ഛനോ. മൂപ്പര്‍ക്ക്‌  കവടിനിരത്താന്‍ കവടിപോലും വേണ്ടായിരുന്നു എന്നാണ്‌ റ്റോയന്‍ബി പറഞ്ഞിരിക്കുന്നത്‌.  പക്ഷെ മൂപ്പിലാന്‌"&lt;/div&gt;&lt;br /&gt;&lt;div&gt;            ഒരുനിമിഷത്തെ മൗനത്തിനുശേഷം കുട്ടന്‍ ചോദിച്ചു. " മാഷെ മാഷിന്‌ കാര്യം  പിടികിട്ടിയൊ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ഇറ്റീസ്‌ ഈസി മൈഡിയര്‍ കുട്‌സണ്‍ ഞാനിപ്പോള്‍ ഷെര്‍ലോക്‌ ഹോംസ്‌ കഥകളാണ്‌  വായിക്കുന്നത്‌.ബൈദ്ബൈ മിസ്റ്റര്‍ കുട്‌സണ്‍ നിങ്ങള്‍ കഞ്ചാവുബീഡിയാണ്‌  വലിക്കുന്നത്‌ എന്നു ഞാന്‍ മനസ്സിലാക്കുന്നു."&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;          " ഒരു ബീഡി ഒണ്ടേല്‍ താടാ ഉവ്വേ" പുറകില്‍ കതിന കൊണ്ടുവെച്ചിട്ട്‌ വെടിക്കാരന്‍  പറഞ്ഞു.&lt;/div&gt;&lt;br /&gt;&lt;div&gt;              &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-8065089241876000743?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/8065089241876000743/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=8065089241876000743' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8065089241876000743'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8065089241876000743'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/12/blog-post.html' title='കഥയില്ലായ്മ മൂന്നാം ഇന്‍സ്റ്റാള്‍മന്റ്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-6066018002608953840</id><published>2010-05-08T02:11:00.000-07:00</published><updated>2010-05-08T02:25:23.526-07:00</updated><title type='text'>ഒന്നില്‍ പിഴച്ച്‌</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              അതിരാവിലെ ചാടിയെഴുന്നേറ്റ്‌ പ്രാകൃതകര്‍മ്മങ്ങള്‍ യഥേഷ്ടം നിര്‍വ്വഹിച്ച്‌  കുപ്പായത്തില്‍ ഓടിക്കയറി. കര്‍മ്മഫലം തരും ഈശ്വരനല്ലോ എന്നു കീര്‍ത്തനവും ചൊല്ലി  ബാങ്കില്‍ ചെന്നു. പാസ്ബുക്ക്‌ പതിച്ചുവാങ്ങി അക്കൗണ്ടിനെ മാറിയും മറിച്ചും നോക്കി.  കഴിഞ്ഞ കേസിന്റെ കാലത്തുകണ്ടതിനേക്കാളും നന്നായി ക്ഷീണിച്ചിരിക്കുന്നു. പാവം പിന്നെ  ഗര്‍ഭിണിയും എന്നു പ്രയോഗിക്കാന്‍ തോന്നും.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                  പൊരിവെയിലില്‍ വീട്ടിലോട്ട്‌ നടന്നു. ഇടക്ക്‌ ഒരു ഷോഡാ കുടിക്കാന്‍ പോലും ശരീരം  നിര്‍ത്തണമെന്നു തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു അക്കൗണ്ടിന്റെ ആരോഗ്യസ്ഥിതി  ഓര്‍ത്തുള്ള പരവേശം. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               വീട്ടില്‍ചെന്ന് ഫാന്‍ ഫുള്‍സ്പീഡിലിട്ട്‌ ചാരുകസേരയില്‍ കിടന്നു. ആധി  അങ്ങോട്ടെന്നല്ല എങ്ങോട്ടും മാറുന്നില്ല. പണ്ടേ ദുര്‍ബ്ബല എപ്പോള്‍വേണമെങ്കിലും  സിദ്ധികൂടുമെന്ന് ഒരു നിജോമില്ല. അപ്പോളാണ്‌ പണംകൊണ്ടെറിഞ്ഞ്‌ പണത്തില്‍  കൊള്ളിക്കുന്ന ധനതത്വശാസ്ത്രാധ്യാപകനെ ഓര്‍ത്തത്‌. ഫോണ്‍ കറക്കി മറുതലയ്ക്കല്‍  സുഹൃത്തുവന്നപ്പോള്‍ ജാത്യാലും കര്‍മണാലും ഉണ്ടായ സകല കഥകളും പരത്തി  വായിച്ചുകൊടുത്തു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                   " വരുമോരോ കേസസ്‌&lt;/div&gt;                    അക്ക്ക്കൗണ്ടിനു ഹാനിയായി&lt;div&gt;                   വരുമോരോ ഹാനി &lt;/div&gt;                  വന്നപോലെ പോവും"&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                     മറുതലയ്ക്കല്‍ കവിതകേട്ടപ്പോള്‍ അതു ധനതത്വക്കാരന്‍ സുഹൃത്തു തന്നെയോ എന്നു ശങ്ക  തോന്നി.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " താങ്കള്‍ എന്റെ സുഹൃത്ത്‌ ധനതത്വം തന്നെയല്ലെ? ചോദിച്ചുപോയി&lt;/div&gt;&lt;br /&gt;&lt;div&gt;       " അതേയതെ, ഉപരിബിരുദം നടത്തിയപ്പോളാണ്‌ ധനമായത്‌ ബിരുദം ഭാഷയിലാണേയ്‌. അതുകൊണ്ടാണ്‌  കവിതയില്‍ ഒരു കമ്പം വന്നത്‌ കുറ്റം പറയരുതല്ലൊ സുന്ദരിയാണു കേട്ടോ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " അവളെവിടെയെങ്കിലും കിടക്കട്ടെയണ്ണാ, ഒരു പോംവഴി പറഞ്ഞാട്ടെ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " ആപദി കിംകരണീയം&lt;br /&gt;                                                    ഒട്ടും അമാന്തിക്കണ്ട പാലക്കാടിനു വണ്ടി പിടിച്ചോളൂ സ്വര്‍ണ്ണത്തിനൊക്കെ ഇപ്പൊ  എന്താണു വില? മുക്കുപണ്ടപണയത്തിനു പോലും ഇപ്പോള്‍ മണിമണി പോലെ മണികിട്ടും.  അര്‍ത്ഥാപത്തിയാണേയ്‌ അലങ്കാരം. പൊന്നുംകുടത്തിനു പൊട്ടു വേണ്ടതാനും"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;     പിന്നെ ഒട്ടും അമാന്തിച്ചില്ല. വീട്‌ പൂട്ടി പുറത്തിറങ്ങി. ആദ്യംകണ്ട  വണ്ടിക്കുതന്നെ പാലക്കാടിന്‌ തലവെച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              തീര്‍ത്തും ഖിന്നനും ദു;ഖിതനുമായി ഇരുന്നപ്പോള്‍ അവള്‍ ചോദിച്ചു "  എന്താണവിടേയ്ക്ക്‌ പറ്റിയത്‌ ഇങ്ങിനെ ഖിന്നനായി നിഷ്ക്രിയത്വം പൂണ്ട്‌  കാണപെടുവാന്‍. ഈ ദാസിയോട്‌ പറഞ്ഞാലും&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             ജാത്യാലും കര്‍മണാലും എഴുതപ്പെട്ട കേസുകെട്ടെല്ലാം മലര്‍ക്കെ തുറന്ന് അവളുടെ  മുന്നിലേക്കിട്ടിട്ട്‌ അനന്തതയിലേക്ക്‌ നോക്കി താടി തടവിക്കൊണ്ട്‌ അവളോട്‌  പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " ഒന്നും പറയാനും ചെയ്യാനും പറ്റാത്ത കാലമാടീ, കലികാലം എന്നല്ലാതെ എന്താ പറേകാ.  ആര്‌ എപ്പോള്‍ എന്തിന്‌ കേസിന്‌ പോകും എന്നു പറയാന്‍ പറ്റുമൊ"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;   &lt;/div&gt;&lt;div&gt;               പെട്ടെന്നാണ്‌ തെളിഞ്ഞ ആകാശത്തില്‍ കാര്‍മേഘം നിറയുന്നതുപോലേ അവളുടെ മുഖം കറുത്തത്‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              &lt;/div&gt;&lt;div&gt;                " നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ ഹേ മനുഷ്യാ " അവള്‍ കോപിഷ്ഠയായി ചോദിച്ചു. " ഈ കഥ  പറയാനാണോ നിങ്ങള്‍ പണം മുടക്കി ഇത്തറ്റം വന്നത്‌ തിരിച്ചുള്ള ലാസ്റ്റ്‌ വണ്ടി  ഇപ്പോള്‍ പോകും അതുകഴിഞ്ഞാല്‍ കുറച്ചുകഴിഞ്ഞേയുള്ളൂ"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              അടുത്ത ഒരു കേസോടുകൂടി ശാപ്പാട്‌ ഫ്രീ എന്ന് ചിന്തിച്ച്‌ ചാരുകസേരയില്‍  കിടന്നപ്പോള്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.വാതില്‍ തുറക്കാതെ തന്നെ അകത്തുകയറിയ  കറുത്തകോട്ടിട്ട ചെങ്ങാതി പറഞ്ഞു&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " ഇരിക്കാനൊന്നും സമയമില്ല, ആ കയ്യിങ്ങുതന്നേ, ഭാഗ്യവാന്‍ ഇനി ഫ്രീയായിട്ട്‌  നടക്കാമല്ലൊ. മറുസ്ത്രീഗമനവും നിഷ്ക്രിയത്വവും കൂടാതെ കാലമാടീ അതായത്‌ എരുമേ എന്നും  വിളിച്ചെന്നും ആരോപിച്ച്‌ അവള്‍ വിവാഹമോചനത്തിന്‌ കേസുകൊടുത്തിട്ടുണ്ട്‌.  ഒപ്പിട്ട്‌ കൊടുത്തിട്ട്‌ നമ്മക്കിതൊന്ന് ആഘോഷിക്കണ്ടേ മാഷേ"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            കണ്ണില്‍ ഇരുട്ട്‌ കയറുന്നതുപോലെ. ആകെ കൂടയുള്ള ഒരു അത്താണിയായിരുന്നു.അവള്‍.  വീഴാതിരിക്കാന്‍ വക്കീലിനെ ചാരി തൊണ്ടയിടറികൊണ്ട്‌ ചോദിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " അല്ല വക്കീലേ, നമ്മുക്കിതങ്ങ്‌ കോമ്പ്രമൈസാക്കരുതോ? ഞാന്‍ വൈകിട്ട്‌  ഓഫീസിലോട്ട്‌....."&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                  മുഴുവന്‍ പറയാന്‍ വക്കീല്‌ സമ്മതിച്ചില്ല. " മാഷിനെന്നാ ഭ്രാന്തുണ്ടൊ വൈകിട്ട്‌  നമ്മള്‍ക്കിതൊന്ന് ആഘോഷിക്കണം. ബാറില്‍നിന്നിറങ്ങിയാല്‍ ഞാന്‍  ബാറില്‍കാണും"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              വാതില്‍ തുറന്ന് വക്കീല്‌ പുറത്തിറങ്ങി .തലകറങ്ങുന്നു. ഇട്ടിരുന്ന  കുപ്പായത്തിനുള്ളില്‍ വിയര്‍പ്പ്‌ നദിയായി ഒഴുകുന്നു. ഫാനിന്‌ കാറ്റ്‌  കുറഞ്ഞതുപോലെ. ചാരുകസേര വലിച്ച്‌ ഫാനിന്റെ കീഴിലേക്കിട്ടു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;   &lt;/div&gt;&lt;div&gt;          ജനലഴികള്‍ക്കിടയിലൂടെ തല അകത്തേക്കിട്ടിട്ട്‌ വക്കീല്‌ പറഞ്ഞു&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " കസേര വലിച്ച്‌ ഫാനിന്റെ അടിയിലേക്ക്‌ ഇടുന്നതൊക്കെകൊള്ളാം ശ്രമം പരാജയപെട്ടാല്‍  അതിന്‌ വേറെ കേസുവരും"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-6066018002608953840?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/6066018002608953840/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=6066018002608953840' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/6066018002608953840'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/6066018002608953840'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/05/blog-post_08.html' title='ഒന്നില്‍ പിഴച്ച്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4818770601530745890</id><published>2010-05-07T20:42:00.000-07:00</published><updated>2010-05-07T20:55:20.926-07:00</updated><title type='text'>കര്‍മണ</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         ജാത്യാല്‍ വന്നത്‌ തൂത്തുകളഞ്ഞിട്ട്‌ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടന്നു.  കാഗെസ്സെടുത്തു. കലവും.&lt;/div&gt;&lt;br /&gt;&lt;div&gt;    &lt;/div&gt;&lt;div&gt;                            സൂര്യന്‍ നടന്ന് പടിഞ്ഞാറെത്തിയപ്പോള്‍ സായിപ്പ്‌ മുറിപൂട്ടി പുറത്തിറങ്ങി.നായരുടെ  കാപ്പിക്ലബ്ബില്‍ നിന്ന് ഒരു ചായയും രണ്ടു വടയും വാങ്ങി. രണ്ടും അവിടെവെച്ച്‌ തന്നെ  കഴിച്ചു. രണ്ടുകെട്ട്‌ ബീഡിയും വാങ്ങി കിഴക്കേ ആല്‍ത്തറയിലേക്ക്‌ നടന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ സായിപ്പ്‌ ചിന്തിച്ചു അമ്പലകുളം കുളത്തില്‍  കുളിക്കുന്ന സ്ത്രീകള്‍ കൂടാതെ അമ്പലവും കുളത്തിനുമപ്പുറം വയല്‍ഫീല്‍ഡുകള്‍  അതിനുമപ്പുറം നീളത്തില്‍ മരിച്ചുകിടക്കുന്ന, നദി നീളത്തില്‍കിടക്കുന്ന തീവണ്ടിപാത .  തീവണ്ടിയാപ്പീസ്‌. എന്തുകൊണ്ടും സുന്ദരമായ സ്ഥലം. ശരിക്കും ഗോഡ്സ്‌ ഓണ്‍  കണ്ട്രികളുതന്നെ. ആല്‍ത്തറയാണെങ്കില്‍ കുത്തിയിരുന്ന് ബീഡിവലിക്കാന്‍ പറ്റിയ  സ്ഥലവും. സായിപ്പ്‌ ഒരു ബീഡിക്ക്‌ തീ കൊളുത്തിയപ്പോള്‍ തീവണ്ടിയാപ്പീസില്‍നിന്ന്  ഒരെണ്ണം ഇറങ്ങി പുകയൂതികൊണ്ട്‌ ഒറ്റപാലം ലാക്കാക്കി ഇഴഞ്ഞുപോയി. &lt;/div&gt;&lt;br /&gt;&lt;div&gt;               ബീഡി വലിച്ച്‌ കൂട്ടുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല മണിയടിക്കുന്ന ശബ്ദം  കേട്ടാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ആദ്യം ബിഗ്ബെന്‍ ആണെന്നാണ്‌ കരുതിയത്‌.  പിന്നെയാണ്‌ ക്ഷേത്രത്തില്‍ ദീപാരാധനയുടെ മണിയാണെന്ന് മനസ്സിലായത്‌. ഒരു കൊതുക്‌  പറന്ന് വന്ന് സായിപ്പിന്റെ ചെവിയില്‍ മൂളി.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " സായിപ്പാണെന്നൊന്നും നോക്കില്ല. ചോരകുടിച്ചുകളയും ഞാന്‍. വേഗം സ്ഥലം വിട്ടൊ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                  വലിച്ചുകൊണ്ടിരുന്ന ബീഡി ആല്‍ത്തറയില്‍ കുത്തികെടുത്തി കുറ്റി ചെവിയ്ക്കിടയില്‍  തിരുകി മുറിയിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അവളെ കണ്ടത്‌.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " പേരെന്താ?" ഒരു കൗതുകത്തിന്‌ ചോദിച്ചു&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               " സുശീല"&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                    സന്ധ്യ കഴിഞ്ഞ്‌ ഇരുട്ട്‌ വീണുതുടങ്ങിയതുകൊണ്ട്‌ അവള്‍ കാല്‍നഖം കൊണ്ടൊരു  കുറിവരച്ചോ എന്ന് സായിപ്പ്‌ കണ്ടില്ല. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                     " നാളോ?"&lt;br /&gt;&lt;br /&gt;        " നാള്‌ നാരങ്ങ, അഭിമുഖമൊന്നും ഇവിടെ വെച്ച്‌ വേണ്ട സായിപ്പെ. നാട്ടുകാര്‍  എന്തുവിചാരിക്കും." അവള്‍ മുന്നോട്ടുനടന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                     മുറിയുടെ വാതില്‍ സായിപ്പ്‌ അടയ്ക്കുന്നതിനിടയില്‍ മണ്ണെണ്ണവിളക്കിന്റെ തിരി  താഴ്ത്തികൊണ്ട്‌ അവള്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " ഞാന്‍ ഇതൊക്കെയൊന്ന് മാറ്റിവെയ്ക്കട്ടെ, മുഷിഞ്ഞാല്‍ നാളെ ധരിക്കാന്‍  പറ്റില്ല&lt;/div&gt;എല്ലാം മാറ്റിവെച്ചിട്ട്‌ അവള്‍ തുടര്‍ന്നു&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " എങ്കില്‍ സായിപ്പ്‌ അഭിമുഖം തുടങ്ങികൊള്ളു"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              പിറ്റേന്ന് കാലത്ത്‌ പുഴ നീന്തികടന്ന് നഗരത്തിലെ അച്ചടിശാലയിലെത്തി സായിപ്പ്‌  മാനേജരോട്‌ ചോദിച്ചു. &lt;/div&gt;&lt;br /&gt;&lt;div&gt;         " അല്ല മാനേരേ, എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഒരു പേരിലെന്താ  ഇത്രയിരിക്കാന്‍?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " സുശീല എന്നുപറഞ്ഞാല്‍ നല്ല വസ്ത്രം ധരിക്കുന്നവള്‍ എന്നാണര്‍ത്ഥം മാഷേ" മാനേജരു  പറഞ്ഞു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                              ആഫ്റ്റൊറാള്‍ വാട്ടീസിന്നെ നെയിം എന്ന് പേരുമെഴുതി കലമടച്ചു. കാഗസ്‌ മടക്കി.  ജനലില്‍കൂടി പുറത്തേക്ക്‌ നോക്കി. ഉണങ്ങാനിട്ടുരുന്ന തുണികള്‍ കാറ്റില്‍ ആടുന്നു.  അയയില്‍ കിടക്കുന്ന തുണിയെയെടുത്ത്‌ ആരെങ്കിലും അലമാരിയില്‍ വെയ്ക്കുമൊ? അങ്ങിനെ  ഒരു പ്രയോഗം മലയാളത്തിലുണ്ടൊ എന്നു സംശയം തോന്നി സുഹൃത്തായ മലയാളം അധ്യാപികയോട്‌  ചോദിക്കാം എന്ന് മനസ്സില്‍ കുറിയ്ക്കുന്നതിടയില്‍ കോളിംഗ്‌ ബെല്‍  ശബ്ദിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;        ചാരുകസേരയില്‍നിന്ന് എഴുന്നേറ്റ്‌ വാതില്‍ തുറന്നപ്പോള്‍ കറുത്തകോട്ടിട്ട ചെങ്ങാതി  വെളുക്കെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                       &lt;br /&gt;      " ഇരിക്കാനൊന്നും സമയമില്ല മാഷേ, സൂക്ഷിച്ച്‌ നോക്കുന്നതുപോലും പാപമാണെന്ന്  മാഷിനറിയരുതൊ. അര്‍ഥം വെച്ച്‌ നോക്കി പീഡിപ്പിച്ചൂന്ന് ഒരു സുശീലയുടെ കേസുണ്ട്‌  നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ ? വൈകിട്ട്‌ ഓഫീസിലോട്ട്‌ വരണം" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               ചെങ്ങാതി വണ്ടിയെടുത്ത്‌ പടികടക്കുന്നതിനിടയില്‍ പറഞ്ഞു " ഒന്നില്‍ പിഴച്ച്‌  മൂന്നാകരുത്‌ കേട്ടോ"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                                                &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4818770601530745890?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4818770601530745890/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4818770601530745890' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4818770601530745890'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4818770601530745890'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/05/blog-post_07.html' title='കര്‍മണ'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4740057169829841611</id><published>2010-05-07T09:36:00.000-07:00</published><updated>2010-05-07T09:56:07.857-07:00</updated><title type='text'>ജാത്യാല്‍</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              കുളിമുറിയില്‍ മുഷിഞ്ഞ തുണികളുമായി മല്ലടിച്ചുകൊണ്ടിരുന്നപ്പോളാണ്‌ കോളിംഗ്‌ ബെല്‍  ശബ്ദിച്ചത്‌. കയ്യില്‍ പറ്റിയിരുന്ന സോപ്പുപതയെല്ലാം കഴുകികളഞ്ഞ്‌ കൈ തുടച്ച്‌  വാതില്‍ പോയി തുറന്നപ്പോള്‍ ആഗതന്‍ വെളുക്കെ തുടിക്കുന്ന വെണ്മയോടെ ചിരിച്ചുകൊണ്ട്‌  ചോദിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;               &lt;/div&gt;&lt;br /&gt;       " എന്താ മാഷേ വതില്‍ തുറക്കാന്‍ ഒരു അമാന്തം. വെള്ളമായിരുന്നോ?. ഞാനൂടെ  കൂടണോ?"&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            " വെള്ളമായിരുന്നു. തുണി അലക്കുകാരുന്നേയ്‌" ക്ഷമാപണത്തോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " അതുകൊള്ളാമല്ലൊ മാഷേ നിങ്ങളുടെ തുണി നിങ്ങള്‍ തന്നെയാണോ അലക്കുന്നത്‌?"&lt;/div&gt;&lt;br /&gt;&lt;div&gt;     വന്നകാല്‍ മാറ്റിവെച്ച്‌ സെറ്റിയിലേക്ക്‌ മലര്‍ന്ന് ടീവിയുടെ റിമോട്ട്‌  കയ്യിലെടുക്കുന്നതിനിടയില്‍ ആഗതന്‍    &lt;/div&gt;&lt;div&gt;    ചോദിച്ചു&lt;/div&gt;&lt;div&gt;             &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " അതെ അതിനെന്താ ഒരു കുറവ്‌? താങ്കള്‍ താങ്കളുടെ തുണി അല്ലേ അലക്കുന്നത്‌"&lt;/div&gt;&lt;br /&gt;&lt;div&gt;            പെട്ടന്നാണ്‌ ആഗതന്റെ മുഖം മുഷിഞ്ഞത്‌. റിമോട്ട്‌ സെറ്റിയുടെ ഒരു മൂലയ്ക്കലേക്ക്‌  വലിച്ചെറിഞ്ഞിട്ട്‌ മൂപ്പര്‌ ചാടിയെഴുന്നേറ്റു. മുഖത്തേയ്ക്ക്‌ വിരല്‍ ചൂണ്ടി  അയാള്‍ കയര്‍ത്തു&lt;/div&gt;&lt;br /&gt;&lt;div&gt;        " താനെന്നാടോ ഏബ്രഹാം ലിങ്കണു പഠിക്കുവാണോ? ഒരു തരം മുന വെച്ചു സംസാരിക്കാന്‍  കാണിച്ചുതരാം ഞാന്‍"&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           വന്നതെന്തിനാണെന്നുപോലും പറയാതെ വാതില്‍ വലിച്ചുതുറന്ന് ആഗതന്‍ പോയവനായി.. വീണ്ടും  നനഞ്ഞ തുണിയിലേക്ക്‌ പ്രവേശിച്ചപ്പോള്‍ പൊട്ടിപോയ റിമോട്ടോ കൊളുത്തുപോയ വാതിലോ  ആയിരുന്നില്ല മനസ്സില്‍. ഏബ്രഹാം ലിങ്കണും തുണിയും തമ്മില്‍ എന്തായിരുന്നു ബന്ധം  ആതിലെന്തായിരുന്നു ഹാം എന്നാണു ചിന്തിച്ചത്‌. തുണിയെല്ലാം അലക്കികഴിഞ്ഞ്‌ സുഹൃത്തായ  ചരിത്രാധ്യാപകനോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിച്ചിടുന്നതിനിടയില്‍ കോളിംഗ്‌  ബെല്‍ വീണ്ടും ശബ്ദിച്ചു. മുമ്പേ വന്ന് കലിതുള്ളിയ ആഗതന്‍ കാണിച്ചുതരാന്‍  വന്നതാണെന്ന് കരുതി കൈപോലും കഴുകാതെ വാതില്‍ പോയി തുറന്നു. കറുത്ത കോട്ടിട്ട  ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ അകത്തുകയറി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " ഇരിക്കു, ഞാന്‍ കയ്യൊന്നു കഴുകിയിട്ട്‌ വരാം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             " ഇരിക്കാനൊന്നും സമയമില്ല. കൈ കഴുകുന്ന കാര്യം തന്നെ പറയാന്‍ വന്നതാണ്‌.  ജാതിപറഞ്ഞ്‌ കളിയാക്കീന്നൊരു കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ  വൈകിട്ട്‌ കോടതിവിട്ടുകഴിയുമ്പോള്‍ ഓഫീസിലോട്ട്‌ വന്നാല്‍ മതി." &lt;/div&gt;&lt;br /&gt;&lt;div&gt;             പുറത്തിറങ്ങി വണ്ടിയെടുക്കുന്നതിനിടയില്‍ ചെങ്ങാതി തിരിഞ്ഞുനോക്കി വീണ്ടും  പറഞ്ഞു&lt;/div&gt;&lt;br /&gt;&lt;div&gt;            &lt;/div&gt;&lt;div&gt;       " അപ്പോള്‍ വൈകിട്ട്‌ മറക്കണ്ട "&lt;br /&gt;&lt;/div&gt;&lt;div&gt;        &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4740057169829841611?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4740057169829841611/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4740057169829841611' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4740057169829841611'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4740057169829841611'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/05/blog-post.html' title='ജാത്യാല്‍'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-5882276041929010643</id><published>2010-03-27T08:01:00.000-07:00</published><updated>2010-03-27T08:07:23.119-07:00</updated><title type='text'>കണക്കെടുപ്പ്‌</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;          ആനിമല്‍ കണക്കെടുപ്പ്‌ പ്രമാണിച്ച്‌ തേവരുടാന ഡോട്‌ ബ്ലോഗ്സ്പോട്ട്‌ എന്ന ഈ കട  കുറച്ചു ദിവസത്തേയ്ക്ക്‌ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. തേവരുടെ ആന ആയതുകൊണ്ടാണ്‌  ആനിമല്‍ എന്നായിപോയത്‌. അല്ലാത്തവര്‍ ആനുവല്‍ എന്നു വായിച്ചാലും മതി.  അവിടുന്നങ്ങോട്ട്‌ ഏപ്രില്‍ ഒന്നുമുതല്‍ എന്തു വിഡ്ഢിത്തരവും പ്രതീക്ഷിക്കാം.  ഗൃഹാതുരത്വം ഒമ്പതാം ഭാഗമോ, ഗജേന്ദ്രമോക്ഷം അഞ്ചാം എപ്പിസോഡോ, അതുമല്ലെങ്കില്‍  കണ്ണീരില്‍ കുതിര്‍ന്ന ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ മൂന്നാം  ഇന്‍സ്റ്റാള്‍മെന്റോ നണ്‍ ഓഫ്‌ ദ എബൗവോ . എന്തും&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;        ഞങ്ങള്‍ കച്ചവടക്കാര്‍മുകില്‍ വര്‍ണ്ണന്മാര്‍ കട്ടിയും ത്രാസ്സും പൂജയ്ക്കു  വെയ്ക്കാന്‍ ദാ പുറപ്പെടുകയായി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            ഔസേപ്പു ചേട്ടോ ഷട്ടറു താത്തിക്കൊ&lt;/div&gt;&lt;div&gt;                 &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-5882276041929010643?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/5882276041929010643/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=5882276041929010643' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5882276041929010643'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5882276041929010643'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/03/blog-post_27.html' title='കണക്കെടുപ്പ്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-5115243944307808212</id><published>2010-03-21T10:25:00.000-07:00</published><updated>2010-03-21T10:49:53.576-07:00</updated><title type='text'>ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ രണ്ടാം ഭാഗം</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             അമ്മേ, &lt;/div&gt;&lt;br /&gt;&lt;div&gt;                       ഈ വൈരാഗി യാത്രയിലെ രണ്ടാമത്തെ എഴുത്താണിത്‌.ആദ്യത്തെ കത്ത്‌ അമ്മയ്ക്ക്‌  കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. കിട്ടിയിട്ടില്ലെങ്കില്‍ ഇത്‌ ആദ്യത്തെ  കത്തായി കരുതിയാല്‍ മതി. അല്ലെങ്കില്‍ തന്നെ അക്കങ്ങള്‍ക്ക്‌ പ്രസക്തി  നഷ്ടപ്പെടുമ്പോള്‍ ഇത്‌ എത്രാമത്തെ പെഗ്ഗ്‌ എന്നു ചിന്തിച്ച്‌ ആരാണ്‌ വേവലാതി  പെടുന്നത്‌. &lt;/div&gt;&lt;br /&gt;&lt;div&gt;                മാതാവേ,&lt;/div&gt;&lt;br /&gt;&lt;div&gt;                             പേനയിലെ മഷി തീരാറായി. വാതിലും തുറന്നുകിടക്കുകയാണ്‌. അതുകൊണ്ട്‌ അവിടുത്തെ ഇളയ  പുത്രനായ ഈ എളിയവന്‍ കഥയിലോട്ട്‌ പ്രവേശിക്കട്ടെ. അല്ലെങ്കിലും ഭവതി,&lt;/div&gt;&lt;br /&gt;&lt;div&gt;                        കഥയമമ, കഥയമമ&lt;/div&gt;&lt;div&gt;                       കഥകളതി സാദരം&lt;/div&gt;&lt;div&gt;                      ആത്മവിലാപങ്ങള്‍&lt;/div&gt;&lt;div&gt;                      കേട്ടാല്‍ മതിവരാ&lt;/div&gt;&lt;div&gt;                                                   എന്ന് പാടിയിട്ടുമുണ്ടല്ലൊ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                  &lt;br /&gt;     തീവണ്ടി ഏതോ സ്റ്റാന്റില്‍ കാപ്പികുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന  കൈ കമഴ്ത്തിയിട്ടു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " നീ മിഡില്‍ സ്ക്രൂട്ടാണോ?" രഘു ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                  " കയ്യില്‍ ഒറ്റ ജോക്കറുപോലുമില്ല. വയറ്റിലും"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                   പിലാറ്റുഫോറത്തിലിറങ്ങി ആദ്യം കണ്ട ഷാപ്പില്‍ നിന്ന് ഒരു കുടം പാലു വാങ്ങി  ഒറ്റവലിക്ക്‌ മോന്തി. ചിറിയും തുടച്ചു. പിന്നെ ചാരത്തെത്തിയ ഉന്തുവണ്ടിയില്‍നിന്ന്  ഒരു പടല പച്ചപഴം ഒരു ഡബിള്‍ ഓമ്പ്ലേറ്റ്‌.. ഇവ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                 &lt;/div&gt;&lt;div&gt;                                രണ്ടും കൂടി കക്ഷത്തിങ്ക&lt;/div&gt;&lt;div&gt;                                 ലിടുക്കി കൊണ്ട്‌&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                     തിരിച്ച്‌ തീവണ്ടി പിടിച്ചു&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                    വണ്ടി നീങ്ങി തുടങ്ങിയിരുന്നു. പിലാറ്റുഫോറവും താണ്ടി വണ്ടി  വെളിമ്പ്രദേശത്തേക്കിറങ്ങിയപ്പോള്‍ വലിയ മഞ്ഞ ബോര്‍ഡിലെ മൂന്ന് ഭാഷകളിലുമുള്ള പേരും  പെറുക്കി വായിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         മഥുര&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                     " കുചേലന്റെ കക്ഷത്തില്‍ എന്താണീ കാണുന്നത്‌. മുഖ്യമായ പുസ്തകം എവിടെ പോയി?" രഘു  ചോദിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " ഇത്‌ മഥുരയില്‍ കയറൂരി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗോമാതക്കളുടെ ചാണകം ഇട്ട്‌  വിരിയിച്ചെടുത്ത പച്ചൈപഴം. പിന്നെ മുട്ട ഓമ്പ്ലേറ്റും. മുഖ്യമായ പുസ്തകം  ഇടമറുകിന്റെ കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല അത്‌ പഴകച്ചവടക്കാരന്‌ കൊടുത്തു.  പഴം പൊതിഞ്ഞു കൊടുക്കാന്‍" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " പഴവും ഓമ്പ്ലേറ്റും ആയുര്‍വേദവിധിപ്രകാരം വിരുദ്ധഭക്ഷണനാകുന്നു" രഘു പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " അതുസാരമില്ല, ഞാനൊരു വൈരുദ്ധ്യാത്മക ഭക്ഷണവാദക്കാരനാകുന്നു"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                ഒരു പഴമെടുത്തു. ഒരു കഷ്ണം ഓമ്പ്ലേറ്റും. പഴത്തൊലികള്‍ ജനല്‍ വഴി  പുറത്തേക്കിട്ടുകൊണ്ടിരുന്നു. ദാരിദ്രദു;ഖം മൂത്ത്‌ തീവണ്ടിക്കു തലവെയ്ക്കാന്‍  വരുന്ന ഏതെങ്കിലും ഗോമാതാക്കള്‍ ഉണ്ടെങ്കില്‍ അത്രയുമായല്ലൊ. ഇടയ്ക്ക്‌ രഘുവിനോട്‌  ചോദിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " പഴത്തൊലിയില്‍ ചവിട്ടി ഓടിയാല്‍ ട്രെയിനിന്റെ പാളം തെറ്റുമൊ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                   " ഇല്ല" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              അമ്മേ അപ്പോളാണ്‌ സമാധാനമായത്‌.. അവസാനത്തെ പഴത്തൊലിയും പാളത്തിലേക്കിട്ടിട്ട്‌  സടകുടഞ്ഞെഴുന്നേറ്റ്‌ മൂരിനിവര്‍ന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                  " നീ ഇനി കളിക്കുന്നുല്ലെ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                    " ഇല്ല, അത്യുന്നതങ്ങളില്‍ ഉറക്കംതൂങ്ങികള്‍ക്ക്‌ സമാധാനം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                  ഏണിവെച്ച്‌ അപ്പര്‍ബര്‍ത്തില്‍ കയറി നീണ്ടുനിവരുന്നതിനിടയില്‍ താഴെ രഘു ഭഗവത്ഗീത  മൂലം പാരായണം ചെയ്യുന്നതു കേട്ടു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                " നകൃതം സുകൃതം കിഞ്ചിത്‌&lt;/div&gt;&lt;div&gt;                                    ബഹുധാ ദുഷ്കൃതം കൃതം"&lt;/div&gt;&lt;br /&gt;&lt;div&gt;       കൃതം എന്നുകേട്ടപ്പോളാണ്‌ അമ്മേ സരസ്വതി ഈ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌  അവിടുത്തേയ്ക്ക്‌ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് സാരസ്വതഘൃതം മേടിച്ചു  തന്നില്ലല്ലൊ എന്നോര്‍ത്തത്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                        മറവിതന്‍ മാറിടത്തില്‍&lt;/div&gt;&lt;div&gt;                                         മയങ്ങാന്‍ കിടന്നാലും&lt;/div&gt;&lt;div&gt;                                         ഓര്‍മ്മകളോടിയെത്തി&lt;br /&gt;                                        ഉണര്‍ത്തീടുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 അമ്മേ ഈ കത്തില്‍ സ്ഥലവും തീയതിയും പോലും എഴുതാന്‍ മറന്നിരിക്കുന്നു സദയം  ക്ഷമിക്കുക&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                                                                                             എന്ന് &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                                                       മഥുരൈ കണ്ടിട്ടു പോന്ന സുന്ദരപുത്രന്‍&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                                                                                    ഒപ്പ്‌&lt;/div&gt;&lt;div&gt;                           &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;                                  &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-5115243944307808212?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/5115243944307808212/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=5115243944307808212' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5115243944307808212'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5115243944307808212'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/03/blog-post_21.html' title='ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ രണ്ടാം ഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-742492694345891199</id><published>2010-03-19T17:55:00.000-07:00</published><updated>2010-03-19T18:16:34.522-07:00</updated><title type='text'>ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍.</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              &lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;മാതാശ്രീ മാധവിക്കുട്ടിയമ്മയ്ക്ക്‌,&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                                 ഇല കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രസാദം പോലെ അയ്യപ്പന്റെ അമ്പലത്തില്‍നിന്ന് കിട്ടിയ പച്ചരി ചോറിനു മുകളില്‍ ഏമ്പക്കം വിട്ടിട്ട്‌ പലക കട്ടിലില്‍ പുല്‍പായ്‌ വിരിക്കുമ്പോള്‍ രഘു ചോദിച്ചു. " നീ ഉറങ്ങുന്നില്ലെ?"&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                    " കാലും നീട്ടി മലര്‍ന്നു കിടന്നാല്‍ &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                     അതിന്റെ സുഖമൊന്നു വേറേ&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                                                                       എന്നു പാടാനാണെങ്കില്‍ ഈ വഴിയെല്ലാം താണ്ടി ഇവിടെ വരണോ" അവനോടു തിരിച്ചു ചോദിച്ചു. മുറിക്ക്‌ പുറത്ത്‌ ഹരി കി പൗറിയില്‍നിന്ന് വരുന്ന കുതിരവണ്ടികളുടെ ശബ്ദം ഇപ്പൊളും കേള്‍ക്കാം.&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;            മാതാശ്രീ മാധവിക്കുട്ടിയമ്മേ,&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                       ഞാന്‍ ഈ എഴുത്ത്‌ എഴുതുന്ന നേരം ഭവതി ടെലിവിഷന്‍ തുറന്നുവെച്ച്‌ പരസ്യങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാമായണത്തിന്റെ പീസുകള്‍ കാണുകയായിരിക്കും. അതുകൊണ്ടാണ്‌ മാതാശ്രീ എന്നാക്കിയത്‌. ആദ്യമേ അല്‍പം ആദ്യാക്ഷരപ്രാസവും കിടക്കട്ടെ എന്നും കരുതി. നമ്മുടെ സമുദായാംഗം ഇക്കണ്ടവാര്യരുടേയും പട്ടം താണുപിള്ളയുടേയും ഒക്കെ കാലത്തെ ഏഴാം ക്ലാസ്സ്‌ പഠിച്ച്‌ വൃത്തിയായി തോറ്റ അവിടുത്തേയ്ക്ക്‌ മാതാശ്രീയുടെ അര്‍ത്ഥം പറഞ്ഞുതരേണ്ടതില്ലല്ലോ. നമ്മള്‍ ഭാഷയില്‍ അമ്മേ തായെ എന്ന് പറയുന്നതു തന്നെയാണ്‌ സംഗതി. ആയതിനാല്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                   അമ്മേ മാധവിക്കുട്ടിയമ്മേ,&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                                 കുറച്ചുനാളുകളായി ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിക്കണം എന്നാശിച്ച്‌ തുടങ്ങിയിട്ട്‌. ഒരച്ഛന്‍ എന്നുപറയുമ്പോള്‍ ഏതച്ഛന്‍ എന്ന ചോദ്യമില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                      ചൂടിയത്‌ ചാച്ചായെങ്കില്‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                      പൂവതു റോസാതന്നെ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                           കഴിഞ്ഞയിടക്ക്‌ ബുദ്ധന്‍ വീട്ടില്‍ വന്നപ്പൊള്‍ പറഞ്ഞത്‌ മാതാശ്രി ഓര്‍ക്കുന്നില്ലെ? ആഗ്രഹങ്ങള്‍ ദു;ഖത്തിനു കാരണമാണ്‌.കരഞ്ഞുപറഞ്ഞിട്ടും വായിക്കാന്‍ പോയിട്ട്‌ ഒന്നു കാണാന്‍ പോലും അവളാ എഴുത്തുകള്‍ തന്നില്ല. ആ ഒരു വാശിക്കാണ്‌ ഇതെഴുതി തുടങ്ങിയത്‌ .ഈയുള്ളവന്റെ ഭാഗിനേയന്മാരോട്‌ അവിടുന്ന് സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തിവെച്ച്‌ സിംബല്‍സ്‌ അടിക്കാന്‍ പറയണം. നമ്മുടെ കഥയുടെ പേര്‌&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                     " ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍"&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;              (അവര്‍ സിംബല്‍സ്‌ അടിക്കുക ഉണ്ടായോ തായേ)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;   &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                   അമ്മേ മുമ്പേ പറഞ്ഞ ആഗ്രഹങ്ങളെ ഗംഗാനദിയില്‍ മുക്കികൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഈ യാത്രയില്‍ കയ്യില്‍ കരുതിയിരിക്കുന്ന പോസ്റ്റുകാര്‍ഡുകള്‍ തീരുന്നത്‌ വരെ ഈ കത്തുകള്‍ എഴുതികൊണ്ടിരിക്കും.മുഴുവനും തപാലില്‍ എത്തികഴിയുമ്പോള്‍ അവിടേയ്ക്ക്‌ കാപ്പി അനത്തുമ്പോള്‍ ഇവ പ്രകാശിപ്പിക്കാവുന്നതേയുള്ളു. പഴയ ഏഴാംക്ലാസുകാരിയായ അമ്മയുടെ സൗകര്യാര്‍ത്ഥം പഴയലിപിയിലാണ്‌ ഇവറ്റകളെ ഇട്ടു കാച്ചുന്നത്‌. തിമിരം വെള്ളെഴുത്ത്‌ തുടങ്ങിയ കൂട്ടുകാരുള്ള അമ്മയ്ക്ക്‌ ഇവറ്റകളെ വായിക്കുവാനുള്ള കണ്ണടയും ഇതിനോടൊപ്പം അയക്കുന്നുണ്ട്‌.വായിച്ചെല്ലാം കഴിയുമ്പോള്‍ മടക്കതപാലില്‍ തിരിച്ചയച്ചു തരുമല്ലൊ? &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                       മമ്മീ, മഹാമായേ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                           തെലുഗുനാട്ടിലെ ചുട്ടുപഴുത്ത പകലില്‍കൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹരിദ്വാറിന്‌ നേരിട്ട്‌ ശീട്ടെടുത്ത സ്വാമികള്‌ പറഞ്ഞു.&lt;br /&gt;                                                                                        "ഹരിദ്വാരത്തെ പല സ്വാമിയാര്‍കളും തിരിച്ചും ഈ തീയില്‍ കൂടി യാത്ര ചെയ്യണമല്ലൊ എന്നുചിന്തിച്ച്‌ വൈരാഗികളായവരാണ്‌" ഭവതി രാത്രിയില്‍ ഒരു വാനനീരീക്ഷണം നടത്തി ഇളയപുത്രന്‍ സന്യാസിയാകാനുള്ള നക്ഷത്രങ്ങള്‍ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടൊ എന്നു നോക്കണം. ശേഷമെല്ലാം പിന്നീട്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;         എന്ന് സ്നേഹാദരവുകളോടെ തൊണ്ണൂറ്റിമൂന്നാമാണ്ട്‌ ആഗസ്ത്‌ മാസം മുപ്പതാംതീയതി ഹരിദ്വാരത്തില്‍നിന്നും ഇളയ പുത്ര് ഉണ്ണികിഷന്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                 എന്‍ ബി;- സന്യാസിയാകാനുള്ള യാത്രയില്‍ പണത്തിനാവശ്യം വരുമ്പോള്‍ അറിയിക്കാം ബ്രാഡ്മാന്‍ സംവേര്‍ ഇന്‍ ഇംഗ്ലണ്ട്‌ എന്ന മേല്‍ വിലാസത്തിലൊ പൊന്നുമോന്‍ ഉണ്ണിക്കുട്ടന്‍ സംവേര്‍ ഇന്‍ ഹിമാലയസാനു എന്ന മേല്‍ വിലാസത്തിലൊ മറുപടി മണി ഓര്‍ഡറായി അയച്ചാല്‍ മതി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                  കര്‍മ്മണ്ണ്യേ വാധികാരസ്തേ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;                                                    മാഫലേഷു കദാചന. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;     &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-742492694345891199?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/742492694345891199/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=742492694345891199' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/742492694345891199'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/742492694345891199'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/03/blog-post.html' title='ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍.'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-2157262995663816031</id><published>2010-01-07T04:24:00.000-08:00</published><updated>2010-01-07T04:35:24.285-08:00</updated><title type='text'>കഥയില്ലായ്മ രണ്ടാം ഇന്‍സ്റ്റാള്‍മന്റ്‌</title><content type='html'>ഇസ്കൂളും കഴിഞ്ഞ്‌ കാളേജിന്റെ പടി ചവുട്ടിയ കാലത്താണ്‌ വായന ഇടത്തുനിന്ന്  വലത്തോട്ട്‌ എന്ന രീതിയില്‍ പരന്നതായത്‌. അക്കാലം തന്നെയാണ്‌ ഏതോ ഒരു  സിദ്ധാര്‍ത്ഥന്‍ ആല്‍ത്തറയിലിരുന്നാണ്‌ ബുദ്ധനായത്‌ എന്ന് കണ്ടുപിടിച്ചതും..  പിന്നെയങ്ങോട്ട്‌ സായാഹ്നങ്ങളില്‍ അമ്പലത്തിന്റെ ആല്‍ത്തറയില്‍ തന്നെയാക്കി  ഇരിപ്പും കിടപ്പും .ചേക്കേറുന്ന പക്ഷികളുടെ കാഷ്ടത്തിനൊപ്പം ഇന്‍സ്റ്റാള്‍മന്റ്‌  സ്കീമിലെങ്കിലും അല്‍പം ബോധോദയം ഉണ്ടായാല്‍ അത്രയുമായല്ലൊ. പല രാത്രികളിലും ശങ്ക  തീര്‍ക്കാന്‍ മുറ്റത്തിറങ്ങുമ്പോള്‍ ആകാശത്തില്‍ ഒരു ഇന്‍സ്റ്റന്റ്‌ ബുദ്ധനുള്ള  സ്കോപ്പ്‌ തെളിഞ്ഞുകാണുകയും ചെയ്തിരുന്നു..ആല്‍ത്തറയില്‍ കുത്തിയിരിപ്പ്‌  പാതിരാകോഴി കൂവുന്നതുവരേയോ, നൈറ്റ്‌ പട്രോള്‍ ലാത്തി വെക്കുന്നതുവരേയോ ഏതാണാദ്യം  എന്ന കണക്കിലായിരുന്നു. അങ്ങിനെയിരിക്കെ ഒരു സുന്ദരമായ സായാഹ്നത്തില്‍  ആല്‍ത്തറയില്‍ എന്നും വന്നിരുന്ന് കഞ്ചാവ്‌ വലിക്കുന്ന കുട്ടന്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;       " കേട്ടോ, ആശാനേ, മനുഷ്യജീവിതത്തില്‍ ദാരിദ്ര്യം രോഗം വാര്‍ദ്ധക്യം മരണം എന്നപോലെ  തന്നെ നാലെണ്ണമാണ്‌ ഞാനീ പറയാന്‍ പോകുന്ന കാര്യവും ഞാനീ എന്നു പറഞ്ഞ സ്ഥലത്ത്‌  ജ്ഞാനി എന്നു പ്രയോഗിച്ചാലും എനിക്ക്‌ മുഷിയില്ല "&lt;br /&gt;       ഒന്ന് നിര്‍ത്തിയിട്ട്‌ കുട്ടന്‍ വീണ്ടും പറഞ്ഞു. " കേട്ടൊ ആശാനേ എന്തുതരം  മനുഷ്യജന്മമാണെങ്കിലും ദുര്‍ഗുണങ്ങള്‍ നാലാ.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;കള്ളുകുടി, പെണ്ണുപിടിയും പിന്നെ&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;ചീട്ടുകളിയും മോഷണോം&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;ദുര്‍ഗുണങ്ങള്‍ നാലുമിവര്‍&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;മനുഷ്യജന്മത്തില്‍ നിശ്ചയം"&lt;br /&gt;&lt;/div&gt; &lt;br /&gt;               " യുറേക്കാ" എന്നാര്‍ത്തുവിളിച്ചുകൊണ്ട്‌ ആല്‍ത്തറയില്‍നിന്ന് ചാടിയെഴുന്നേറ്റു.  ദുര്‍ഗുണങ്ങളേക്കുറിച്ചുള്ള ബോധോദയം ഉണ്ടായപ്പോള്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല.  ലോക്കല്‍ എന്നറിയപ്പെടുന്ന ശാരദയുടെ വീട്ടില്‍ പോയി നാഴൂരി പാലുമേടിച്ച്‌  ഒറ്റവലിക്ക്‌ കുടിച്ചു. പണമെണ്ണികൊടുക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;                    അവിടുന്നങ്ങോട്ട്‌ ദുര്‍ഗുണങ്ങളിലായി ഗവേഷണം. ഇരിപ്പിലും നടപ്പിലും ഊ ണിലും  ഉറക്കത്തില്‍ പോലും. കാലമേറെ ചെന്നപ്പൊള്‍ അമൃതും വിഷമായപ്പോള്‍ ഒരു പുതുവര്‍ഷ  പുലരിയില്‍ ഇനി മേലില്‍ ദുര്‍ഗുണങ്ങളെ കൈകൊണ്ടുപോലും തൊടുകയില്ലെന്ന് ശപഥം ചെയ്ത്‌  അവറ്റകളെ ഭാണ്ഡത്തിലാക്കി നദിയിലൊഴുക്കി. പാപനാശിനിയില്‍ പോയി മുങ്ങിക്കുളിക്കുകയും  ചെയ്തു.&lt;br /&gt;&lt;br /&gt;               പതിവുപോലെ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ ചെന്നിരുന്നപ്പോള്‍ ഒരു ശൂന്യത പോലെ.  കാര്യം ദുര്‍ഗുണങ്ങളായിരുന്നെങ്കിലും നല്ല കമ്പനികളായിരുന്നു..സമയം പോകുന്നത്‌  അറിയുകപോലുമില്ലായിരുന്നു..കഞ്ചാവുബീഡി വലിച്ചുകൊണ്ട്‌ കുട്ടന്‍ അടുത്ത്‌  വന്നിരുന്നപ്പോള്‍ കുട്ടനോട്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;        " കേട്ടോ, കുട്ടാ ദുര്‍ഗുണങ്ങളെല്ലം ആറ്റിലൊഴുക്കി. പക്ഷെ മനസ്സിനൊരു സുഖം  തോന്നുന്നില്ല. അവറ്റകള്‍ ഉണ്ടായിരുന്നപ്പോള്‍ നല്ല ജോളിയായിരുന്നു.  ഇക്കണക്കിനുപോയാല്‍ എനിക്ക്‌ ഭ്രാന്ത്‌ മുഴുവാകും."&lt;br /&gt;ഒരു പുക കൂടെ എടുത്തിട്ട്‌ കുട്ടന്‍ പറഞ്ഞു. " കേട്ടോ, ആശാനേ അദ്വൈതവാദികളാണ്‌  ദുര്‍ഗുണസുഗുണങ്ങളില്‍ വിശ്വസിക്കാത്തത്‌. അവര്‍ക്ക്‌ ദുര്‍ഗുണവുമില്ല  സുഗുണവുമില്ല. എന്തിനധികം പറയുന്നു. ഒരു ഗുണോമില്ല അവര്‍ക്ക്‌. പക്ഷെ നമ്മളേപോലുള്ള  ദ്വൈതവാദികള്‍ക്ക്‌ ദുര്‍ഗുണന്മാരുണ്ടെങ്കിലെ സുഗുണന്മാരുണ്ടാകു. അതുകൊണ്ട്‌  മരുന്നിനെങ്കിലും ഒരു ദുര്‍ഗുണങ്ങള്‍ കൊണ്ടുനടക്കണം. ഷുഗറുകാര്‌ മുട്ടായി  കൊണ്ടുനടക്കുന്നതുപോലെ"&lt;br /&gt;          " യുറേക്കാ" എന്നലറിവിളിച്ചുകൊണ്ട്‌ ചാടിയെഴുന്നേറ്റു.  ദ്വൈതസിദ്ധാന്തത്തിനേക്കുറിച്ചുള്ള ബോധോദയം കിട്ടിയത്‌ കൊണ്ട്‌ ലോക്കല്‍ ശാരദയുടെ  വീട്ടില്‍ പോയുമില്ല പാലുകുടിച്ചുമില്ല മറ്റു ദുര്‍ഗുണങ്ങളെല്ലാം  നദിയിലൊഴുക്കിയിരുന്നല്ലൊ. ഇപ്പോള്‍ ഒരു ദുര്‍ഗുണങ്ങളേയുള്ളു.&lt;br /&gt;&lt;br /&gt;             കള്ളം പറയും.&lt;br /&gt;&lt;br /&gt;        കള്ളം പറയാം എന്ന് ഭഗവാന്‍ സാക്ഷാല്‍ ഉണ്ണിക്കൃഷ്ണന്‍ ( വാര്യരല്ല )  പറഞ്ഞിട്ടുമുണ്ട്‌. കാര്യമെന്തൊക്കെ പറഞ്ഞാലും ഇപ്പം മനസ്സിനൊരു  സുഖമുണ്ടേയ്‌&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-2157262995663816031?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/2157262995663816031/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=2157262995663816031' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/2157262995663816031'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/2157262995663816031'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/01/blog-post_07.html' title='കഥയില്ലായ്മ രണ്ടാം ഇന്‍സ്റ്റാള്‍മന്റ്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4919930467075468550</id><published>2010-01-04T17:54:00.000-08:00</published><updated>2010-01-04T18:10:34.725-08:00</updated><title type='text'>കഥയില്ലായ്മ</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             ധനുമാസത്തിലെ പൂര്‍ണ്ണചന്ദ്രനേയും നോക്കി ആല്‍ത്തറയില്‍, അവളുടെ മടിയില്‍  തലവെച്ചുകിടക്കുമ്പോള്‍ അവള്‍ പറഞ്ഞു.&lt;/div&gt;&lt;br /&gt;&lt;div&gt;                   " ഉണ്ണീ, ഈ കഥയില്‍ എനിക്ക്‌ ഡബിള്‍ റോളായിരുന്നെങ്കില്‍ ഉണ്ണിയുടെ കാല്‍ക്കല്‍  ആകാലുകളും എന്റെ മടിയില്‍ വെച്ച്‌ ഞാനിരുന്നേനെ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " പുരുഷന്‍ ഒന്നേയുള്ളു. പ്രകൃതിക്ക്‌ ഏത്‌ വേഷവും കെട്ടാം" ഒരു വേദാന്തിയേപോലെ  അവളോട്‌ പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             നിലാവില്‍ തിളങ്ങുന്ന അവളുടെ മുഖത്തങ്ങിനെ നോക്കികൊണ്ട്‌ കിടന്നപ്പോള്‍  കണ്ണെടുക്കാന്‍ തോന്നിയില്ല. അവളോട്‌ ചോദിച്ചു " പെണ്ണേ, ഉപമയുടെ ഉദാഹരണം  നിനക്കറിയാമോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " ഇല്ല"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " മണ്ടിപ്പെണ്ണേ, വിളങ്ങുന്നു&lt;/div&gt;                 ചന്ദ്രനേപോല്‍ നിന്മുഖം&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 നിന്റെ മുഖത്തിങ്ങനെ നോക്കുമ്പോള്‍ പഴയ ഒരു ഹിന്ദിപാട്ടാണ്‌ ഓര്‍മ്മ വരുന്നത്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                    &lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;" തുഛെ, ദില്‍ കെ ആയിനേ മേ&lt;/div&gt;&lt;div style="text-align: center;"&gt;മേനെ, ബാറു ബാറ്‌ ദേഖാ"&lt;/div&gt;&lt;div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 " ദില്‍ കൊ ദേഖോ&lt;/div&gt;&lt;div&gt;                  ചെഹരാ ന ദേഖോ  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            എന്നും ഒരു പാട്ടില്ലേ ഉണ്ണീ" അവള്‍ ചോദിച്ചു&lt;/div&gt;&lt;br /&gt;&lt;div&gt;                 ശ്രദ്ധ മുഴുവന്‍ അവളുടെ മുഖത്തായിരുന്നതുകൊണ്ട്‌ അവള്‍ പറഞ്ഞത്‌ ശരിക്ക്‌  കേട്ടില്ല&lt;/div&gt;&lt;br /&gt;&lt;div&gt;                " എന്താ എവിടെ നോക്കണമ്ന്നാണ്‌ നീ പറഞ്ഞത്‌?" &lt;/div&gt;&lt;br /&gt;&lt;div&gt;             " ക്ലൂവായി ഒരു ഉപകഥ പറയാം ഉണ്ണീ&lt;/div&gt;&lt;div&gt;  &lt;/div&gt;&lt;div&gt;                 ആകാശത്തില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയപ്പോള്‍ അവള്‍ അവനോട്‌ അടിവരയിട്ട്‌  പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;                 പയോധരത്തിന്നുയര്‍ച്ച പര്‍ത്തിട്ടാ-&lt;/div&gt;&lt;div style="text-align: center;"&gt;                   ധിയെങ്കില്‍ പുലരേ ഗമിക്കാം " &lt;/div&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                അവള്‍ തുടര്‍ന്ന് പറഞ്ഞു. " കഥയില്‍ പറഞ്ഞിരിക്കുന്നതിന്‌ അടുത്തുതന്നെയാണ്‌ ഉണ്ണീ,  മനസ്സെന്ന ദില്‍"&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " മനസ്സിലായി, ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന പ്രസ്ഥാനമല്ലേ അവിടെത്തന്നെയാണ്‌ എന്റെ  മനസ്സും പക്ഷെ എത്രനേരമാണ്‌ പെണ്ണേ അങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നത്‌  നാട്ടുകാര്‍ കണ്ടാല്‍ എന്തുവിചാരിക്കും? " വിഷാദത്തോടെ അവളോട്‌ ചോദിച്ചു &lt;/div&gt;&lt;br /&gt;&lt;div&gt;                    " ഒന്നും വിചാരിക്കില്ലുണ്ണീ കോങ്കണ്ണുള്ളവര്‍ എങ്ങോട്ടാണ്‌ നോക്കുന്നതെന്ന്  അവര്‍ക്ക്‌ മനസ്സിലാകില്ല" അവള്‍ ആശ്വസിപ്പിച്ചു&lt;/div&gt;&lt;br /&gt;&lt;div&gt;           &lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4919930467075468550?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4919930467075468550/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4919930467075468550' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4919930467075468550'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4919930467075468550'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2010/01/blog-post.html' title='കഥയില്ലായ്മ'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-7769209121819236144</id><published>2009-12-31T08:43:00.000-08:00</published><updated>2009-12-31T09:32:00.287-08:00</updated><title type='text'>ഗൃഹാതുരത്വം എട്ടാംഭാഗം</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;        കണ്ണേട്ടന്റെ ചായക്കടയിലെ കാലിളകുന്ന ബഞ്ചിലിരുന്നു. ചീനചട്ടിയില്‍ എണ്ണ  തിളയ്ക്കുന്നു. സൂര്യന്‍ പടിഞ്ഞാറു മറഞ്ഞുകഴിഞ്ഞിരുന്നു. അങ്ങു വടക്ക്‌ ചോപ്തയില്‍  മംഗള്‍ജിയുടെ ഹുക്കയ്ക്കു ചുറ്റും ആള്‍ക്കാര്‍ വട്ടമിട്ട്‌ ഇരുന്നിട്ടുണ്ടാകും.  വെറുതെ ആലോചിച്ചുപോയി. എത്രകാലമായി ആ ചായക്കടയുടെ പടിയിറങ്ങി തുംഗനാഥന്റെ  കമാനത്തിലെ മണിയും അടിച്ച്‌ തിരിച്ചുപോന്നിട്ട്‌. &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               ബഞ്ചിനടിയില്‍ നിന്ന് ബാഗെടുത്ത്‌ തോളിലിട്ടു ഗുപ്തകാശിയില്‍ നിന്ന് ഗോബേശ്വറിനുള്ള  ഭൂക്കര്‍ത്താല്‍ ബസ്സ്‌ എട്ടരയ്ക്ക്‌ ചോപ്തയിലെത്തും. സീറ്റുപിടിക്കണം.  മംഗള്‍സിംഗ്‌ അടുപ്പത്തിരുന്ന വാലുപാത്രത്തിലേക്ക്‌ പാലൊഴിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " മംഗള്‍ജി, എത്രയാണ്‌? വണ്ടി വരാന്‍ സമയമായി "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ഞാന്‍ പറയില്ല, നിങ്ങള്‍ ഒന്നും തരണ്ട" പാത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ  മംഗള്‍സിംഗ്‌ പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ഫ്രീയാണോ എങ്കില്‍ ഒരു സിഗര്‍റ്റുകൂടെ ഫ്രീയായി തരിക, വേഗം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             " നിങ്ങള്‍ പോണെന്നു ഞാന്‍ പറഞ്ഞില്ലല്ലൊ" തിളയ്ക്കുന്ന പാലിലേക്ക്‌ ഇന്‍സ്റ്റന്റ്‌  കാപ്പിപൊടി ഇട്ടിട്ട്‌ മംഗള്‍ജി തലപൊക്കി.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               " ഫ്രീയായിട്ട്‌ സിഗര്‍റ്റുവേണം അല്ലെ?" അടുത്തിരുന്ന ബീഡികെട്ടില്‍നിന്ന് ഒരെണ്ണം  എടുത്തുതന്നിട്ട്‌ തുടര്‍ന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               " നാട്ടില്‍ചെന്ന് നല്ലപോലെ ചുമയ്ക്കാന്‍ ഈ ബീഡിയാണു നല്ലത്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " എങ്കില്‍ ഒരു കൂട്‌ തന്നേക്കുക"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " നല്ല തല്ലുതരും ഞാന്‍" കയ്യിലിരുന്ന കുട മേടിച്ച്‌ അടിക്കാന്‍ ഓങ്ങിക്കൊണ്ട്‌  മംഗള്‍സിംഗ്‌ പറഞ്ഞു.അപ്പോള്‍ ആ കണ്ണുകളും ചിരിക്കുന്നുണ്ടായിരുന്നു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            " ഉണ്ണീ, പോകണ്ടേ, എത്രയാണ്‌ കൊടുക്കണ്ടത്‌?" രഘു ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               " കൊടുക്കുമ്പോള്‍ കുറഞ്ഞെന്ന് തോന്നരുത്‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             രണ്ടുദിവസത്തെ താമസം, ആഹാരം എണ്ണമില്ലാത്ത ചായയും സിഗര്‍റ്റും. കുറഞ്ഞുപോയി എന്നു  തോന്നാത്ത ഒരു തുക കയ്യില്‍ വെച്ചുകൊടുത്തപ്പോള്‍ എണ്ണുക പോലും ചെയ്യാതെ  പെട്ടിയിലിട്ടു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " അപ്പോള്‍ പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു അല്ലെ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " പുറപ്പെടാതെ പറ്റില്ലല്ലൊ. ഇനി അടുത്ത തവണ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " ഈ കിളവന്‌ എണ്‍പതുകഴിഞ്ഞു. അടുത്ത തവണ എന്താ ഉറപ്പ്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             സ്റ്റീലുഗ്ലാസ്സില്‍ ആവിപറക്കുന്ന കാപ്പി നീട്ടിയിട്ട്‌ പറഞ്ഞു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             " ഇതിനു പണം തരരുത്‌" കണ്ണുകള്‍ അപ്പോളും തിളങ്ങുന്നുണ്ടായിരുന്നു. ഗ്ലാസ്‌  തിരിച്ചുകൊടുത്തപ്പോള്‍ ഒരു കാപ്സ്റ്റന്‍ എടുത്തുതന്നിട്ട്‌ പറഞ്ഞു. " ഇതും ഫ്രീ,  ഫ്രീയായി ചുമയ്ക്കാം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            ഒരു ചെറിയ ആഗ്രഹം അടുത്തുനിന്ന ഷാജിയോട്‌ പറഞ്ഞു. " എടാ, ഈ കുട ഞാന്‍  മംഗള്‍ജിയ്ക്ക്‌ കൊടുക്കാന്‍ പോകുകയാണ്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " കൊടുക്ക്‌"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            " മംഗള്‍ജി, ഇതുകൊണ്ട്‌ എന്നെ അടിക്കാന്‍ ഓങ്ങിയതല്ലേ, ഇത്‌ മംഗള്‍ജിയ്ക്ക്‌  ഇരിക്കട്ടെ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            കുട കയ്യില്‍ പിടിച്ച്‌ ഒന്നും മിണ്ടാതെ മംഗള്‍ജി മുഖത്തേക്കു തന്നെ നോക്കി.  കണ്ണുകളിലെ തിളക്കത്തിനുമപ്പുറം ആ മുഖത്ത്‌ സ്നേഹമോ, സന്തോഷമോ,  വേര്‍പിരിയുന്നതിന്റെ വ്യസനമോ എന്തായിരുന്നു?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " വണ്ടിവന്നാലും സമയമുണ്ട്‌ സീറ്റ്‌ പിടിച്ചിട്ട്‌ വെളിയിലിറങ്ങി മറ്റു  ചായക്കടകളില്‍ കേറരുത്‌ ഇങ്ങോട്ടുതന്നെ പോരണം കേറിയാല്‍ ഞാനറിയും"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             ബീഡിയുടെ കെട്ടില്‍നിന്ന് ചോദിക്കാതെതന്നെ ഒരെണ്ണമെടുത്തു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               " അപ്പോള്‍ അങ്ങിനെ"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                "ശരി" മംഗള്‍സിംഗ്‌ വലതുകൈ ഉയര്‍ത്തി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      " മാഷുറക്കമാണോ?"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            കണ്ണേട്ടന്റെ ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. " കുറച്ചുനേരമായി ഒന്നും പറഞ്ഞില്ല  പിന്നെ ഞാന്‍ തന്നെ ഒരു കാപ്പി കൊണ്ടുവെയ്ക്കുകയായിരുന്നു"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         " ഒന്നുമില്ല കണ്ണേട്ടാ, ഞാന്‍ അങ്ങ്‌ വടക്കുള്ള ഒരു ചായക്കട  ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടനോട്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         " അതുകൊണ്ട്‌ ഓറേക്ക്‌ കാപ്പി ചീനി കം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            കണ്ണേട്ടന്‍ ചിരിച്ചുകൊണ്ട്‌ സമോവറിനടുത്തേക്ക്‌ പോയി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            ധനുമാസത്തിലെ കുളിരും നിലാവും. ഒരു സിഗര്‍റ്റും കത്തിച്ച്‌ ആല്‍ത്തറയിലേക്ക്‌  നടന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ക്ഷേത്രത്തില്‍ കണ്ടില്ലല്ലൊ? ചങ്ങാതി വന്നിരുന്നു" പെരുമാളിന്റെ ദീപാരാധന  തൊഴുതിട്ട്‌ മടങ്ങുന്ന രാജേട്ടന്‍ ചോദിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              " ഞാന്‍ ചോപ്ത വരെ പോയിരിക്കുകയായിരുന്നു." ഓര്‍ക്കാതെ പറഞ്ഞുപോയി.മറുപടി  രാജേട്ടന്‍ കടന്നുപോകുന്നതിനിടയില്‍ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ഓ എന്നിട്ട്‌ തിരിച്ച്‌ ബസ്സുകിട്ടാന്‍ വൈകിയോ?" രാജേട്ടന്‍ കടയിലേക്ക്‌  നടന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             ആല്‍ത്തറയില്‍ ചെന്നിരുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            " സാര്‍ ഇവിടെ ഇരിക്കുകയായിരുന്നൊ?" ദീപാരാധന തൊഴുത്തിട്ട്‌ അടുത്തേക്ക്‌ വന്ന് മധു  ചോദിച്ചു ഇലക്കീറില്‍നിന്ന് പ്രസാദമെടുത്ത്‌ തൊടുന്നതിനിടയില്‍ അവനോട്‌  ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             " നീ അച്ഛന്റെ പേരില്‍ ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കറിന്‌  ശീട്ടാക്കിയോ?"&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               " ഉവ്വ്‌ സാര്‍, ഒരു സിഗര്‍ട്‌ എനിക്കൂടെ "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " പ്യൂണ്‍സ്‌ സിഗര്‍ട്‌ കണ്ണേട്ടന്റെ കടയില്‍ മിലേഗ"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                " ശരി സാര്‍" മധു കണ്ണേട്ടന്റെ കടയിലേക്ക്‌ നടന്നു&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                പരന്നൊഴുകുന്ന നിലാവ്‌ ആലിലകളിലെ കാറ്റില്‍കൂടി തണുപ്പ്‌ അരിച്ചിറങ്ങുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                തണുപ്പ്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           ഇട്ടിരിക്കുന്ന കമ്പിളി വസ്ത്രങ്ങളെ കൂസാതെ തണുപ്പ്‌ അരിച്ചുകയറുന്നു.  വലിച്ചുകൊണ്ടിരുന്ന സിഗര്‍റ്റിന്റെ കുറ്റി കല്ലുപാകിയ പാതയിലേക്ക്‌  വലിച്ചെറിഞ്ഞു.ബാഗില്‍നിന്ന് കടലാസും പേനയുമെടുത്തു. തൂണില്‍ ചാരിയിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;          ബ്ലൈയ്സിനെഴുതി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            ബ്ലൈസ്‌,&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            ഇത്‌ ചോപ്ത മംഗള്‍സിംഗിന്റെ ചായക്കട. മംഗള്‍സിംഗ്‌ കനലില്‍ റൊട്ടി  ചുട്ടുകൊണ്ടിരിക്കുന്നു .ചൂടും സ്വാദുമുള്ള ഉരുളക്കിഴങ്ങുകറി കൂട്ടി എത്ര റൊട്ടി  തിന്നു എന്നറിയില്ല. കുതിരകള്‍ക്ക്‌ പുല്ലും വെള്ളവും കൊടുത്തിട്ട്‌ കുതിരക്കാര്‍  മംഗള്‍സിങ്ങിന്റെ അടുപ്പിനടുത്ത്‌ വന്നിരുന്നു. കയ്യില്‍ റേഡിയോയുമായി ഒരു  അയല്‍ക്കാരന്‍ വന്നുകയറി. മൂക്കറ്റം കഴിച്ച റൊട്ടിക്കുമുകളില്‍ ഒരു സിഗര്‍റ്റും  കത്തിച്ച്‌ തൂണില്‍ ചാരിയിരുന്നു. പുക പുറത്തെ തണുപ്പിലേക്കും നിലാവിലേക്കും  ഊതിവിട്ടുകൊണ്ട്‌ നിലാവില്‍ അകലെ വൃക്ഷങ്ങള്‍ മൃഗങ്ങളുടെ രൂപം  ധരിച്ചുനില്‍ക്കുന്നു. മംഗള്‍സിംഗ്‌ ഹുക്കയെടുത്ത്‌ നടുക്കുവെച്ചു.  ചുറ്റിലുമിരുന്നവരുടെ കണ്ണുകളില്‍ തിളക്കം അതിലും തിളക്കമുള്ള ഒരു കനല്‍കഷ്ണം  മംഗള്‍സിംഗ്‌ ചവണ കൊണ്ടെടുത്തു' റേഡിയോയില്‍ മുഹമ്മദ്‌ റാഫി പാടുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;          " ഓ ദുനിയാ കേ രഖുവാലേ"&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div&gt;               ഹുക്കയുടെ പൈപ്‌ കൈമറിഞ്ഞ്‌ പോയികൊണ്ടിരുന്നപ്പോള്‍ റേഡിയോയില്‍കൂടി മുകേഷ്‌  ചോദിച്ചു&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "                      " ജാനേ     കഹാംഗയേ വൊ ദില്‍" &lt;/div&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             റേഡിയൊ ഓഫാക്കിയപ്പൊള്‍ രഘു എഴുന്നേറ്റ്‌ ബാഗില്‍നിന്ന് നോട്ടുബുക്കെടുത്തു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            "ഇതെന്താണ്‌ രഘൂബാബൂ?" മംഗള്‍സിംഗ്‌ ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;     &lt;/div&gt;&lt;div&gt;             " ഞങ്ങളുടെ നാട്ടിലുള്ള പഴയ പാട്ടുകളാണ്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       &lt;/div&gt;&lt;div&gt;         " കേള്‍ക്കട്ടെ, കേള്‍ക്കട്ടെ"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             ചോപ്തയിലെ രാത്രിയിലേക്ക്‌, രാത്രിയുടെ നിശബ്ദതയിലേക്കും രഘുവിന്റെ  ശബ്ദമുയര്‍ന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: center;"&gt;              "ആലായാല്‍ തറവേണം&lt;/div&gt;&lt;div style="text-align: center;"&gt;അടുത്തൊരമ്പലം വേണം&lt;/div&gt;&lt;div style="text-align: center;"&gt;ആലിനു ചേര്‍ന്നൊരു&lt;/div&gt;&lt;div style="text-align: center;"&gt;കുളവും വേണം"&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                 ഹുക്ക വലിക്കുന്നവര്‍ തുടയില്‍ താളമിട്ടു തുടങ്ങിയിരുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: center;"&gt;                " യുദ്ധതിങ്കല്‍ രാമന്‍ നല്ലൂ&lt;/div&gt;&lt;div style="text-align: center;"&gt;കുലത്തിങ്കല്‍ സീത നല്ലൂ"&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           മംഗള്‍സിംഗ്‌ റാന്തലിന്റെ തിരി ഒന്നുകൂടെ ഉയര്‍ത്തി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            &lt;br /&gt;&lt;div style="text-align: center;"&gt;" മങ്ങാതിരിപ്പാന്‍&lt;/div&gt;&lt;div style="text-align: center;"&gt;നിലവിളക്കൂനല്ലൂ"&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;              അത്‌ രഘു മംഗള്‍സിംഗിനോട്‌ പറയുന്നതായാണ്‌ തോന്നിയത്‌. പാട്ടുതീര്‍ന്നപ്പോള്‍ ഹുക്ക  മാറ്റിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ഒരു പാട്ടൂടെ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         രഘു വീണ്ടും പേജുകള്‍ മറിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;       " ശ്രീഗണപതിയുടെ തിരുനാമക്കുറി &lt;/div&gt;&lt;div style="text-align: center;"&gt;തുയിലുണര്‌ തുയിലുണര്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            പിന്നെ അടുപ്പിനകത്ത്‌ കനല്‍കട്ടകള്‍ കണ്ണുകളടച്ചപ്പോള്‍ മംഗള്‍സിംഗ്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ഇനി ഉറങ്ങാന്‍ കിടന്നോളൂ. ശ്രീ ഗണപതിയുടെ അച്ഛന്റെയും അമ്മയുടേയും നാട്ടില്‍  വന്നിട്ട്‌ കൂടുതല്‍ തണുപ്പടിക്കണ്ട അകത്ത്‌ കിടക്കയും രജായിയും  വെച്ചിട്ടുണ്ട്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            " ആല്‍ത്തറയിലിരുന്ന് കൂടുതല്‍ തണുപ്പുകൊള്ളണ്ട, ബംഗ്ലാവിന്റെ മുറിയില്‍ പുല്‍പായും  തലയിണയും ഇട്ടിട്ടുണ്ട്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             രാജേട്ടന്‍ അടുത്തുവന്നു പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           ആല്‍ത്തറയിലെ താണുപ്പില്‍ നിന്ന് മുറിക്കകത്തുകയറി പുല്‍പാ നിവര്‍ത്തിയിടുമ്പോള്‍  ആലോചിച്ചു എങ്ങിനെയാണ്‌ ബ്ലൈസിനുള്ള എഴുത്ത്‌ അവസാനിപ്പിച്ചത്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;           " ബ്ലൈസ്‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;            തണുപ്പ്‌. രജായിയുടെ ചൂട്‌ ശരീരത്തിലേക്കിറങ്ങി വരുന്നു. പക്ഷെ രജായിക്കു  ജീവനില്ലല്ലോ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;          &lt;/div&gt;&lt;div&gt;                പുല്‍പായില്‍ മൂടിപ്പുതച്ചുകിടന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       &lt;br /&gt;&lt;/div&gt;&lt;div&gt;          &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_CvDIsu4uMzg/SzzVU4B-LaI/AAAAAAAAAWU/313kn1pzWQs/s1600-h/MM+copy.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://4.bp.blogspot.com/_CvDIsu4uMzg/SzzVU4B-LaI/AAAAAAAAAWU/313kn1pzWQs/s320/MM+copy.jpg" border="0" alt="" id="BLOGGER_PHOTO_ID_5421442606061989282" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-7769209121819236144?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/7769209121819236144/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=7769209121819236144' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7769209121819236144'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7769209121819236144'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/12/blog-post.html' title='ഗൃഹാതുരത്വം എട്ടാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/SzzVU4B-LaI/AAAAAAAAAWU/313kn1pzWQs/s72-c/MM+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-5260613274181848326</id><published>2009-09-23T05:01:00.000-07:00</published><updated>2009-09-23T05:25:43.534-07:00</updated><title type='text'>ഗൃഹാതുരത്വം ഏഴാംഭാഗം</title><content type='html'>ഗൃഹാതുരത്വം ആറാംഭാഗത്തിന്റെ തുടര്‍ച്ച&lt;br /&gt;&lt;br /&gt;തലേന്നു രാത്രിയില്‍ പെയ്ത മഞ്ഞിന്റെ നനവില്‍ കുതിരകളുടെ ചാണകം കുതിര്‍ന്നുകിടക്കുന്നു. കല്ലുപാകിയ പാതയില്‍ കാലുകള്‍ തെന്നിപോകുന്നു. കയറ്റത്തിനേക്കാളും ദുഷ്കരമായ ഇറക്കം.&lt;br /&gt;&lt;br /&gt;" കാലൊന്നു തെന്നിയാല്‍"&lt;br /&gt;&lt;br /&gt;" തുംഗനാഥന്‍ വീഴാതെ താങ്ങിക്കോളും"&lt;br /&gt;&lt;br /&gt;മഹേഷ്‌ ആനന്ദ്‌ മൈഠാണി കെട്ടികൊടുത്ത രക്ഷ പൊക്കികാണിച്ചുകൊണ്ട്‌ രഘു പറഞ്ഞു.. ചോപ്ടയില്‍നിന്ന് കുതിരപ്പുറത്ത്‌ തുംഗനാഥിലേക്ക്‌ വരുന്ന രണ്ടു തീര്‍ത്ഥാടകര്‍. കുതിരകള്‍ക്ക്‌ പോകാന്‍ സ്ഥലമൊരുക്കി ഒരു വശത്തേക്ക്‌ ഒതുങ്ങിനിന്നപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു&lt;br /&gt;&lt;br /&gt;" സൂക്ഷിച്ചുനില്‍ക്കണം, കാലുതെന്നി താഴോട്ടുപോകരുത്‌. തുംഗനാഥന്‍ വീഴാതെ താങ്ങാന്‍ തുംഗനാഥില്‍നിന്ന് ഈ വഴി തന്നെ ഇറങ്ങി വരണ്ടെ താമസിച്ചാലോ?"&lt;br /&gt;&lt;br /&gt;രഘു പറഞ്ഞുനിര്‍ത്തിയില്ല. കാലുകള്‍ തെന്നി. താഴേയ്ക്ക്‌ വീഴുന്നതിനിടയില്‍ ആരോ പുറകില്‍നിന്ന് പിടിച്ചു.&lt;br /&gt;&lt;br /&gt;" തുംഗനാഥന്‍ താമസിക്കില്ല രഘുവേ"&lt;br /&gt;&lt;br /&gt;" ഇവിടെ ഒരു രഘുവുമില്ല തുംഗനാഥനുമില്ല, ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ സാറ്‌ ആല്‍ത്തറയില്‍നിന്ന് ഉരുണ്ട്‌ താഴെ കിടന്നേനെ.&lt;br /&gt;&lt;br /&gt;" തുംഗനാഥനു പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളയുടെ വേഷവും കെട്ടാം മധുവേ"&lt;br /&gt;&lt;br /&gt;മധുവിന്റെ കയ്യില്‍ പിടിച്ച്‌ ആല്‍ത്തറയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിനിടയില്‍ അവനോട്‌ പറഞ്ഞു&lt;br /&gt;&lt;br /&gt;" സാര്‍, ഓര്‍മ്മകള്‍ക്ക്‌ ഒരു ബ്രേയ്ക്ക്‌ കൊടുത്തിട്ട്‌ കണ്ണേട്ടന്റെ കട വരെ പോയാലോ?"&lt;br /&gt;&lt;br /&gt;" ആകാം, അല്ലെങ്കില്‍ പോകാം"&lt;br /&gt;&lt;br /&gt;" എങ്കില്‍ പറഞ്ഞേക്കട്ടെ?"&lt;br /&gt;&lt;br /&gt;പുരികം വളച്ച്‌ എന്ത്‌ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;" ബോലോ കണ്ണേട്ടന്‍ കീ ജെയ്‌"&lt;br /&gt;&lt;br /&gt;ചായക്കടയുടെ വരാന്തയില്‍ ആളുകള്‍ വന്ന് കുത്തിയിരുന്ന് തുടങ്ങിയിരുന്നു. ബീഡിയും വലിച്ച്‌ ചീനചട്ടിയിലെ തിളച്ച എണ്ണയിലേക്ക്‌ പരിപ്പുവടയുടേയും പക്കോടയുടേയും മസാലവടയുടേയും മാവുകള്‍ ഉരുണ്ടുവീഴുന്നത്‌ അക്ഷമയോടെ നോക്കികൊണ്ട്‌&lt;br /&gt;&lt;br /&gt;" കണ്ണന്‍ നായരെ ഒന്നു വേഗം. വയലില്‍ പണി തീര്‍ന്നിട്ടില്ല. രണ്ടുവട തിന്നിട്ട്‌ വീണ്ടും ഇറങ്ങണ്ടതാ"&lt;br /&gt;&lt;br /&gt;വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നൂടെ ആഞ്ഞുവലിച്ച്‌ റോഡിലേക്കിട്ടിട്ട്‌ ഒരു അക്ഷമന്‍ പറഞ്ഞു.അകത്തേമുറിയിലെ ഇളക്കുന്ന ബഞ്ചില്‍ ഊഴവും കാത്തിരുന്നു. ഊഴമായപ്പോള്‍ കണ്ണേട്ടന്‍ ഒരു കടലാസ്സില്‍ ചൂട്‌ പക്കോടയും മസാലവടയും കൊണ്ടുവെച്ചു. രണ്ടും തീര്‍ന്നുകഴിഞ്ഞപ്പോള്‍ ആ കടലാസ്സുകൊണ്ട്‌ തന്നെ മുഖം തുടച്ചിട്ട്‌ മധു പറഞ്ഞു.&lt;br /&gt;&lt;br /&gt;" കണ്ണേട്ടാ, രണ്ടുകാപ്പി"&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_CvDIsu4uMzg/SroOWZRc82I/AAAAAAAAAWA/aMY11BujzZQ/s1600-h/B+copy.jpg"&gt;" കടുപ്പത്തില്‍, ചീനി കം. ഓറേക്ക്‌ കാപ്പി ഈ സാറിന്‌ രണ്ടാമതും അല്ലേ" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടന്‍ മധുവിനോട്‌ ചോദിച്ചു.&lt;/a&gt;&lt;br /&gt;&lt;br /&gt;തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധു പറഞ്ഞു.&lt;br /&gt;&lt;br /&gt;" പക്കോടയും പരിപ്പുവടയും തിന്നാന്‍ ഈ സമയത്ത്‌ എത്ര പേരാണ്‌ കണ്ണേട്ടന്റെ വരാന്തയില്‍ ബീഡിയും വലിച്ച്‌ കുത്തിയിരിക്കുന്നത്‌"&lt;br /&gt;&lt;br /&gt;" മംഗള്‍സിങ്ങിന്റെ വരാന്തയില്‍ എന്നുവേണം പറയാന്‍"&lt;br /&gt;&lt;br /&gt;" സാര്‍ ഓര്‍മ്മകളെ വീണ്ടും കയറൂരിവിടാന്‍ പോകുകാണോ?"&lt;br /&gt;&lt;br /&gt;" വിടട്ടെ"&lt;br /&gt;&lt;br /&gt;" ഞാനൊന്ന് പെരുമാളിനേയും തൊഴുത്‌ വഴിപാടിന്‌ ശീട്ടുമാക്കിയിട്ട്‌ വരാം"&lt;br /&gt;&lt;br /&gt;" എങ്കില്‍ പറഞ്ഞേക്കട്ടെ?"&lt;br /&gt;&lt;br /&gt;" എന്താണ്‌ സാര്‍?" ഇത്തവണ മധുവാണ്‌ പുരികം വളച്ചത്‌&lt;br /&gt;&lt;br /&gt;" ബോലോ, പെരുമാള്‍ കീ ജെയ്‌"&lt;br /&gt;&lt;br /&gt;ഗൊവിന്ദ്ഗിരിയേ പോലെ ചിരിച്ചുകൊണ്ട്‌ മധു ക്ഷേത്രത്തിലേക്ക്‌ നീങ്ങിയപ്പോള്‍ വീണ്ടും ആല്‍ത്തറയില്‍ പോയിരുന്നു. ഒരു സിഗര്‍ട്‌ കത്തിച്ചു. അകലെ ഗോവിന്ദാമല കണ്ടപ്പോള്‍ മനസ്‌ പിന്നെയും പിടിവിട്ടപോലെ.&lt;br /&gt;&lt;br /&gt;വേദനിക്കുന്ന കാലുകള്‍ നീട്ടിവെച്ച്‌ തൂണില്‍ ചാരിയിരുന്ന് ഒരു കാപ്സ്റ്റണു തീയുമിട്ട്‌ വീണ്ടും ചായ പറഞ്ഞപ്പോള്‍ തുടച്ച്‌ വൃത്തിയാക്കികൊണ്ടിരുന്ന ഹുക്കയില്‍നിന്ന് കയ്യെടുത്തിട്ട്‌ മംഗള്‍സിംഗ്‌ ചോദിച്ചു.&lt;br /&gt;          " കാലും നീട്ടിയിരുന്ന് ചായകുടിക്കാനും സിഗര്‍റ്റു വലിക്കാനുമാണോ നിങ്ങള്‍ ഇത്രയും ദൂരത്തുനിന്ന് ഇവിടെ വന്നത്‌?" ഹുക്ക ഒരു വശത്തേക്ക്‌ നീക്കിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ എഴുന്നേറ്റു.&lt;br /&gt;             " ഞങ്ങള്‍ പഹാഡികള്‍ കാണുന്ന തിരമാലകളും ഞങ്ങളുടെ നീലനിറമാര്‍ന്ന സമുദ്രവും നിങ്ങള്‍ കണ്ടിട്ടുണ്ടോ?"കടയുടെ വെളിയിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.&lt;br /&gt;&lt;p&gt;             " സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ്‌ ഈ ശിവഭൂവിലെ പര്‍വ്വതശിഖരങ്ങള്‍. ഒരെണ്ണം ഉയര്‍ന്ന് മറ്റൊന്ന് താണ്‌ അതിലും ദൂരെ വേറൊന്ന് പൊങ്ങി തിരമാലകളുടെ പാല്‍പത പോലെ മഞ്ഞണിഞ്ഞ്‌ ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ്‌ ഞങ്ങളുടെ ഈ നീലസമുദ്രത്തില്‍ ഈ നീലാകാശത്തില്‍ . ഇറങ്ങിനടന്ന് കാണുക"&lt;/p&gt;&lt;p&gt;            ചക്രവാളത്തിലേക്ക്‌ കൈചൂണ്ടി മംഗള്‍സിംഗ്‌ വീണ്ടും പറഞ്ഞു.&lt;br /&gt;            " അത്‌ ചൗഖാംബ അപ്പുറം നരന്‍ നാരായണന്‍ ഇതാ ആ ദിക്കില്‍ കേദാര ശിഖരങ്ങള്‍ അങ്ങേയറ്റം ഏറ്റവും ഉയര്‍ന്നുകാണുന്നത്‌ നീലകണ്ഠം.അല്ല എന്തിനാണ്‌ ഈ തിരമാലകളെ പേരുചൊല്ലി കാണുന്നത്‌ . നടന്നുകാണുക ഒരു പേരുമില്ലാതെ തന്നെ ഈ തിരമാലകള്‍ നിങ്ങളുടെ മനസ്സിലും ഉയരട്ടെ ഇതാ മഹേഷ്‌ ആനന്ദ്ജി തുംഗനാഥില്‍ നിന്നിറങ്ങി വരുന്നു. ഇനി നിങ്ങള്‍ക്ക്‌ ഒരു പൂജാരിയുമില്ലാതെ തന്നെ ഈ തുംഗനാഥങ്ങളെ മനസ്സിന്റെ കവാടത്തില്‍ ഒരു മണി കെട്ടിത്തൂക്കി അതിലൊന്നടിച്ച്‌ അതിന്റെ നാദത്തില്‍ ഈ ശിവഭൂവിലെ പ്രകൃതിയേയും ധ്യാനിച്ച്‌"&lt;/p&gt;&lt;p&gt;            ചോപ്ടയിലെ കവാടത്തില്‍ കെട്ടിയിരുന്ന മണികളില്‍ ആരോ അടിച്ചു. പുതിയ ഒരു തീര്‍ത്ഥാടകന്‍ &lt;/p&gt;&lt;p&gt;             മണികളുടെ ശബ്ദം കൂടുതലായി ഉയരുന്നു അതിനും മുകളില്‍ ഉയരുന്ന ഇടയ്കയുടെ ശബ്ദം ആരോ ശംഖ്‌ ഊതുന്നു എല്ലാത്തിനും മുകളിലായി ദീപാരാധന കഴിഞ്ഞ്‌ നട തുറന്ന പെരുമാളിന്റെ ശ്രീകോവിലിനു മുന്നില്‍ നിന്ന് നാമം ഉയരുന്നു &lt;/p&gt;&lt;p&gt;                   " ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരെ" &lt;/p&gt;&lt;img id="BLOGGER_PHOTO_ID_5384632082378847074" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/SroOWZRc82I/AAAAAAAAAWA/aMY11BujzZQ/s320/B+copy.jpg" border="0" /&gt;                    ( തുടരും)&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-5260613274181848326?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/5260613274181848326/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=5260613274181848326' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5260613274181848326'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5260613274181848326'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post_23.html' title='ഗൃഹാതുരത്വം ഏഴാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/SroOWZRc82I/AAAAAAAAAWA/aMY11BujzZQ/s72-c/B+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-143417092383488582</id><published>2009-09-21T01:57:00.000-07:00</published><updated>2009-09-21T04:07:16.916-07:00</updated><title type='text'>ഗൃഹാതുരത്വം ആറാംഭാഗം</title><content type='html'>അഞ്ചാംഭാഗത്തിന്റെ തുടര്‍ച്ച&lt;br /&gt;&lt;br /&gt;ആകാശ്ഗംഗാ റസ്റ്റോറന്റില്‍ അടുപ്പിനോട്‌ ചേര്‍ന്നിരുന്ന് ചൂടുചായ ഊതികുടിച്ചിട്ട്‌ അടുത്തിരുന്ന സ്വാമിക്കും ഒരു ചായ വാങ്ങികൊടുത്തു.&lt;br /&gt;&lt;br /&gt;" സമയം കളയണ്ട, പൂജാരി മന്ദിറില്‍ തന്നെയുണ്ട്‌. പോയി പൂജ നടത്തിയിട്ട്‌ വരു" വിക്രംസിംഗ്‌ നേഗി പറഞ്ഞു.&lt;br /&gt;&lt;br /&gt;അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റപ്പോള്‍ സ്വാമി മാറാപ്പില്‍നിന്ന് പൂവെടുത്ത്‌ നീട്ടിയിട്ട്‌ പറഞ്ഞു " ഇതാണ്‌ ബ്രഹ്മകമലം ദേവന്മാരുടെ പുഷ്പം. ഹേമകുണ്ഡിന്റെ മുകളില്‍ മലയില്‍നിന്ന് പറിച്ചതാണ്‌.ഇത്‌ മന്ദിറില്‍ ഭഗവാന്‌ അര്‍പ്പിച്ചേക്കൂ"&lt;br /&gt;&lt;br /&gt;പൂജക്കുള്ള താലത്തില്‍ പര്‍വ്വത്തിലെ പുഷ്പങ്ങള്‍, അരി കളഭം ചുവന്ന ചരട്‌. താലം പൂജാരിയുടെ മുന്നില്‍ വെച്ച്‌ തലകുനിച്ച്‌ ചമ്രം പടഞ്ഞിരുന്നു.പുഷ്പങ്ങള്‍ ഭഗവാന്‌ അര്‍പ്പിച്ചിട്ട്‌ പൂജാരി തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചിട്ട്‌ പറഞ്ഞു." തുംഗനാഥനാണ്‌ നിങ്ങളെ ഇവിടെവരെ എത്തിച്ചത്‌. നിങ്ങള്‍ തുംഗനാഥന്റെ ആള്‍ക്കാര്‍. "&lt;br /&gt;&lt;br /&gt;താലത്തില്‍നിന്ന് ചുവന്നചരടെടുത്ത്‌ വലതുകയ്യില്‍ കെട്ടിതരുന്നതിനിടയില്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു. " ഈ ചരട്‌ നിങ്ങള്‍ക്കുള്ള രക്ഷയാണ്‌. പൊട്ടിച്ചുകളയരുത്‌.താനെ അഴിഞ്ഞുപൊക്കോട്ടെ"&lt;br /&gt;&lt;br /&gt;മഹേഷ്‌ ആനന്ദ്‌ മൈഠാണിയുടെ കാല്‍കല്‍ ദക്ഷിണ വെച്ച്‌ തുംഗനാഥനെ നമസ്കരിച്ച്‌ എഴുന്നേറ്റപ്പോള്‍ പൂജാരി വീണ്ടും പറഞ്ഞു.&lt;br /&gt;&lt;br /&gt;" തുംഗനാഥന്റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും. ശ്രീകോവിലിനുള്ളില്‍ കയറി തൊഴുതോളൂ"&lt;br /&gt;&lt;br /&gt;പിന്നെ ശ്രീകോവിലിനുള്ളില്‍ കടന്ന് മങ്ങിക്കത്തുന്ന വിളക്കിന്റെ പ്രകാശത്തില്‍ മഞ്ഞുകട്ടപോലെ ഉറഞ്ഞ നിശബ്ദതയില്‍ തുംഗനാഥശിവനെ തൊഴുത്‌ നിന്നപ്പോള്‍ ശിവമായ എല്ലാം ശ്രീകോവിലിനുള്ളില്‍ നിന്ന് പുറത്ത്‌ പ്രകൃതിയിലേക്കും പ്രകൃതിയില്‍നിന്ന് അകത്തേക്കും പരക്കുന്നതുപോലെ തോന്നി.&lt;br /&gt;&lt;br /&gt;തിരിച്ച്‌ വിക്രംസിംഗ്‌ നേഗിയുടെ കടയില്‍ ചെന്നിരുന്ന് ഒരു കാപ്സ്റ്റണ്‍ കത്തിച്ചപ്പോള്‍ വിക്രംസിംഗ്‌ സ്വാമിയോട്‌ പറഞ്ഞു&lt;br /&gt;&lt;br /&gt;" ഗോവിന്ദ്ഗിരിജി, ഇവര്‍ക്കും പൂജാരിക്കും ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാണ്‌. ആട്ട ഒന്നു കുഴച്ചേക്കാമോ?"&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു കൊച്ചുകുട്ടിയുടെ ചിരിയുമായി ഗോവിന്ദ്ഗിരി കൂടയില്‍നിന്ന് ആട്ടയെടുത്ത്‌ കുടഞ്ഞിട്ടപ്പോള്‍ വിക്രംസിംഗ്‌ വീണ്ടും പറഞ്ഞു." കേട്ടോ, ഗോവിന്ദ്‌ ഗിരിജി, എനിക്ക്‌ ഇവരോട്‌ പിണക്കമാണ്‌ ഇവര്‍ നമ്മുടെ ചെങ്ങാതിമാരായിട്ടും ഇന്ന് താമസം താഴെ ചോപ്ടയിലാക്കിയിരിക്കുന്നു"&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഗോവിന്ദ്ഗിരി വീണ്ടും കൊച്ചുകുട്ടിയുടെ ചിരി ചിരിച്ചു.&lt;br /&gt;&lt;br /&gt;ആട്ട കുഴച്ചുകഴിഞ്ഞ്‌ ഗൊവിന്ദ്ഗിരി കുഴലിന്റെ അറ്റത്ത്‌ നനഞ്ഞ തുണികഷ്ണം ചുറ്റി അടുപ്പില്‍നിന്ന് തീയെടുക്കുമ്പോള്‍ ബിജു ചോദിച്ചു&lt;br /&gt;&lt;br /&gt;" സ്വാമിജി ഒന്നു വലിക്കാന്‍ തരുമോ?&lt;br /&gt;           ഗോവിന്ദ്ഗിരിയുടെ ചിരിയുടെ മറവില്‍ വിരലുകള്‍ കൂട്ടിപിടിച്ച്‌ കുഴല്‍ ആഞ്ഞുവലിച്ചിട്ട്‌ ബിജു പറഞ്ഞു&lt;br /&gt;        " ചേട്ടാ, ഒന്നുവലിച്ചുനോക്കൂ."&lt;br /&gt;        ബിജു നീട്ടിയ കുഴല്‍ കയ്യില്‍ വാങ്ങി. പിന്നെ അത്‌ ഗോവിന്ദ്ഗിരിക്കും ഗോവിന്ദ്ഗിരി അത്‌ ബിജുവിനും .&lt;br /&gt;          വിക്രംസിംഗ്‌ റൊട്ടികള്‍ കനലില്‍ ചുട്ടെടുക്കുന്നു. വെന്ത ഉരുളകിഴങ്ങുകള്‍ .&lt;br /&gt;        കുഴല്‍ നീട്ടിയിട്ട്‌ ബിജു പറഞ്ഞു " ചേട്ടാ ഒന്നൂടെ"&lt;br /&gt;        കുഴലില്‍നിന്ന് പുറത്തേക്ക്‌ തള്ളിയ പുകയില്‍കൂടെ നോക്കിയപ്പൊള്‍ വിക്രംസിംഗ്‌ കൊച്ചുകുട്ടിയായി ചിരിക്കുന്നതുപോലേ തോന്നി. കുഴല്‍ കൈമറിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കഞ്ചാവിന്റെ പരക്കുന്ന ഗന്ധത്തില്‍ തണുപ്പ്‌ അലിഞ്ഞലിഞ്ഞ്‌ ഒരു പുക മാത്രമായി പിന്നെ അതു മഞ്ഞും മേഘവുമായി മാറി വീശിയ കാറ്റില്‍ ആകാശത്തിലേക്കുയര്‍ന്ന് ചന്ദ്രശിലയുടെ മുകളില്‍ ഒരു കിരീടമായി&lt;br /&gt;               " ഇറങ്ങണ്ടേ"&lt;br /&gt;            കനലില്‍ ചുട്ടെടുത്ത എത്രയോ റൊട്ടികളും ആവിപറക്കുന്ന ഉരുളകിഴങ്ങുകറിയും വയറിലേക്കിട്ടിട്ട്‌ രഘു ചോദിച്ചു&lt;br /&gt;          ഊന്നുവടി കയ്യിലെടുത്തപ്പോള്‍ ബഞ്ചിലിരുന്ന് ചായകുടിക്കുകയായിരുന്ന മഹേഷ്‌ ആനന്ദ്‌ മൈഠാണി എഴുന്നേറ്റ്‌ വലതുകൈ ഉയര്‍ത്തി പറഞ്ഞു.&lt;br /&gt;        " തുംഗനാഥന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. എങ്ങോട്ടേയ്ക്കാണിനി?"&lt;br /&gt;          അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റ്‌ ചിരിച്ചുകൊണ്ട്‌ വിക്രംസിംഗ്‌ പറഞ്ഞു" താഴെ ചോപ്ടയില്‍ മംഗള്‍സിംഗിന്റെ അടുത്തേക്ക്‌. ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌ "&lt;br /&gt;            ചിരിയുമായി ഗൊവിന്ദ്ഗിരിയും പുറത്തേക്കുവന്നപ്പൊള്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു " ഇനിയും നിങ്ങള്‍ വരും വരാതെ പറ്റില്ല തുംഗനാഥന്‍ നിങ്ങളെ വരുത്തും"&lt;br /&gt;           " പോയിട്ടുവരട്ടെ"&lt;br /&gt;           ഊന്നുവടി മുന്നിലേക്ക്‌ നീട്ടി .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_CvDIsu4uMzg/SrdAZxvioAI/AAAAAAAAAVw/fCdO3919qJE/s1600-h/c+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5383842691138363394" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_CvDIsu4uMzg/SrdAZxvioAI/AAAAAAAAAVw/fCdO3919qJE/s320/c+copy.jpg" border="0" /&gt;&lt;/a&gt;     &lt;br /&gt;            ( തുടരും )&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-143417092383488582?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/143417092383488582/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=143417092383488582' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/143417092383488582'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/143417092383488582'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post_21.html' title='ഗൃഹാതുരത്വം ആറാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_CvDIsu4uMzg/SrdAZxvioAI/AAAAAAAAAVw/fCdO3919qJE/s72-c/c+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4972957552256378684</id><published>2009-09-20T02:30:00.000-07:00</published><updated>2009-09-20T02:41:14.652-07:00</updated><title type='text'>ഗൃഹാതുരത്വം അഞ്ചാംഭാഗം</title><content type='html'>ഗൃഹാതുരത്വം നാലാംഭാഗത്തിന്റെ തുടര്‍ച്ച&lt;br /&gt;                                       ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.&lt;br /&gt;              " സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത്‌ അല്ലെ?"&lt;br /&gt;         " ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ്‌ അവിടെ അത്രയും മഞ്ഞ്‌ പരക്കുന്നത്‌?"&lt;br /&gt;               " സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച്‌ കൂടെ നടക്കാം"&lt;br /&gt;                        മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ്‌ തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്‌. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള്‍ ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.&lt;br /&gt;                " ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച്‌ രവീന്ദ്രന്‍സാര്‍ പറഞ്ഞത്‌ നീ ഓര്‍ക്കുന്നുണ്ടോ?"&lt;br /&gt;            ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട്‌ തിരിയും കത്തിച്ച്‌ ഒഴുകുന്ന ഗംഗയില്‍ വെച്ച്‌ മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ്‌ ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന്‍ നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു&lt;br /&gt;            " അമ്മേ ഗംഗേ"&lt;br /&gt;           പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള്‍ തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ്‌ ഹിമാലയയാത്ര കഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന്‍ സാറിനെ കണ്ടത്‌. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട്‌ ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"&lt;br /&gt;               " ഊരികളയണമെന്നുണ്ട്‌ രഘൂ," അണച്ചുകൊണ്ട്‌ രഘുവിനോട്‌ പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച്‌ പുരാണങ്ങളില്ലതാനും"&lt;br /&gt;              പുല്‍മേട്‌. പൈന്മരങ്ങള്‍, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട്‌ പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ്‌ ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്‍. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക്‌ മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.&lt;br /&gt;               " ബോലോ തുംഗനാഥ്‌ കീ ജെയ്‌"&lt;br /&gt;            ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്‍പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.&lt;br /&gt;            " ബോലോ തുംഗനാഥ്‌ കീ ജെയ്‌"&lt;br /&gt;           രഘുവിന്റെ വിളിക്ക്‌ ശബ്ദമില്ലായിരുന്നു&lt;br /&gt;                  &lt;br /&gt;        &lt;a href="http://3.bp.blogspot.com/_CvDIsu4uMzg/SrX2SeTCLsI/AAAAAAAAAVo/GqlibhJttZw/s1600-h/chopta+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5383479726822272706" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_CvDIsu4uMzg/SrX2SeTCLsI/AAAAAAAAAVo/GqlibhJttZw/s320/chopta+copy.jpg" border="0" /&gt;&lt;/a&gt;  &lt;div&gt;            ( തുടരും) &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4972957552256378684?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4972957552256378684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4972957552256378684' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4972957552256378684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4972957552256378684'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post_20.html' title='ഗൃഹാതുരത്വം അഞ്ചാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_CvDIsu4uMzg/SrX2SeTCLsI/AAAAAAAAAVo/GqlibhJttZw/s72-c/chopta+copy.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4222343106453706100</id><published>2009-09-18T07:26:00.000-07:00</published><updated>2009-09-18T20:06:12.675-07:00</updated><title type='text'>ഗൃഹാതുരത്വം നാലാംഭാഗം</title><content type='html'>&lt;u&gt;&lt;span style="color:#0000ff;"&gt;       ഗൃഹാതുരത്വം മൂന്നാംഭാഗത്തിന്റെ തുടര്‍ച്ച&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;           " സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട്‌ ഒരു ചായ കുടിച്ചാലോ?&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;            ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;       "പ്യൂണ്‍സ്‌, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട്‌ ചോദിച്ചു&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;         " അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;             " ശരി, എങ്കിലാകാം"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;                ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ്‌ കണ്ണേട്ടന്റെ ചായപീടികയിലേക്ക്‌ നടന്നു.&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;" സാര്‍, തിരിച്ചുവന്നിട്ട്‌ എനിക്ക്‌ പെരുമാളിന്‌ ഒരു പാല്‍പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന്‌ വിത്തൗട്ട്‌.. അച്ഛന്റെ പേര്‍ക്ക്‌" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;           " പാല്‍പായസം വിത്തൗട്ട്‌ വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;             " അതു സാര്‍ അച്ഛനു ഷുഗറുണ്ട്‌ വിത്തൗട്ടെ പറ്റൂ"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;            കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;              " കണ്ണേട്ട്ജി, ദോ ചായ്‌ ചീനി കം. ഓറേക്ക്‌ ചായ്‌ ഈ സാറിനു രണ്ടാമതും"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;             തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധുവിനോട്‌ പറഞ്ഞു&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;              " വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കര്‍"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;                 " ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന്‍ പറഞ്ഞു"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;               " സീമയുടെ ഊടുവഴികള്‍ പോലും ദീപക്‌ കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട്‌ പറഞ്ഞു&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;           " ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്‍റ്റിന്‌ മധുവും തീയിട്ടു&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;            " എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ്‌ വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്‌. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത്‌ ബദരിയിലെ മലയാളി റാവലാണ്‌ ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;              " ഹിമാലയം നടന്നുതന്നെ കാണണം"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;                &lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;           &lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;         &lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;a href="http://1.bp.blogspot.com/_CvDIsu4uMzg/SrOY--T86II/AAAAAAAAAVI/KMJkbiOi7_E/s1600-h/BN+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5382814187283867778" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_CvDIsu4uMzg/SrOY--T86II/AAAAAAAAAVI/KMJkbiOi7_E/s320/BN+copy.jpg" border="0" /&gt;&lt;/a&gt;             ( തുടരും )&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4222343106453706100?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4222343106453706100/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4222343106453706100' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4222343106453706100'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4222343106453706100'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post_18.html' title='ഗൃഹാതുരത്വം നാലാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_CvDIsu4uMzg/SrOY--T86II/AAAAAAAAAVI/KMJkbiOi7_E/s72-c/BN+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-222509117171552861</id><published>2009-09-16T17:56:00.000-07:00</published><updated>2009-09-16T18:11:13.059-07:00</updated><title type='text'>ഗൃഹാതുരത്വം മൂന്നാം ഭാഗം</title><content type='html'>&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;      ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച &lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;      &lt;/span&gt;&lt;/u&gt;&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SrGJg9DlHxI/AAAAAAAAAVA/lEy-00kb-_8/s1600-h/MSN+copy.jpg"&gt; ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്‌. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട്‌ ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ്‌ നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട്‌ നാലു ധാമങ്ങളേയും കാണിച്ച്‌ ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.&lt;/a&gt;&lt;br /&gt;&lt;br /&gt;      താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത്‌ മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത്‌ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച്‌ തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല്‍ മുന്നോട്ട്‌ ഒന്നു വെച്ചില്ല അതിനുമുമ്പ്‌ മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച്‌ കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന്‍ മുന്നില്‍ കയറി.&lt;br /&gt;      വലത്തുവശത്ത്‌ തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ്‌ പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.&lt;br /&gt;&lt;br /&gt;     " റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന്‍ വേഷത്തോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;      " റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട്‌ പോകാം"&lt;br /&gt;       " വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"&lt;br /&gt;          വൃദ്ധന്‍ നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്‌. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;      ' വരൂ വരൂ"&lt;br /&gt;&lt;br /&gt;      മുകളിലേയ്ക്ക്‌ നടന്ന വൃദ്ധന്‍ എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു&lt;br /&gt;&lt;span class=""&gt;      " അതാണ്‌ മഹേഷ്‌ ആനന്ദ്‌ മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " താങ്കളോ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " മംഗള്‍സിംഗ്‌, മംഗള്‍സിംഗ്‌ നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ്‌ ഗുരു. പുറത്ത്‌ മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന്‍ പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ്‌ ചോപ്ടയിലെ മംഗള്‍സിംഗ്‌. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട്‌ മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത്‌ തങ്ങിയാല്‍ അതും പുണ്യം"&lt;/span&gt;&lt;br /&gt;&lt;span class=""&gt;          പുറത്ത്‌ തൂക്കിയിരുന്ന ബാഗ്‌ എടുത്ത്‌ ബഞ്ചിനടിയിലേക്ക്‌ തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട്‌ ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി&lt;/span&gt;&lt;br /&gt;&lt;span class=""&gt;     " ഇവന്റെ ഒരു മുത്തച്ഛനാണ്‌ പണ്ട്‌ ധര്‍മ്മപുത്രര്‍ക്ക്‌ കൂട്ടുപോയത്‌" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക്‌ പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;    സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന്‍ കുതിരയുമായി അടുത്തുവന്നു&lt;/span&gt;&lt;br /&gt;&lt;span class=""&gt;      " സാബ്‌ കുതിര വേണോ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ്‌ ഇടയ്ക്കുകയറി പറഞ്ഞു &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        ഒരു ചായ കൂടി ഊതികുടിച്ചിട്ട്‌ എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;     " ഹിമാലയം നടന്നുതന്നെ കാണണം" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5382234228922851090" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SrGJg9DlHxI/AAAAAAAAAVA/lEy-00kb-_8/s320/MSN+copy.jpg" border="0" /&gt;&lt;br /&gt;        (തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-222509117171552861?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/222509117171552861/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=222509117171552861' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/222509117171552861'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/222509117171552861'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post_16.html' title='ഗൃഹാതുരത്വം മൂന്നാം ഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/SrGJg9DlHxI/AAAAAAAAAVA/lEy-00kb-_8/s72-c/MSN+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-719680990675479464</id><published>2009-09-14T05:28:00.000-07:00</published><updated>2009-09-14T05:38:23.420-07:00</updated><title type='text'>ഗൃഹാതുരത്വം രണ്ടാം ഭാഗം</title><content type='html'>&lt;u&gt;&lt;span style="color:#0000ff;"&gt;        ഗൃഹാതുരത്വം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച &lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;        ആലിലകളില്‍ കാറ്റ്‌ തിമര്‍ത്താടുകയാണ്‌. രാത്രിയാത്രയില്‍ നഷ്ടപ്പെട്ട ഉറക്കം കണ്‍പോളകളില്‍ തലോടുന്നു. ഗോവിന്ദാമല കണ്ടുകൊണ്ട്‌ ആല്‍ത്തറയില്‍ കിടന്നു. മലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ ഉയര്‍ന്നുപോകുന്നു. മയക്കത്തിനും മുകളില്‍ ഓര്‍മ്മകള്‍ അവിടുന്നും ഉയര്‍ന്ന് ഉയര്‍ന്നുയര്‍ന്ന് &lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;       " സാറെന്താ ആലോചിക്കുന്നത്‌?"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;        കണ്ണേട്ടന്റെ കടയില്‍നിന്ന് കാപ്പികുടിച്ചിട്ട്‌ തിരിച്ചുവന്ന പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;        " ഞാന്‍ ഓര്‍മ്മകള്‍ അയവിറക്കുകയാണ്‌"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;         " എന്നിട്ട്‌ അയവിറക്കുന്ന ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലൊ?"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;         " വളരെ നിശബ്ദമായാണ്‌ ഞാന്‍ ചവയ്ക്കുന്നത്‌. ഗോവിന്ദാമലയുടെ മുകളില്‍നിന്ന് ആകാശത്തിലേക്ക്‌ ഉയരുന്ന മേഘങ്ങള്‍ കണ്ടോ? അതുപോലാണെന്റെ ഓര്‍മ്മകള്‍ ഉയര്‍ന്നുപോകുന്നത്‌. അതുമല്ലെങ്കില്‍ ഗോമുഖിലേയ്ക്കു പോകുവാന്‍ ഗംഗോത്രി ക്ഷേത്രത്തിനു മുന്നിലെ ഇടുങ്ങിയ ഗലിയില്‍ നിന്ന് വാങ്ങിയ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടിയില്‍ ഭാരമൂന്നി. ചോപ്ടയിലെ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നടിച്ച്‌ അങ്ങുമുകളിലിരിക്കുന്ന തുംഗനാഥനേയും വണങ്ങി.&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;      " ബോലോ തുംഗനാഥ്‌ കീ ജെയ്‌"&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;u&gt;&lt;span style="color:#0000ff;"&gt;         &lt;/span&gt;&lt;/u&gt; " അല്ല, ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌, പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ, നീയും എന്റെ ഓര്‍മ്മകളോടൊപ്പം പോരുക"&lt;br /&gt;&lt;br /&gt;       " ശരി സാര്‍"&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_CvDIsu4uMzg/Sq43SG5RK2I/AAAAAAAAAU4/8o8MxVlJXEQ/s1600-h/HBs+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5381299388982307682" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/Sq43SG5RK2I/AAAAAAAAAU4/8o8MxVlJXEQ/s320/HBs+copy.jpg" border="0" /&gt;&lt;/a&gt;         ( തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-719680990675479464?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/719680990675479464/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=719680990675479464' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/719680990675479464'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/719680990675479464'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post_14.html' title='ഗൃഹാതുരത്വം രണ്ടാം ഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/Sq43SG5RK2I/AAAAAAAAAU4/8o8MxVlJXEQ/s72-c/HBs+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4589286765534181333</id><published>2009-09-13T02:39:00.000-07:00</published><updated>2009-09-13T02:56:03.081-07:00</updated><title type='text'>ഗൃഹാതുരത്വം ഒന്നാംഭാഗം</title><content type='html'>ബംഗ്ലാവിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്നു.&lt;br /&gt;          മഴ.&lt;br /&gt;&lt;br /&gt;          ആലുകള്‍ നിവര്‍ത്തിവെച്ചിരുന്ന ഇലക്കുടകള്‍കിടയിലൂടെയും ആല്‍ത്തറകള്‍ നനഞ്ഞുകൊണ്ടിരുന്നു. തൊഴുത്തിലെ കന്നുകാലികള്‍ക്ക്‌ വൈക്കോല്‍ ഇട്ടുകൊടുത്തിട്ട്‌ അടുത്തുവന്ന് രാജേട്ടന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;         " ഇതിപ്പോള്‍ പെയ്തുമാറും"&lt;br /&gt;&lt;br /&gt;             മഴ ഒന്നു പെയ്തുമാറിയപ്പോള്‍ വരാന്തയില്‍നിന്നെഴുന്നേറ്റു. മുക്കില്‍ കണ്ണേട്ടന്റെ കടയില്‍നിന്ന് ഒരുകാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരെണ്ണം കൂടെ കുടിക്കണമെന്നുതോന്നി.&lt;br /&gt;&lt;br /&gt;          " കണ്ണേട്ട, ഓറേക്ക്‌ കാപ്പി, കടുപ്പത്തില്‍ മധുരം കമ്മി"&lt;br /&gt;&lt;br /&gt;          തിരിച്ച്‌ നനഞ്ഞുകിടന്നിരുന്ന ആല്‍ത്തറയില്‍ ചെന്നിരുന്നു. ദൂരെ ഗോവിന്ദാമലയുടെ ശിരസ്സില്‍ മേഘങ്ങള്‍ കിരീടം ധരിപ്പിച്ചിരിക്കുന്നു. പിന്നെ ഇളകുന്ന ആലിലകളുടെ കാറ്റില്‍ അവിടുന്നും ഉയര്‍ന്ന് ആകാശത്തിലേക്ക്‌.&lt;br /&gt;&lt;br /&gt;          ഓര്‍മ്മകള്‍ കലങ്ങിയൊഴുകുന്നു. എവിടെവെച്ചാണ്‌ ആകാശത്ത്‌ നീന്തിതുടിച്ചുകൊണ്ടിരുന്ന മേഘകുഞ്ഞുങ്ങളെ കുനിഞ്ഞുനിന്ന് കൈകളില്‍ വാരിയെടുത്തത്‌?&lt;br /&gt;&lt;br /&gt;         ഗോവിന്ദാമലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ പിന്നെയും ഉയര്‍ന്നുപോകുന്നുണ്ടായിരുന്നു. ആകാശത്തിലേക്ക്‌.&lt;br /&gt;&lt;br /&gt;         ആകാശം ആകാശ്‌ ആകാശ്ഗംഗാ ആകാശ്ഗംഗാ റസ്റ്റോറന്റ്‌&lt;br /&gt;&lt;br /&gt;         ഓര്‍മ്മകളിലെ ഡയറിയില്‍ താളുകള്‍ മറിഞ്ഞുവരുന്നു&lt;br /&gt;&lt;br /&gt;           " വിക്രംസിങ്ങ്ജി ഓറേക്ക്‌ ചായ്‌, ചീനി കം"&lt;br /&gt;&lt;br /&gt;          ചായ്‌ ഊതി ഊതി കുടിക്കുമ്പോള്‍ വിക്രംസിംഗ്‌ നേഗി കുനിഞ്ഞിരുന്ന് പുക പിടിച്ച പഴയ ട്രെങ്കുപെട്ടി തുറന്ന് എന്തോ പരതി. ഗ്ലാസ്സു തിരിച്ചുമേടിക്കുന്നതിനിടയില്‍ ഡയറി കയ്യില്‍തന്നിട്ട്‌ വിക്രംസിംഗ്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;       " സന്ദര്‍ശകരുടെ കുറിപ്പുകളാണ്‌ "&lt;br /&gt;&lt;br /&gt;         ഒരു കാപ്സ്റ്റണ്‍ ഫില്‍റ്ററിന്‌ തീയിട്ടുകൊണ്ട്‌ ഡയറി അലക്ഷ്യമായി മറിച്ചുനോക്കി. എല്ലാം ഹിന്ദിയിലും ബംഗാളിയിലും എഴുതിയ കുറിപ്പുകള്‍. പെട്ടന്നാണ്‌ സിഗര്‍ട്ടിന്റെ പുകയ്കിടയിലൂടെ അതുകണ്ടത്‌.&lt;br /&gt;&lt;br /&gt;      &lt;a href="http://1.bp.blogspot.com/_CvDIsu4uMzg/Sqy-D737GxI/AAAAAAAAAUw/gHvFEBw84Jw/s1600-h/GM+copy.jpg"&gt;" തുംഗനാഥ്‌, ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ വരാന്‍ സാധിച്ചത്‌ എന്റെ പുണ്യം. രാജന്‍ കോട്ടയം &lt;/a&gt;&lt;br /&gt;&lt;br /&gt;        കുറിപ്പിലെ തീയതിയും ഭിത്തിയില്‍ തൂങ്ങിക്കിടന്ന കലണ്ടറിലും നോക്കി. പിന്നെ സുഹൃത്തായ രാജന്‍ എഴുതിയതിനും താഴെയായി എഴുതി.&lt;br /&gt;&lt;br /&gt;        " കഴിഞ്ഞവര്‍ഷം സുഹൃത്ത്‌ രാജന്‍ ഇവിടെ, ഈ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിയ ദിവസം തന്നെയാണ്‌ ഞങ്ങളും എത്തിയിരിക്കുന്നത്‌. "&lt;br /&gt;&lt;br /&gt;         പിന്നെ തുംഗനാഥിലെ തണുപ്പിലേക്ക്‌ വിറച്ചുകൊണ്ടിറങ്ങി. കൂടെയുണ്ടായിരുന്ന ചിലര്‍ ചന്ദ്രശിലയിലേക്കുള്ള ഒറ്റയടിപാത അണച്ചും കിതച്ചും കേറികൊണ്ടിരുന്നപ്പോള്‍ അങ്ങുതാഴെ മേഘങ്ങളില്‍ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പൈന്മരകാടുകളും അതിനുമപ്പുറം ഏതോ ഒരു പര്‍വ്വതനിരയും അതിനുമപ്പുറം മറ്റൊന്നിന്റെ മഞ്ഞുമൂടിയ ശിരസ്സും നോക്കിനില്‍ക്കുന്നതിനിടയില്‍ അടുത്തുനിന്നിരുന്ന ബിജുവിനോട്‌  പറഞ്ഞു&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       " അനിയാ, ചന്ദ്രശില ഒരു കടമായി കിടക്കട്ടെ, അടുത്തകൊല്ലവും വരാന്‍ എന്തെങ്കിലും ബാക്കിവേണ്ടെ"&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;          തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്ന് ചോപ്ടയിലേക്കുള്ള കല്ലുപാകിയ നടപ്പാതയിലൂടെ തിരിച്ചിറങ്ങുന്നതിനുമുമ്പ്‌ രാജന്‍ തന്നുവിട്ട പൊതി വിക്രംസിംഗ്‌ നേഗിയുടെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " രാജന്‍ തന്നുവിട്ടതാണ്‌ കിശോറിനു കൊടുക്കണം, ഇറങ്ങട്ടെ പിന്നെക്കാണാം"&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " തീര്‍ച്ചയായും, അടുത്തകൊല്ലം "&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;          പുകയിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി വിക്രംസിംഗ്‌ നേഗി പറഞ്ഞു&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5380884629622037266" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_CvDIsu4uMzg/Sqy-D737GxI/AAAAAAAAAUw/gHvFEBw84Jw/s320/GM+copy.jpg" border="0" /&gt;  ( തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4589286765534181333?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4589286765534181333/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4589286765534181333' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4589286765534181333'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4589286765534181333'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/09/blog-post.html' title='ഗൃഹാതുരത്വം ഒന്നാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_CvDIsu4uMzg/Sqy-D737GxI/AAAAAAAAAUw/gHvFEBw84Jw/s72-c/GM+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-1057710177836560039</id><published>2009-06-17T08:05:00.000-07:00</published><updated>2009-06-17T08:27:12.338-07:00</updated><title type='text'>അബ്നോര്‍മല്‍ ആനപ്രേമിക്കള്‍കായി പ്രത്യേകം തയ്യാറാക്കിയ ഒരു കഥ</title><content type='html'>കുന്നുമല്‌, ലോഡ്ജ്‌ മുറിയുടെ തുറന്നിട്ട ജനലില്‍കൂടി മഴയുടെ തണുപ്പ്‌ അകത്തേയ്ക്ക്‌ അരിച്ചുകയറി. ഉടുമുണ്ടഴിച്ച്‌, തലവഴി മൂടികിടന്നു. ഒന്നുംകൂടെ ചുരുണ്ടുകൂടുന്നതിനിടയില്‍, ത്രിപുരാന്തക ക്ഷേത്രത്തില്‍നിന്നിറങ്ങി വന്ന് അനുരാധാ പൊതുവാള്‍ ഒരു സ്തുതിയായി കാതുകളില്‍ വന്ന് തലോടി.&lt;br /&gt;&lt;div align="center"&gt; &lt;/div&gt;&lt;div align="center"&gt;            " ഓം നമ;ശിവായ ഓം നമ; ശിവായാ &lt;/div&gt;&lt;div align="center"&gt;               ഹരഹര ശങ്കര നമ; ശിവായാ &lt;/div&gt;&lt;div align="center"&gt;              രാമേശ്വരാ ശ്രീ രാമേശ്വരാ &lt;/div&gt;&lt;div align="center"&gt;             ഹര ഹര ബോലേ നമ; ശിവായാ"  &lt;/div&gt;&lt;br /&gt;           ജടയില്‍നിന്ന് ഊര്‍ന്നിറങ്ങി, ഭഗീരഥിയായും അളകനന്ദയായും മന്ദാകിനിയായും ഒഴുകുന്ന ഗംഗയേപോലെ&lt;br /&gt;&lt;div align="center"&gt;                 " ഗംഗാധരാ ശിവ്‌ ഗംഗാധരാ " &lt;/div&gt;&lt;br /&gt;         സ്തുതി കാതുകളിലേക്ക്‌ ഒഴുകിയെത്തികൊണ്ടിരുന്നു. മയക്കത്തിലേക്ക്‌ തെന്നിവീഴുന്നതിനിടയില്‍, ഒഴുക്ക്‌ എവിടെയോ തട്ടിനിന്നപോലെ. &lt;br /&gt;&lt;span class=""&gt;       ജീപ്പില്‍&lt;/span&gt; വെച്ചുകെട്ടിയിരുന്ന കോളാമ്പി പറഞ്ഞു.&lt;br /&gt;&lt;br /&gt;       " പരേതന്റെ മയ്യത്തുനമസ്കാരം"&lt;br /&gt;&lt;span class=""&gt;    കോളാമ്പി&lt;/span&gt; മയ്യത്തുസംസാരവുമായി കൂട്ടിലങ്ങാടിയിലേക്ക്‌ നീങ്ങികൊണ്ടിരുന്നു.&lt;br /&gt;&lt;span class=""&gt;     മയ്യത്ത് &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       ശിവസ്തുതി ഒഴുകുവരുന്നുണ്ടായിരുന്നു. എങ്കിലും ചിന്ത വഴുതിമാറിപോയി. അതിരാവിലെയുടെ ഇരുട്ടിലും മഴയുടെ തണുപ്പിലും ചിന്തകളില്‍ മയ്യത്തിന്റെ തണുപ്പ്‌ അരിച്ചുകയറി. &lt;/span&gt;&lt;br /&gt;&lt;span class=""&gt;            രുദ്രപ്രയാഗിലെക്കുള്ള അവസാനത്തെ വളവില്‍ വഴിയരികില്‍ മൂടികെട്ടിവെച്ചിരുന്നത്‌, ഹരി കി പൗറിയില്‍ നദിയുടെ കല്‍പടവില്‍ നദിയിലേക്ക്‌ വലിച്ചെറിയപ്പെടാനുള്ള ഊഴവും കാത്തുകിടന്നത്‌, തിരുനക്കര അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയിട്ട്‌ പൊങ്ങാതെ പിന്നീട്‌ പൊങ്ങിയ മാലയിട്ട അയ്യപ്പന്റെ, പൊണ്ടാട്ടി ചുട്ടുകൊന്നു എന്ന് മരണക്കുറിപ്പെഴുതിവെച്ചിട്ട്‌ തലവഴി മണ്ണെണ്ണയും ഒഴിച്ച്‌ ബീഡിയും വലിച്ച്‌ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ പോയികിടന്ന പട്ടാളത്തിലെ കുശിനിക്കാരന്റെയും.. &lt;/span&gt;&lt;br /&gt;&lt;span class=""&gt;             മയ്യത്തുകള്‍ കൊടിയും പിടിച്ച്‌ ജാഥയായി ചിന്തകളില്‍ കൂടി കടന്നുപോയപ്പോള്‍ യക്ഷന്റെ ചോദ്യവും അഗ്രജന്റെ ഉത്തരവുമാണ്‌ മനസ്സില്‍ വന്നത്‌. &lt;/span&gt;&lt;br /&gt;&lt;span class=""&gt;           ഒരുനിമിഷം. ഇതിനകത്തുള്ളയാളും സ്ഥലം വിടുകയില്ലെ.?  &lt;/span&gt;&lt;br /&gt;&lt;span class=""&gt;         ഒരസ്വസ്ഥത. തലവഴി മൂടിയിട്ടിരുന്ന മുണ്ട്‌ കഴുത്തിലേക്ക്‌ മാറ്റി. പാലക്കാട്ടേക്ക്‌ ഒന്നു വിളിക്കണമെന്ന് തോന്നി. പിന്നെ വിളിക്കാന്‍ പറ്റിയില്ലെങ്കിലൊ? ലൈറ്റിടാതെ തന്നെ ഫോണ്‍ തപ്പിയെടുത്ത്‌ അവള്‍ എന്ന നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു&lt;/span&gt;&lt;br /&gt;&lt;span class=""&gt;            " ശ്രീ വെങ്കിടേശ്വര സുപ്രഭാതം തന്നെ, എന്താ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍?" &lt;/span&gt;&lt;br /&gt;&lt;span class=""&gt;               അടുക്കളയിലെ പശ്ചാത്തല സംഗീതത്തിനിടയില്‍ അവള്‍ ചോദിച്ചു&lt;/span&gt;&lt;br /&gt;&lt;span class=""&gt;       " മനസ്‌ അസ്വസ്ഥമാണ്‌ അതുകൊണ്ടുവിളിച്ചതാണ്‌"&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " മുറിയിലെ ലൈറ്റിട്ടിട്ട്‌ ഗോപാലന്‍ നായരുടെ താടി ഒന്നു വായിച്ചാല്‍മതി. അതില്‍ മനസ്‌ അലക്കിയെടുക്കുന്ന ഒരു വാഷിംഗ്‌ മെഷീനുണ്ട്‌ " അവള്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " അതല്ല, ഞാന്‍ മയ്യത്താകുമ്പോള്‍ "&lt;/span&gt;&lt;br /&gt;&lt;span class=""&gt;         മുഴുവന്‍ പറയാന്‍ അവള്‍ അനുവദിച്ചില്ല. " നിങ്ങള്‍ മയ്യത്താകില്ല" അവള്‍ തറപ്പിച്ചു പറഞ്ഞു&lt;/span&gt;&lt;br /&gt;&lt;span class=""&gt;             " മയ്യത്താകില്ലെന്നൊ?" അവള്‍ എന്താ അങ്ങിനെ പറഞ്ഞതെന്നു മനസ്സിലായില്ല. സ്നേഹമെങ്ങാനും കൂടീട്ട്‌ ഭ്രാന്തായിട്ടാണ്‌ അങ്ങിനെ പറഞ്ഞതെങ്കില്‍ മനസിലാക്കാമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span class=""&gt;               " അതെന്താ ഞാന്‍ മയ്യത്താകാത്തത്‌? ഞാനെന്നാ ഹനുമാനേപോലെയാണോ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;             " ഹനുമാനേപോലെതന്നെയാണേയ്‌, പക്ഷെ സൂപ്പര്‍സ്റ്റാര്‍ ചിരംജീവിയൊന്നുമല്ല"&lt;/span&gt;&lt;br /&gt;&lt;span class=""&gt;            " പിന്നെന്താ ഞാന്‍ മയ്യത്താകാത്തത്‌?" അവള്‍ ഒരു ജന്മാവകാശത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നി.&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " നിങ്ങള്‍ മയ്യത്താകുകേലന്നല്ലെ ഞാന്‍ പറഞ്ഞുള്ളു. നിങ്ങള്‍ മരിക്കുകേയുള്ളൂ. കുറച്ചൂടെ കൂടിയ ഇനമായിരുന്നെങ്കില്‍ അന്തരിച്ചേനെ. വേറേയും വകുപ്പുകളുണ്ട്‌. പരലോകം പൂകാം തീപ്പെടാം ഇഹലോകവാസം വെടിയാം പക്ഷെ അതിനൊക്കെ വേറെ ടെസ്റ്റുകള്‍ പാസാകണം. ശവം ജഡവും മൃതദേഹവും ഭൗതികശരീരവുമൊക്കെ ആകുന്നതും അങ്ങിനൊക്കെത്തന്നെ"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " എന്തെങ്കിലുമായിക്കോട്ടെ ഞാനൊന്നു മുഴുവന്‍ പറഞ്ഞോട്ടെ"&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " പറഞ്ഞാട്ടെ" &lt;/span&gt;&lt;br /&gt;&lt;span class=""&gt;        " അതേയ്‌, ഞാന്‍ ഒരാനപ്രേമിയാണെന്നും, അവരുടെ പുറകേ നടക്കുന്നവനും അതില്‍ പലരുടേയും കൂടെ ഒരേ ബഞ്ചിലിരുന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ടെന്നും നിനക്കറിയാമല്ലൊ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " അറിയാം അതാണെന്റെ വിധി എന്നുമറിയാം"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " അതല്ല, നുമ്പേ പറഞ്ഞപോലെ ഞാന്‍ ഏതെങ്കിലുമാകുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത വാര്‍ദ്ധക്യസഹജമായ എരണ്ടക്കെട്ടുമൂലം ചെരിഞ്ഞു എന്നേ കൊടുക്കാവൂ. പിന്നെ മാവിന്റെ കൊമ്പൊന്നും ഇറക്കുകേമരുത്‌. കിഴക്ക്‌ കാഞ്ഞിരപ്പള്ളിയില്‍ ഒരു സ്ഥലമുണ്ട്‌ അങ്ങോട്ട്‌ ലോറിയില്‍ കേറ്റിവിട്ടാല്‍മതി, അതുപറയാനാണ്‌ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍ വിളിച്ചത്‌."&lt;/span&gt;&lt;br /&gt;&lt;span class=""&gt;          അല്‍പനേരത്തെ മൗനത്തിനു ശേഷം അവള്‍ ചോദിച്ചു. " പത്രക്കാര്‍ എന്തുവാര്‍ത്തയും ഇടും ആള്‍ക്കാരു വായിക്കുകയും ചെയ്യും. പക്ഷെ ഇങ്ങിനെ ഒരു വാര്‍ത്ത കൊടുത്താല്‍ ആരെങ്കിലും എന്നെ തല്ലികൊല്ലില്ലേ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " അതില്ല, നിന്നെ മയക്കുവെടിവെച്ച്‌ തളക്കുകേയുള്ളൂ" ലോറിയില്‍ കിടന്ന് കാഞ്ഞിരപ്പള്ളിക്ക്‌ പോകുന്നതോര്‍ത്തോണ്ട്‌ അവളോട്‌ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span class=""&gt;      " ശരി, ശരി, എങ്കില്‍ ചെരിഞ്ഞുകഴിഞ്ഞ്‌ അറിയിച്ചാല്‍ മതി. പറഞ്ഞതുപോലൊക്കെ ചെയ്തേക്കാം." &lt;/span&gt;&lt;br /&gt;&lt;span class=""&gt;       മറുതലയ്ക്കല്‍ എന്തോ ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ട്‌ അവള്‍ അവളുടെ പാട്ടിനുപോയി എന്നുമനസ്സിലായി. കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമാക്കിയതുകൊണ്ട്‌ വീണ്ടും തലവഴി മുണ്ടിട്ട്‌ ചുരുണ്ടുകൂടി&lt;/span&gt;&lt;br /&gt;&lt;span class=""&gt;        എത്രനേരം ഉറങ്ങി എന്നറിയാന്മേല. ഫോണടിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അവള്‍ ചിന്നം വിളിച്ചു. " ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണേയ്‌"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " ചെരിഞ്ഞോന്നാണോ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " അല്ല അബ്നോര്‍മലായി ചിന്തിക്കുന്നവരെ സമൂഹം എന്താ വിളിക്കുക?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " ജീനിയസ്‌"&lt;/span&gt;&lt;br /&gt;&lt;span class=""&gt;          " ശരിക്കും തെറ്റായ ഉത്തരം, " ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു " പിന്നെ വൈകിട്ട്‌ ഇതിലേ വരണം ഡോക്ടറുടെ അടുത്ത്‌ അപ്പോയിന്റ്‌മന്റ്‌ ഫിക്സ്‌ ചെയ്തിട്ടുണ്ട്‌ . അതുപറയാനാണ്‌ ഇപ്പോള്‍ വിളിച്ചത്‌" &lt;/span&gt;&lt;br /&gt;&lt;span class=""&gt;          മറുതലയ്ക്കല്‍ എന്തോ താഴെവീഴുന്ന ശബ്ദം കേട്ടു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-1057710177836560039?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/1057710177836560039/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=1057710177836560039' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/1057710177836560039'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/1057710177836560039'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/06/blog-post.html' title='അബ്നോര്‍മല്‍ ആനപ്രേമിക്കള്‍കായി പ്രത്യേകം തയ്യാറാക്കിയ ഒരു കഥ'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-8969968919876210891</id><published>2009-05-06T17:02:00.000-07:00</published><updated>2009-05-06T17:11:52.945-07:00</updated><title type='text'>ആശിക്കുന്നവന്റെ കുമ്പസാരം</title><content type='html'>അങ്ങ്‌ വടക്ക്‌ ഹിമാലയം എന്നൊരു കുന്നിറിക്ക്‌. ചാര്‍ധാമുകളില്‍ ചാര്‍ പ്രാവശ്യം ചരിച്ചിരിക്കുന്നു&lt;br /&gt;&lt;br /&gt;       എങ്കിലും ആശയ്ക്ക്‌ ഉലകിതില്‍ അളവുണ്ടാമോ?&lt;br /&gt;&lt;span class=""&gt;   ഒരു&lt;/span&gt; ലിറ്റര്‍, അഞ്ഞൂറു ഗിരാം , അതുമല്ലെങ്കില്‍ ഒരു കുപ്പിയോ ചാക്കോ എന്നൊക്കെ &lt;br /&gt;&lt;span class=""&gt;       ആ&lt;/span&gt; ആശയാണിപ്പോള്‍. &lt;br /&gt;&lt;span class=""&gt;    ഒന്നു&lt;/span&gt; മാനാ വരെ നടക്കാന്‍ അതുമല്ലെങ്കില്‍ ചോപ്ടയില്‍ മംഗള്‍ സിംഗ്‌ നേഗിയുടെ കടയില്‍ അടുപ്പിനകത്തേയ്ക്ക്‌ കേറിയിരുന്ന് ആവി പറക്കുന്ന ഒരു ചായ മോന്തി കുടിക്കാന്‍ അതുമല്ലെങ്കില്‍ തുംഗനാഥില്‍നിന്ന് ചന്ദ്രശിലയിലേയ്ക്ക്‌ അണച്ചും കിതച്ചും കേറാന്‍ &lt;br /&gt;&lt;br /&gt;     ബോലോ തുംഗനാഥ്‌ കീ ജെയ്‌ &lt;br /&gt;&lt;br /&gt;&lt;span class=""&gt;       പിന്നെയുമുണ്ടല്ലൊ&lt;/span&gt; &lt;br /&gt;&lt;span class=""&gt;       അങ്ങു&lt;/span&gt; മഞ്ഞുമലയിലെ ദൈവോന്മാരും ദിവ്യന്മാരും അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നാശിക്കട്ടെ&lt;br /&gt;&lt;br /&gt;       &lt;br /&gt;      &lt;br /&gt;         &lt;br /&gt;&lt;a href="http://2.bp.blogspot.com/_CvDIsu4uMzg/SgIlb0BmTZI/AAAAAAAAAR0/ggryif-BIpM/s1600-h/Chopta+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5332866068512132498" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 213px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/SgIlb0BmTZI/AAAAAAAAAR0/ggryif-BIpM/s320/Chopta+copy.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SgIlULjz_9I/AAAAAAAAARs/yYOZovDdlqA/s1600-h/Gomukh+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5332865937390698450" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 213px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SgIlULjz_9I/AAAAAAAAARs/yYOZovDdlqA/s320/Gomukh+copy.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-8969968919876210891?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/8969968919876210891/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=8969968919876210891' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8969968919876210891'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8969968919876210891'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/05/blog-post.html' title='ആശിക്കുന്നവന്റെ കുമ്പസാരം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/SgIlb0BmTZI/AAAAAAAAAR0/ggryif-BIpM/s72-c/Chopta+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-3613222906348368565</id><published>2009-04-23T07:30:00.000-07:00</published><updated>2009-04-23T07:51:20.670-07:00</updated><title type='text'>ഗജേന്ദ്രമൊക്ഷം നാലാമദ്ധ്യായം</title><content type='html'>കഥ ഇതുവരെ&lt;br /&gt;                ഒന്നാമദ്ധ്യായത്തില്‍ വാര്യര്‍ കല്ലുവെട്ടാംകുഴിയില്‍നിന്ന് വലിച്ചുകയറ്റിയ ആന രണ്ടാമദ്ധ്യായത്തില്‍ അപ്രത്യക്ഷനായി.സ്വതേ മൂഡ്ഡനായ വാര്യര്‍ ആന അപ്രത്യക്ഷനായതോടെ ഇതികര്‍ത്തവ്യതാമൂഡ്ഡനുമായി. പക്ഷേ മൂന്നാമദ്ധ്യായത്തില്‍ കാര്യങ്ങളെല്ലാം പാടേ മറിഞ്ഞു. ആന രായ്ക്കുരാമാനം തൊഴുത്തില്‍നിന്ന് കയറുപൊട്ടിച്ചിട്ട്‌ ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തില്‍ ചെന്നുചേര്‍ന്നതും സ്വീകരണം ഏറ്റുവാങ്ങിയതുമെല്ലാം നാട്ടുപത്രത്തില്‍നിന്ന് വായിച്ചുകേട്ടറിഞ്ഞ വാര്യര്‍ സന്തോഷം സഹിക്കാനാവാതെ വീണ്ടും ഇതികര്‍ത്തവ്യതാമൂഡ്ഡനായി ഉള്ള ബോധം കൂടെ നഷ്ടപെട്ട്‌ പുല്‍പായിലേയ്ക്ക്‌ മറിഞ്ഞു.  &lt;br /&gt;&lt;span class=""&gt;         തുടര്‍ന്നു&lt;/span&gt; വായിക്കുക &lt;br /&gt;&lt;br /&gt;          ലോറിയിലെ നീണ്ടയാത്രയും, മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളത്തും കഴിഞ്ഞ്‌ കോലം താഴെയിറക്കി നെറ്റിപ്പട്ടവും അഴിച്ച്‌ ആനയേ മതില്‍കകത്ത്‌ തളച്ചപ്പോളാണ്‌ ഗോവിന്ദന്‍പാപ്പാന്‌ ശ്വാസം നേരേവീണത്‌. കാര്യം കഥയിലാണെങ്കിലും ആന ഇടഞ്ഞാല്‍ നാടകം മുഴുവനും പൊളിയുമല്ലൊ. പോരാത്തതിന്‌ എഴുന്നള്ളത്ത്‌ കഥാപാത്രത്തിന്‌ പരിചയമില്ലാത്ത  ഫീല്‍ഡും&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        രണ്ട്‌ പനമ്പട്ട ആനയുടെ മുന്നിലേയ്ക്ക്‌ വലിച്ചിട്ടിട്ട്‌ പാപ്പാന്‍ മതിലില്‍ ചാരിയിരുന്നു. മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത്‌ കത്തിച്ചിട്ട്‌ ചിന്തിച്ചു. പനമ്പട്ടയുടെ കാര്യത്തില്‍ ഭാരവാഹിയുമായി വാക്കാല്‍ ഉടമ്പടി ഒപ്പിട്ടതുകൊണ്ട്‌ മൃഗം പട്ടിണികിടക്കില്ല. ഇനി മനുഷ്യനുള്ള വെറുമ്പട്ട എപ്പോളാണോ കിട്ടുന്നത്‌?  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;     ഒരു പട്ട &lt;/span&gt;&lt;br /&gt;&lt;span class=""&gt;                                    തുമ്പിക്കരംകൊണ്ട്‌ വാരിയെടുത്തിട്ട്‌ &lt;/span&gt;&lt;br /&gt;&lt;span class=""&gt;                                    അംബരമുറ്റത്തില്‍ വീശിയെറിഞ്ഞിട്ട്‌ &lt;/span&gt;&lt;br /&gt;&lt;span class=""&gt;                                    പിന്നോട്ടുനന്നായ്‌ കശക്കിയെറിഞ്ഞിട്ട്‌ &lt;/span&gt;&lt;br /&gt;&lt;span class=""&gt;                                    പാര്‍ശ്വങ്ങള്‍ രണ്ടിലും അമ്മാനമാടീട്ട്‌ &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;                     മുന്‍ കാലിന്റെ അടിയിലേയ്ക്ക്‌ വെയ്ക്കുമ്പോള്‍ ആന വിചാരിച്ചു &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;span class=""&gt;       " ഭാഗ്യവന്തം പ്രസൂയേഥാ &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;        മാ ശൂരം മാച പണ്ഡിതം &lt;/span&gt;&lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;          എന്ന് ആര്‌ ആരോടാണ്‌ പറഞ്ഞത്‌?" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        പട്ട രണ്ടായി ചവിട്ട്‌ ഒടിച്ചിട്ട്‌ പറ്റിപിടിച്ചിരുന്ന മണ്ണ്‍ ദേഹത്ത്‌ തട്ടി കുടഞ്ഞുകളഞ്ഞ്‌ വായിലേക്ക്‌ വെക്കുന്നതിനിടയില്‍ ആന വീണ്ടും വിചാരിച്ചു &lt;/span&gt;&lt;br /&gt;&lt;span class=""&gt;        " പത്താംതരത്തില്‍ അഭ്യസിച്ചിരുന്നെങ്കില്‍ ആര്‌ ആരോടാണ്‌ പറഞ്ഞതെന്ന് സന്ദര്‍ഭവും സ്വാരസ്യവും വിശദമാക്കി ഓര്‍ത്തെടുക്കാമായിരുന്നു"  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        മതിലില്‍ ചാരിയിരുന്ന്, ബീഡി വലിച്ച്‌ ഗോവിന്ദന്‍പാപ്പാന്‍, പനമ്പട്ട ചിട്ടയോടെ തിന്നുന്ന ആനയേത്തന്നെ നോക്കിയിരുന്നു. നോക്കിയിരുന്നപ്പോള്‍ വെറുമ്പട്ടയേക്കുറിച്ചോര്‍ത്തേയില്ല.പേര്‍ത്തും പേര്‍ത്തും നോക്കിയിരുന്നപ്പോള്‍ കേളുനായര്‍ പാപ്പാനു കാണുംതോറും കൗതുകം എന്ന ന്യായമനുസരിച്ച്‌, കഥയിലാണെങ്കിലും ഉള്ളിന്റെയുള്ളില്‍ വാത്സല്ല്യം നുരഞ്ഞുപൊന്തുന്നതായിട്ട്‌ ഗോവിന്ദന്‍ പാപ്പാനു മനസ്സിലായി. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;    " ആനേ" പാപ്പാന്‍ വാത്സല്ല്യത്തോടെ നീട്ടിവിളിച്ചു. ആന പട്ട നിലത്തിട്ടിട്ട്‌ ചെവി വട്ടം പിടിച്ചപ്പോള്‍ പാപ്പാന്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ്‌ നെഞ്ചത്ത്‌ കൈവെച്ച്‌ നാലമ്പലത്തിനുള്ളിലേയ്ക്ക്‌ നോക്കികൊണ്ട്‌ പറഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       " അമ്മേ മഹാമായേ ഈ നാല്‍ക്കാലിയേയും ഇരുകാലിയേയും പരമ്പര തീരുന്നതുവരെയെങ്കിലും കാത്തുകൊള്ളണേ, അമ്മെ ഭഗവതി" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;     പിന്നെ നാലമ്പലത്തിനുമുന്നില്‍ ഭസ്മത്തട്ടത്തില്‍നിന്ന് ഒരുപിടി വാരിയെടുത്ത്‌ കുറച്ച്‌ വെള്ളത്തില്‍ ചാലിച്ച്‌ നാല്‍കാലിയുടെ മസ്തകത്തില്‍ തൊടീക്കുമ്പോള്‍ പാപ്പാന്‍ ഓര്‍ത്തു.   &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;            " ആരും കണ്ണുവെയ്ക്കാതിരിക്കാന്‍ ഒരു ബ്യൂട്ടിസ്പോട്ട്‌ ഇരിക്കട്ടെ" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;          &lt;span class=""&gt; വീണ്ടും മതിലില്‍ചാരിയിരുന്ന് ഒരുബീഡി കൂടി കത്തിച്ച്‌ പുക അകത്തേയ്ക്കും പുറത്തേക്കും വിടുമ്പോള്‍ ചില മഹാത്മാക്കളേക്കുറിച്ചാണ്‌ പാപ്പാന്‍ ഓര്‍ത്തത്‌. കോന്നിയില്‍ കൊച്ചയ്യപ്പന്‍, വൈക്കത്ത്‌ തിരുനീലാണ്ടന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, തിരുവട്ടാറ്റ്‌ ആദികേശവന്‍. &lt;/span&gt;&lt;br /&gt;&lt;span class=""&gt;          " ദൈവമേ, കൊട്ടാരത്തില്‍ വേണ്ട ഒരു കുടിലില്‍ ശങ്കുണ്ണിയെങ്കിലും ഇവനേക്കുറിച്ച്‌ ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല, എന്നെഴുതുമോ?"   &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;           " നെട്ടൂപെട്ടിയില്‍നിന്ന് രണ്ടുമൂന്ന് കടലാസ്സുകൂടി കീറിയെടുത്ത്‌, നാടകത്തിന്‌ രണ്ടുമൂന്ന് രംഗങ്ങള്‍ കൂടെ കൂട്ടിയാല്‍മതി, കൊട്ടാരവും,കുടിലും ഇല്ലെങ്കിലും ഒരു ബംഗ്ലാവില്‍ ശങ്കുണ്ണിയെങ്കിലും അങ്ങിനെ എഴുതിക്കോളും" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഗോവിന്ദന്‍ പാപ്പാന്‍ നോക്കി. അപ്പോള്‍ ചിരിച്ചീടിന മദ്ധ്യേ അടുത്തുചെന്നിട്ട്‌ ബാലകന്‍ ചോദിച്ചു. " അതൊക്കെ പോകട്ടെ ഗോവിന്ദേട്ടാ, കഥയില്‍ ഈ ആന ഒറ്റച്ചട്ടമാണോ?  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       പാപ്പാന്‍ ബാലകന്റെ മുഖത്തുനോക്കി. കഥയെല്ലാമറിയാവുന്നവന്‍ എന്നുകണ്ടപ്പോള്‍, എഴുന്നേറ്റ്‌ മടക്കികുത്തിയിരുന്ന മുണ്ട്‌ അഴിച്ചിട്ട്‌, നടയ്ക്കലേക്ക്‌ നോക്കിവിളിച്ചു. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;      " അമ്മേ, മഹാമായേ"  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         പിന്നെ ബാലകന്റെ കയ്യിലിരുന്ന വെറ്റിലയും പാക്കും വെള്ളിരൂപയും വലതുകയ്യില്‍ മേടിച്ചിട്ട്‌ അവന്റെ കയ്യിലേയ്ക്ക്‌ തോട്ടിയും കോലും വെച്ചുകൊടുത്തിട്ട്‌ പറഞ്ഞു.  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         " ഈ നിമിഷം വരെ ഒറ്റച്ചട്ടമായിരുന്നു. ഇനിമുതല്‍ നീ വേണം ഇവനു പട്ടവെട്ടാനും തണുപ്പിക്കാനും വക്ക കെട്ടാനും."  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;           " പനമ്പട്ട ആവശ്യത്തിന്‌ വെട്ടിക്കഴിഞ്ഞു. ഇനി വെറുമ്പട്ട ആവശ്യത്തിന്‌ ഒഴിക്കണ്ടേ? ദേ ആള്‌ എത്തിക്കഴിഞ്ഞു."  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         അപ്പോള്‍ ആശാനേന്ന് നീട്ടിവിളിച്ചുകൊണ്ട്‌ ഉത്സവക്കമ്മിറ്റി ആഫീസില്‍നിന്ന് ഭാരവാഹി അവരുടെ അടുത്തേയ്ക്ക്‌ വരുന്നുണ്ടായിരുന്നു  &lt;/span&gt;&lt;br /&gt;&lt;span class=""&gt;               (തുടരും)&lt;/span&gt;&lt;br /&gt;       &lt;br /&gt;       &lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SfB8RMq5GFI/AAAAAAAAAQw/vh7UD-_vYyE/s1600-h/G+M+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5327894994080045138" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 211px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SfB8RMq5GFI/AAAAAAAAAQw/vh7UD-_vYyE/s320/G+M+copy.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-3613222906348368565?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/3613222906348368565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=3613222906348368565' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3613222906348368565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3613222906348368565'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/04/blog-post_23.html' title='ഗജേന്ദ്രമൊക്ഷം നാലാമദ്ധ്യായം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/SfB8RMq5GFI/AAAAAAAAAQw/vh7UD-_vYyE/s72-c/G+M+copy.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-7554348915120267185</id><published>2009-04-14T07:18:00.000-07:00</published><updated>2009-04-14T07:27:33.374-07:00</updated><title type='text'>തിരഞ്ഞെടുപ്പു മാമാങ്കം</title><content type='html'>&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SeSbkGalThI/AAAAAAAAAQQ/gq-ZtLg6nj0/s1600-h/Me.jpg"&gt;എന്താ ഒരാഘോഷം. സ്ഥിരം നാടകവേദിയായതുകൊണ്ട്‌ കാണികള്‍ കൂടുതലുണ്ടേയ്‌.ഇനി ഈ തേവരുടാനയ്ക്ക്‌ രണ്ട്‌ ദിവസം കുശാലാണേയ്‌. സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഷയില്‍ ഇലെക്ഷന്‍ ഡ്യൂട്ടി എന്നൊക്കെ പറയും. പറഞ്ഞില്ലെങ്കിലും അതൊക്കെ തന്നെ. ഓര്‍ഡറിന്‍ പ്രകാരം ഇരുനൂറു മീറ്റര്‍ ചുറ്റളവില്‍ വെടിവെയ്ക്കുകയുമാകാം. പക്ഷെ തോക്കും ഉണ്ടയും തരപെട്ടിട്ടില്ല .തരപെട്ടാല്‍ തന്നെ തോക്കുണ്ടെങ്കില്‍ ഉണ്ട കാണില്ല ആന്റ്‌ വൈസ്‌ വേഴ്സ.   &lt;/a&gt;&lt;br /&gt;        വൈസ്‌ വേഴ്സ എന്നടിച്ചപ്പോളാണ്‌ പണ്ടെഴുതിയ ഒരു മഹാകാവ്യം മനസ്സില്‍ വന്നത്‌.ദാ ഇപ്പം .ഗജേന്ദ്രമോക്ഷം നാലാം ഭാഗം കുടിശ്ശികയാണ്‌ . ബാങ്കീന്നൊക്കെ കുടിശ്ശിക തീര്‍ക്കാന്‍ വിളിയും വരുന്നുണ്ട്‌. ബാങ്കുവിളി. അതിനുപകരം വൈസ്‌ വേഴ്സ എന്ന മഹാകാവ്യം എഴുതിയിടാം .തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിയുന്നതുവരെ. എവിടെയാണോ ആര്‍ സ്കറിയാ എന്നുവെച്ചാല്‍ ആര്‍ക്കറിയാം പതിനാറാം തീയതി ഡ്യൂട്ടി കഴിഞ്ഞ്‌ അവശനായി ഇരിക്കുന്ന തേവരുടാനയുടെ ഒരു ചിത്രവും ( ചിത്രകാരന്റെ കണ്ണില്‍ എന്നുപറയേണ്ടതില്ലല്ലൊ) &lt;br /&gt;&lt;br /&gt;             വൈസ്‌ വേഴ്സ ഒരു മഹാകാവ്യം &lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;span class=""&gt;                                  റീനാ റീനായെന്നായിരം &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;                       ഉരയ്ക്കുകില്‍ ഏതുറീനയ്ക്കും &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;                                  നാറിയായിടാം ആന്റ്‌ &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;                                   വൈസ്‌ വേഴ്സ  &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;ശുഭം&lt;/span&gt;&lt;/div&gt;&lt;span class=""&gt;                                                 &lt;/span&gt;&lt;img id="BLOGGER_PHOTO_ID_5324551703958474258" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 315px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SeSbkGalThI/AAAAAAAAAQQ/gq-ZtLg6nj0/s320/Me.jpg" border="0" /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-7554348915120267185?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/7554348915120267185/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=7554348915120267185' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7554348915120267185'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7554348915120267185'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/04/blog-post_14.html' title='തിരഞ്ഞെടുപ്പു മാമാങ്കം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/SeSbkGalThI/AAAAAAAAAQQ/gq-ZtLg6nj0/s72-c/Me.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-3579653950756537748</id><published>2009-04-12T10:04:00.000-07:00</published><updated>2009-04-12T10:23:26.569-07:00</updated><title type='text'>വിഷുക്കണി</title><content type='html'>&lt;div&gt;&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SeIgK02Yz_I/AAAAAAAAAQA/HNSE-o_Q6ak/s1600-h/Marunnu+Rathri+(35)+copy.jpg"&gt;&lt;span class=""&gt;കാര്യമായൊന്നുമില്ല &lt;/span&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;    വിഷു&lt;/span&gt;. അത്ന്&lt;span class=""&gt;നേ &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;     വിഷുവിളക്കിന്‌&lt;/span&gt;, തറവാട്ടിനകത്തുതന്നെ രണ്ട്‌ ദേശക്കാരായി, രണ്ട്‌ കരക്കാരായി, കുറച്ച്‌ പടക്കത്തിന്‌ തീ കൊളുത്തണമെന്നുണ്ടായിരുന്നു.വാലിന്‌ തീ കൊളുത്തിനടക്കുന്നതിനിടയില്‍ പടക്കത്തിന്‌ തീ കൊളുത്താന്‍ എവിടെ സമയം.കൂടെ ആ ഗോളസാമ്പത്തിക മാന്ദ്യവും.( ഏത്‌ ഗോള ? ) ഉള്ളവനെ മാന്ദ്യം നല്ലപോലെ ബാധിച്ചിട്ടുണ്ടേയ്‌. ഇല്ലാത്തവന്‌ കുഴപ്പമില്ല അവനു മാന്ദ്യമില്ല.ഇല്ലായ്മ മാത്രമേയുള്ളു.മാത്രമല്ല അങ്ങിനെയുള്ളവരുടെ രക്ഷകന്‍ ഇക്കൊല്ലം ഈ മാസം പന്തിരണ്ടാം തീയതി ഉയര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്‌. ആനന്ദലബ്ദിക്കിനിയെന്തുവേണം. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;    ( പലതും പ്രമാണിച്ച്‌ ആനന്ദക്കാലകള്‍, ആനന്ദവാടികള്‍ ഷാപ്പുകളും പലദിവസവും അടവായിരുന്നതുകൊണ്ട്‌ വിഴു എന്നേ പറയു. ചെക്ക്പോസ്റ്റ്‌ വഴി അടവിലെത്തുന്നതുകൊണ്ട്‌ ഉയര്‍ത്തെഴുന്നേല്‍പ്‌ ഇത്രാംദിവസം എന്ന കണക്കുമില്ല) &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;    എന്നാലും&lt;/span&gt; മാന്ദ്യമവിടെ കിടക്കട്ടെ &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;     വിഷുവല്ലെ&lt;/span&gt;. അടുത്തകൊല്ലം കൈ നീട്ടി കൈനീട്ടം തരാന്‍ ആരൊക്കെ കാണും എന്നാര്‍ക്കറിയാം കൈനീട്ടം മേടിക്കാനും &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;     കരം&lt;/span&gt; പിരിച്ച്‌ പടക്കം പൊട്ടിക്കാം എന്നുകരുതിയാലോ അടിയാളന്മാര്‍ കരം പിരിച്ചുവിടുകയും ചെയ്യും. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;     എങ്കിലും&lt;/span&gt; വിഷു തന്നല്ലിയോ. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;    വരുമോരോ&lt;/span&gt; മാന്ദ്യം &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;    വന്നപോലെ&lt;/span&gt; പോം &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;   എന്നപോലല്ലിയോ&lt;/span&gt; വിഷുവും &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;    ആയതിനാല്‍&lt;/span&gt; &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;   മാന്ദ്യമില്ലാതെതന്നെ&lt;/span&gt; &lt;/div&gt;&lt;img id="BLOGGER_PHOTO_ID_5323855796789597538" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 238px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SeIio-MMVWI/AAAAAAAAAQI/F7PmkYNyCIk/s320/Marunnu+Rathri+(35)+copy.jpg" border="0" /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-3579653950756537748?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/3579653950756537748/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=3579653950756537748' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3579653950756537748'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3579653950756537748'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/04/blog-post_12.html' title='വിഷുക്കണി'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/SeIio-MMVWI/AAAAAAAAAQI/F7PmkYNyCIk/s72-c/Marunnu+Rathri+(35)+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-8481177106414783925</id><published>2009-04-04T21:11:00.000-07:00</published><updated>2009-04-04T21:30:18.516-07:00</updated><title type='text'>ഗജേന്ദ്രമോക്ഷം മൂന്നാമദ്ധ്യായം</title><content type='html'>&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SdgwcTfMu9I/AAAAAAAAAOw/Z22m3iq5ZyU/s1600-h/DSC_0424+copy.jpg"&gt;കഥ ഇതുവരെ&lt;/a&gt;&lt;br /&gt;&lt;span class=""&gt;        അതിരാവിലെ&lt;/span&gt; പശുവിനെ കറക്കാന്‍ ചെന്നപ്പോളാണ്‌ ഒന്നാമദ്ധ്യായത്തില്‍ കല്ലുവെട്ടാങ്കുഴിയില്‍ കിടന്നുകിട്ടിയ ആന തൊഴുത്തില്‍നിന്ന് അപ്രത്യക്ഷനായി എന്ന് വാര്യര്‍ അറിഞ്ഞത്‌. കുഴിയില്‍നിന്ന് കിട്ടിയ ആനയേ നാട്ടാന ആക്കാനും നാട്ടാനപരിപാലന നിയമപ്രകാരം അതിനെ പരിപാലിക്കാനും പത്തുപറക്കണ്ടത്തിന്റെ കടലാസ്‌ കീറി പാപ്പാന്‍ ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ അപ്പോളാണ്‌ ഓര്‍ത്തത്‌. നെട്ടൂപെട്ടിയിലിരുന്ന ആ കണ്ടം നഷ്ടപ്പെട്ടു എന്നു കരുതി വാര്യര്‍ക്ക്‌ ആധിയായി. ഇക്കാണുന്നതൊന്നും സത്യമല്ലെന്നും എല്ലാം ഭഗവാന്റെ ലീലകളാണെന്നും ഭാര്യയും മാരാരും പറഞ്ഞിട്ടും അതു മനസ്സിലാക്കാനുള്ള ബുദ്ധിയും വാര്യര്‍ക്കില്ലാതെപോയി. ഉച്ചയ്ക്ക്‌ ആധിമൂത്ത്‌ ഉറങ്ങാന്‍ കിടന്ന വാര്യര്‍ ചൂടുവാര്‍ത്ത ചൂടുവാര്‍ത്ത എന്നുകേട്ട്‌ ഞെട്ടി ഉണര്‍ന്നു.&lt;br /&gt;&lt;span class=""&gt;    തുടര്‍ന്ന്&lt;/span&gt; വായിക്കുക &lt;br /&gt;&lt;span class=""&gt;&lt;/span&gt;    ഉറക്കം ശരിക്കുമങ്ങോട്ടു വിട്ടുമാറാത്ത വാര്യരെ ഒന്നുകൂടെ കുലുക്കിവിളിച്ചിട്ട്‌ ഭാര്യ പറഞ്ഞു. &lt;br /&gt;" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത, ദേ നിങ്ങളീ നാട്ടുപത്രത്തിലെ ചൂടുവാര്‍ത്ത കണ്ടോ?" &lt;br /&gt;" തലയ്ക്ക്‌ തീപിടിച്ചിരിക്കുമ്പോളാ ചൂടുവാര്‍ത്ത" തിരിഞ്ഞുകിടക്കുന്നതിനിടയില്‍ വാര്യര്‍ പറഞ്ഞു.&lt;br /&gt;" അതല്ലന്നേ, നിങ്ങളിതൊന്ന് വായിച്ചേ"&lt;br /&gt;   "പത്തുപറക്കണ്ടം പോയതോര്‍ത്ത്‌ കരഞ്ഞുകരഞ്ഞ്‌ എന്റെ കണ്ണ്‍ കലങ്ങിയിരിക്കുവാ ഒരക്ഷരം തിരിയുകേലാ നീ തന്നെ വായിച്ചോ"&lt;br /&gt;&lt;span class=""&gt;       ആധിമൂത്ത്‌&lt;/span&gt; രക്തസമ്മര്‍ദ്ദം കൂടിയിരിക്കുന്നതുകൊണ്ടും പണ്ടേതോ നിലത്തെഴുത്തുകളരിയില്‍ ശരീരത്തിന്റെ ബാലന്‍സ്‌ കാത്തുസൂക്ഷിക്കുന്നത്‌ ചെവിയാണെന്ന് വായിച്ചെഴുതിയിട്ടുള്ളതുകൊണ്ടും വാര്യരുടെ ചെവിയും അടഞ്ഞിരിക്കുകയായിരുന്നു.&lt;br /&gt;      " നീ വായിച്ചോ, പക്ഷെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വേണം വായിക്കാന്‍ എന്റെ ചെവി അടഞ്ഞിരിക്കുകാണേ"&lt;br /&gt;&lt;br /&gt;      ഭാര്യ നാട്ടുപത്രം കയ്യിലെടുത്തു. പിന്നെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വായിച്ചുതുടങ്ങി  &lt;br /&gt;&lt;span class=""&gt;          വെണ്ടയ്ക്ക&lt;/span&gt; അക്ഷരത്തില്‍ വലിയ തലക്കെട്ട്‌ &lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " ആനയ്ക്ക്‌ സ്വീകരണം നല്‍കി"  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;        ഇല്ലാത്തപുരമ്പറ്റ.പാലക്കാട്ജില്ല-  ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന്‌ പാപ്പാന്റെ സഹായം കൂടാതെ സ്വയം നടന്ന് എത്തിയ ആനയ്ക്ക്‌ സ്വീകരണം നല്‍കി. രണ്ടായിരത്തോളം കൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്‌ ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിന്‌ക്ഷേത്രത്തിലെത്തുന്നത്‌. ഇക്കാലമത്രയും പാപ്പാന്മാരും ആന ഇടനിലക്കാരും കൂടി ഏതെങ്കിലും ഒരാനയെ കെട്ടിവലിച്ച്‌ ഉത്സവത്തിന്‌ എത്തിക്കാറായിരുന്നു പതിവ്‌ പക്ഷെ ഇക്കൊല്ലം തെക്കോട്ടും പൂരങ്ങള്‍ തുടങ്ങിയതുകൊണ്ട്‌ എഴുന്നള്ളത്തിന്‌ ഒരാനയേയും കിട്ടാതെ ഉത്സവം മുടങ്ങുമൊ എന്നു ദു:ഖിച്ചിരിക്കുകയായിരുന്നു ഭക്തജനങ്ങളും നാട്ടുകാരും ഉത്സവക്കമ്മിറ്റി ഭാരവാഹികളും. നടയ്ക്കല്‍ കിട്ടുന്ന കാണിക്ക കുറയുമല്ലൊ എന്ന ദു:ഖം പൂജാരിക്കുമുണ്ടായിരുന്നു. അപ്പോളാണ്‌ എവിടെ നിന്നാണെന്ന് പോലുമറിയാതെ ആരോടും പറയാതെയും ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിനുള്ള സമയത്തുതന്നെ ക്ഷേത്രത്തിലെത്തിയത്‌ . ഉത്സവം മുടങ്ങാതിരിക്കാന്‍ ഭഗവതി തന്നെ എത്തിച്ചതാണ്‌ ആനയേ എന്നാണ്‌ കോമരം തുള്ളിക്കൊണ്ട്‌ പറഞ്ഞത്‌.സന്തുഷ്ടരായ ഭക്തജനങ്ങളും നാട്ടുകാരും കമ്മിറ്റിക്കാരും ചേര്‍ന്ന് കയ്യോടെ ആനയേപിടിച്ച്‌ ഒരു സ്വീകരണം നല്‍കി.മേലില്‍ ഈ ഉത്സവക്കമ്മിറ്റികാരുള്ളടത്തോളം കാലം ഈ ആനയേതന്നെ വരുന്നകൊല്ലങ്ങളിലും എഴുന്നള്ളിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.ഉത്സവസമാപനദിവസം ഒരു ഗജരാജപട്ടവും കേരളപുരത്ത്‌ ഉണ്ണിക്കൃഷ്ണവാര്യരുടെ ഉടമസ്ഥതയിലുള്ള ഗോവിന്ദന്‍ എന്ന ഈ ആനയ്ക്ക്‌ സമ്മാനിക്കുവാനും തീരുമാനമായിട്ടുണ്ട്‌"  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ വാര്യര്‍ ചാടിയെഴുന്നേറ്റു.പത്രം തട്ടിപ്പറിച്ച്‌ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;          " ഹെന്റെ ഗോവിന്ദാ" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;           " പാപ്പാനേയായിരിക്കും വിളിച്ചത്‌?"ഭാര്യ ചോദിച്ചു " നമ്മാള്‍ എന്റെ ഗോവിന്ദാന്ന് പാപ്പാനെ കരുതിവിളിച്ചാലും ഭഗവാന്‍ വിചാരിച്ചോളും അത്‌ ഭഗവാനെ വിളിച്ചതായിരിക്കുമെന്ന്" അവള്‍ തുടര്‍ന്ന് പറഞ്ഞു  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       വാര്യര്‍ ഒന്നുകൂടെ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി.പിന്നെ ഒട്ടും ശങ്കിച്ചില്ല എന്റെ ഗോവിന്ദാന്ന് നീട്ടിവിളിച്ച്‌ ബോധം കെട്ട്‌ പുറകോട്ട്‌ മറിഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;    ( തുടരും) &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5321056222563843026" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SdgwcTfMu9I/AAAAAAAAAOw/Z22m3iq5ZyU/s320/DSC_0424+copy.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-8481177106414783925?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/8481177106414783925/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=8481177106414783925' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8481177106414783925'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8481177106414783925'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/04/blog-post.html' title='ഗജേന്ദ്രമോക്ഷം മൂന്നാമദ്ധ്യായം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/SdgwcTfMu9I/AAAAAAAAAOw/Z22m3iq5ZyU/s72-c/DSC_0424+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-449132551927363878</id><published>2009-03-19T05:40:00.000-07:00</published><updated>2009-03-19T06:10:51.852-07:00</updated><title type='text'>ഗജേന്ദ്രമോക്ഷം രണ്ടാമദ്ധ്യായം</title><content type='html'>&lt;div&gt;&lt;a href="http://1.bp.blogspot.com/_CvDIsu4uMzg/ScI9cP5wxoI/AAAAAAAAAOY/wOfP74DAv10/s1600-h/ppk+copy.jpg"&gt;കഥ &lt;span class=""&gt;ഇതുവരെ &lt;/span&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;ക്ഷേത്രത്തിലെ കഴകം കഴിഞ്ഞ്‌ തറവാട്ടിലെത്തിയ വാര്യര്‍ക്ക്‌ കല്ലുവെട്ടാംകുഴിയില്‍ കിടന്ന് ഒരു കൊമ്പനാനയേ കിട്ടി. വന്യജന്തു, നാട്ടാന പരിപാലനനിയമത്തിനേക്കുറിച്ചൊക്കെ ഏകദേശം കേട്ടിട്ടുള്ള വാര്യര്‍ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും മിണ്ടാപ്രാണിയോടുള്ള സഹതാപതരംഗം കാരണം അതിനെ എടുത്ത്‌ തൊഴുത്തില്‍ കെട്ടി.കുടുംബം വൈറ്റ്‌ ഹൗസ്‌ ആകാതിരിക്കാന്‍ പാപ്പാന്‍ ഗോവിന്ദനെ വിളിച്ചുവരുത്തി &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;. തുടര്‍ന്ന് വായിക്കുക &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;അതിരാവിലെ എഴുന്നേറ്റ്‌ കിടന്ന പായ്‌ ചുരുട്ടി അകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ കിണറ്റിങ്കരയിലേക്ക്‌ നടന്നു. കിരുകിരാന്ന് കപ്പിയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ വെള്ളം കോരി കാലും മുഖവും കഴുകുമ്പോള്‍ അന്നേദിവസം ക്ഷേത്രത്തില്‍ പാല്‍പായസത്തിന്‌ കൂടുതല്‍ ശീട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു. ഉപദംശമായി പാല്‍ തികയുമോ എന്ന ചിന്തയുമുണ്ടായിരുന്നു. തൊഴുത്തിലേക്ക്‌ നടന്നപ്പോള്‍ പാല്‍ തികഞ്ഞില്ലെങ്കില്‍ കിണറ്റില്‍ ആവശ്യത്തിന്‌ വെള്ളമുണ്ടല്ലൊ എന്നാശ്വസിക്കുകയും ചെയ്തു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;തൊഴുത്തില്‍ചെന്ന്, പശുവിന്റെ ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലിരുന്ന കൊതുകുകളെ ആട്ടിയോടിച്ച്‌ മൊന്തയിലുള്ള വെള്ളം അകിടില്‍ തളിച്ച്‌ ഒരു സാമ്പിള്‍വലി വലിച്ചപ്പോളാണ്‌ തലേന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേക്കുറിച്ചോര്‍ത്തത്‌ . നോക്കിയപ്പോള്‍ ആന കിടന്നിടത്ത്‌ പൂട പോലുമില്ല. അന്യജീവിയേ കണ്ട സന്തോഷത്തില്‍ പശു കൂടുതല്‍ ചാണകം ഇട്ടും വെച്ചിരുന്നു. തറ മെഴുകാന്‍ കൂടുതല്‍ ചാണകമായല്ലോ എന്നാണാദ്യം സന്തോഷിച്ചത്‌. ആന പോയതുകൊണ്ട്‌ ഇനി നാട്ടാന പരിപാലനസംഘത്തിനെ ഭയപെടണ്ടല്ലോ എന്നുനിനച്ചും സന്തോഷിച്ചു. പെട്ടന്നാണ്‌ നെട്ടൂപെട്ടിയില്‍ നിന്ന് ഒരുകടലാസ്സ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ ഓര്‍ത്തത്‌. പത്തുപറ കണ്ടമാണ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌. നെഞ്ചത്ത്‌ കൈവെച്ച്‌ ഉറക്കെ വിളിച്ചുപോയി. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" എന്റെ ഗോവിന്ദാ, ചതിക്കല്ലേ" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;വഴിപാടുപോലെ, കറവ നടത്തി, കിണറ്റില്‍നിന്ന് ഒരുപാള വെള്ളം കോരി മൊന്തയിലൊഴിച്ച്‌ വരാന്തയില്‍ ചെന്ന് തൂണും ചാരിയിരുന്നു. തലേല്‍കെട്ടിയിരുന്ന തോര്‍ത്തെടുത്ത്‌ പലവട്ടം വീശിയിട്ടും പരവേശം മാറിയില്ല. അടുക്കളേന്ന് പാത്രങ്ങളുടെ ശബ്ദംകേട്ടപ്പോള്‍ അകത്തേയ്ക്ക്‌ നീട്ടിവിളിച്ചു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" എടിയേ"&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" അതിരാവിലേ എന്തിനാ ഇങ്ങിനെ തൊള്ളതുറക്കുന്നത്‌? ഞാനീ വെള്ളമൊന്ന് അനത്തിക്കോട്ടെ. ആനക്കാര്യമൊന്നുമല്ലല്ലോ?" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"ആനക്കാര്യം തന്നേയാടീ, നീയിങ്ങുവന്നേ"&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;അടുക്കളേല്‍ പാത്രമെടുത്ത്‌ നിലത്തിടുന്ന ശബ്ദം കേട്ടു. പുറകെ അവള്‍ വരാന്തയിലെത്തി. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" നിങ്ങള്‍ക്കിതെന്താ, ഈ അതിരാവിലെ. ഇതെന്നാ കൂത്താ ഇങ്ങിനെ വിയര്‍ക്കന്‍?" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" എടീ, നീ തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേ കണ്ടോ? ആ ജന്തുവിനെ അവിടെ കാണുന്നില്ല" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" അതിനെന്താ വരുമോരോ ആന വന്നപോലെ പോം, അതാ ഭഗവാന്റെ ഓരോ ലീലകള്‌" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" അതല്ലെടി, പത്തുപറക്കണ്ടമാ ആ ആനേടെ പേരില്‍ കീറി ഗോവിന്ദന്‍പാപ്പാന്റെ കയ്യില്‍ കൊടുത്തത്‌" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" ങ്ങേ, പത്തുപറ കണ്ടമോ? നമ്മുടെ ഗോവിന്ദനാനയുടെ പേരില്‍ കീറികൊടുത്തന്നോ? ഹെന്റെ ഭഗവാനേ" അവള്‍ക്ക്‌ കാര്യഗൗരവം കുറച്ചു താമസിച്ചാണ്‌ കിട്ടിബോധിച്ചത്‌. തലയ്ക്ക്‌ കയ്യും കൊടുത്ത്‌ തൂണേല്‍ ചാരി താഴോട്ട്‌ ഊര്‍ന്നപ്പോള്‍ അവളോട്‌ ചോദിച്ചു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" ഏതു നമ്മടെ? ഏത്‌ ഗോവിന്ദനാന? പാപ്പാന്‍ ഗോവിന്ദന്റെ കാര്യമാ ഞാന്‍ പറഞ്ഞത്‌" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"നിങ്ങളല്ലെ, ഇന്നലെ രാത്രിയില്‍ കടുമ്പായസം വഴിപാടു കഴിപ്പിച്ചിട്ട്‌ അതിനുകൊടുത്തിട്ട്‌ അതിനെ ഗോവിന്ദാ കാത്തുകൊള്ളണേന്ന് പറഞ്ഞ്‌ പേരിട്ട്‌ വിളിച്ചത്‌?" &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" ഏത്‌ പേര്‌, പത്തുപറക്കണ്ടമാ ഗോവിന്ദാ സൂക്ഷിക്കണം എന്ന് പാപ്പാനേ കരുതി പറഞ്ഞതാ. അല്ലാതെ ആനയ്ക്ക്‌ പേരിടീലും ചോറൂണുമൊന്നും നടത്തിയതല്ല.നാടകം കണ്ടാമാത്രം മതി എന്നുപറഞ്ഞപ്പോള്‍ അതിങ്ങിനെ ചവിട്ടുനാടകമാണെന്ന് ആരെങ്കിലും കരുതിയോ? &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;മനസ്സില്‍ തീയായിരുന്നതുകൊണ്ട്‌ അന്ന് അടുപ്പില്‍ തീയില്ലാതെപോയി. കുളിയെല്ലാം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ പോയിട്ടും എല്ലാം വഴിപാടുപോലെയായി. മാലക്കെട്ടുമെല്ലാം ഒരു വഹയായി. നിവേദ്യം കഴിഞ്ഞ്‌ മാരാര്‌ അടുത്ത്‌ ചെന്ന് ചോദിച്ചു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" എന്താ, വാര്യരേ ഒരു പന്തികേട്‌?"&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" ഏയ്‌, ഒന്നുമില്ല, എല്ലാം ഗോവിന്ദന്റെ പണിയാണേ"&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" അതേയതെ, എല്ലാം ഭഗവാന്റെ ഓരോ ലീലകള്‌. ഗോവിന്ദാ മാധവാ സച്ചിതാനന്ദാ നാരായണാ ഹരേ" മാരാര്‌ ശ്രീകോവിലിലോട്ട്‌ നീട്ടിവിളിച്ചു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ഉച്ചയ്ക്ക്‌ തറവാട്ടില്‍ ചെന്ന് പടച്ചോറിനും മുകളില്‍ തോര്‍ത്തും വിരിച്ചുകിടന്നു. മനോരാജ്യങ്ങളിലൊന്നും സഞ്ചരിച്ചില്ല. പത്തുപറക്കണ്ടത്തില്‍ മാത്രമായിരുന്നു മനസ്സിന്റെ യാത്ര. യാത്രചെയ്ത്‌, യാത്രചെയ്ത്‌ ക്ഷീണിച്ചപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ഒരു കുടം വെള്ളത്തിനു മുകളില്‍ അലര്‍ച്ച കേട്ടാണുണര്‍ന്നത്‌.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത"&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5314883044784201602" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/ScJB-EMb34I/AAAAAAAAAOg/2L1W0066vAk/s320/ppk+copy.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;( തുടരും) &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-449132551927363878?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/449132551927363878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=449132551927363878' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/449132551927363878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/449132551927363878'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/03/blog-post_19.html' title='ഗജേന്ദ്രമോക്ഷം രണ്ടാമദ്ധ്യായം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CvDIsu4uMzg/ScJB-EMb34I/AAAAAAAAAOg/2L1W0066vAk/s72-c/ppk+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-3270693081060452053</id><published>2009-03-14T00:13:00.000-07:00</published><updated>2009-03-14T00:33:53.129-07:00</updated><title type='text'>ഗജേന്ദ്രമോക്ഷം ഒരു തുടര്‍ക്കഥ അഥവ വായനക്കാരന്റെ ശിരോലിഖിതം</title><content type='html'>&lt;a href="http://2.bp.blogspot.com/_CvDIsu4uMzg/SbtZW2K99iI/AAAAAAAAAOQ/o6GNLYA_7ik/s1600-h/vkk+copy.jpg"&gt;അദ്ധ്യായം ഒന്ന് &lt;/a&gt;&lt;br /&gt;ഉച്ചപൂജ കഴിഞ്ഞ്‌ നടയടച്ച്‌, തറവാട്ടില്‍ വന്ന്, കുശാലായി ഉണക്കലരികൊണ്ടുള്ള പടച്ചോറ്‌, സമൃദ്ധമായി ജീരകവെള്ളോം പച്ചമുളകും ഉപ്പ്‌ ആവശ്യത്തിനും കൂട്ടി ഉണ്ടിട്ട്‌ വരാന്തയില്‍ തോര്‍ത്തും വിരിച്ച്‌ പലേ മനോരാജ്യങ്ങളിലും സഞ്ചരിച്ച്‌ കിടക്കുകയായിരുന്നു. മയക്കത്തിലോട്ട്‌ വീഴുന്നതിനിടയില്‍ നാലുകെട്ടിന്റെ പുറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആദ്യം ചക്ക വീണിട്ട്‌ മുയല്‍ ചത്തതാണെന്നാണ്‌ കരുതിയത്‌. കരച്ചില്‍ പിന്നെയും കേട്ടപ്പോള്‍ ചാടിയെഴുന്നെറ്റ്‌ തോര്‍ത്ത്‌ കുടഞ്ഞ്‌ തോളിലിട്ട്‌ നാലുകെട്ടിന്റെ പുറകിലോട്ട്‌ നടന്നു. ഭാഗ്യം ചക്കയൊന്നും വീണിട്ടില്ല ആയതിനാല്‍ മുയലുകളൊന്നും ചത്തിട്ടുമില്ല.ചത്തിരുന്നെങ്കില്‍ ഇറച്ചിമസാല മേടിക്കാന്‍ പണമുണ്ടാക്കേണ്ടിവന്നേനേ. പക്ഷെ ശബ്ദം കേട്ടതാണല്ലൊ. പുരികം ചുളിച്ച്‌ ഒന്നുകൂടി നോക്കി. ദേ കിടക്കുന്നു കല്ലുവെട്ടാങ്കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒരു കൊമ്പനാന.വനപാലകരെങ്ങാനുമറിഞ്ഞാലോ എന്നാണാദ്യം ശങ്കിച്ചത്‌ എങ്കിലും മിണ്ടാപ്രാണിയുടെ കിടപ്പ്‌ കണ്ടപ്പോള്‍ സഹതാപം തോന്നി. പിന്നെ ശങ്കിച്ചില്ല രണ്ടും കല്‍പ്പിച്ച്‌ കയ്യോടെ ആനയെ തുമ്പിക്കയ്യില്‍ പിടിച്ച്‌ കുഴിയില്‍നിന്ന് വലിച്ചുകേറ്റി തൊഴുത്തില്‍ കൊണ്ടുക്കെട്ടി കുറച്ച്‌ പുല്ലും വൈക്കോലും ഇട്ടുകൊടുത്തു.വീണ്ടും വരാന്തയില്‍ തോര്‍ത്തുവിരിച്ച്‌ നടുചായ്ച്ചപ്പോള്‍ നടുത്തളത്തില്‍നിന്ന് അവള്‍ പറഞ്ഞു.&lt;br /&gt;       " നേരാംവണ്ണം നോക്കിയാല്‍ പണംകായ്ക്കുന്ന മൃഗമാണ്‌ ആന, പൊന്മുട്ടയിടുന്ന മൃഗവും. ഗോവിന്ദന്‍പാപ്പാനേ വിളിക്കണം. മുത്തച്ഛന്റെ പാപ്പാനായിരുന്നു.മാതംഗലീല കാണാതറിയാം. ചാണക്യസൂത്രം കണ്ടിട്ടുമുണ്ട്‌."&lt;br /&gt;&lt;span class=""&gt;          വിളിച്ചത്‌&lt;/span&gt; കേട്ടപാതി, കേള്‍ക്കാത്തപാതി ഗോവിന്ദന്‍ എത്തി തൊഴുത്തിലേക്ക്‌&lt;br /&gt;&lt;span class=""&gt; നോക്കി &lt;/span&gt;&lt;br /&gt;&lt;span class=""&gt;      " കണ്ടിട്ട്‌ ആനയുടെ ലക്ഷണമൊക്കെയുണ്ട്‌. വെറുതെ തൊഴുത്തില്‍കെട്ടിയാല്‍ കുടുംബം വെളുക്കും. ഇവിടെയാണേല്‍ വൈറ്റ്‌ വാഷുചെയ്യാന്‍ ഒരു സൂചിക്കുത്തുപോലുമില്ലതാനും"&lt;/span&gt;&lt;br /&gt;&lt;span class=""&gt;        " പിന്നെ എന്താ ഒരുവഴി?" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;          " സൂത്രമുണ്ട്‌ ആധാരം നിലവറയില്‍ നെട്ടൂപെട്ടിയിലാണോ അതോ സുരക്ഷിതമായി ബാങ്കിലിരിക്കുകയാണോ?"&lt;/span&gt;&lt;br /&gt;&lt;span class=""&gt;    " നെട്ടൂപെട്ടിയിലാണ്‌" &lt;/span&gt;&lt;br /&gt;&lt;span class=""&gt;                                    " നന്നായി, അന്യന്റെ ആധാരമെന്നുവെച്ചാല്‍ ബാങ്കുകാര്‍ക്ക്‌ ജീവനാണ്‌.പണംകൊണ്ടെറിയണം എന്നാലേ പണത്തേകൊള്ളൂ" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;    " നാല്‍ക്കാലിയുടെ പത്താംക്ലാസ്സ്‌ ബുക്കും അച്ചുകുത്തിയ കടലാസ്സുമൊക്കെയോ, അതിലെങ്കില്‍ വന്യജന്തുക്കളും സ്ക്വാഡും പിടിക്കത്തില്ലയോ?" &lt;/span&gt;&lt;br /&gt;&lt;span class=""&gt;   " എത്രയെണ്ണം വേണം? ഫോണൊന്ന് തരണം കുറച്ചു നാടകം കളിക്കാനുണ്ട്‌" &lt;/span&gt;&lt;br /&gt;&lt;span class=""&gt;          ഫോണെടുത്ത്‌ മുന്നില്‍ കൊടുത്തപ്പോള്‍ ഗോവിന്ദന്‍ അതേലൊന്നു കറക്കി. മറുതയ്ക്കല്‍ ആള്‌ ഹലോ എന്നുപറഞ്ഞപ്പോള്‍ മറുതലയോട്‌ പറഞ്ഞു  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;    " മാഷേ, നാട്ടുപത്രത്തിന്റെ സ്വലേയല്ലേ ഇതു പഴയ ഗോവിന്ദന്‍ പാപ്പാനാണേയ്‌, ഒരുകുപ്പി ഉഗ്രന്‍ നാടനിരിപ്പുണ്ടേയ്‌.നാളെ ഒരു വാര്‍ത്ത കൊടുക്കണം മെയില്‍ ചെയ്യാം അപ്പോള്‍ എല്ലാം പറഞ്ഞപോലെ" &lt;/span&gt;&lt;br /&gt;&lt;span class=""&gt;    മറുതലയില്‍ സ്വലേ ഫോണ്‍ താഴെയിട്ടപ്പോള്‍ ഗോവിന്ദന്‍ പിന്നെയും ഫോണ്‍ കറക്കി പുതിയ മറുതലയോട്‌ പറഞ്ഞു  &lt;/span&gt;&lt;br /&gt;&lt;span class=""&gt;      " ആശാനേയ്‌ ഇതു പഴയ ഗോവിന്ദന്‍പാപ്പാനാണേയ്‌, നാളെ അവിടെ കാവില്‌ ഉത്സവത്തിനു കൊടികേറുവല്ലിയോ ഭാരവാഹിതന്നെയല്ലിയോ പത്തുചക്രം ഉണ്ടാക്കണ്ടേ? ഒരാനയേ വിട്ടുതരാം വാടക പോക്കറ്റിലാക്കിക്കൊ, രശീതി ആവശ്യത്തിന്‌ എത്രവേണമെങ്കിലും തരാം.ആനയ്ക്ക്‌ പനമ്പട്ടയും ആനപാപ്പാന്‌ വെറുമ്പട്ടയും ആവശ്യത്തിന്‌ കൊടുത്താല്‍മതി.പിന്നെ നാളെയൊരു സ്വീകരണവും രണ്ടുദിവസം കോലവും എന്താ സമ്മതമല്ലേ എങ്കില്‍ ബാക്കിയെല്ലാം വന്നിട്ടുപറയാം" &lt;/span&gt;&lt;br /&gt;&lt;span class=""&gt;     ഫോണ്‍ താഴെയിട്ടിട്ട്‌ ഗോവിന്ദന്‍ തല ചൊറിഞ്ഞിട്ട്‌ പറഞ്ഞു  &lt;/span&gt;&lt;br /&gt;&lt;span class=""&gt;     " ഇവിടുന്നിനി നാടകം കണ്ടോണ്ടിരുന്നാല്‍ മാത്രം മതി. അതിന്‌ പ്രത്യേകിച്ച്‌ ടിക്കറ്റും വേണ്ട. ബാക്കിയെല്ലാം ഞാനേറ്റു. ഒരു മൊബെയിലെടുത്തുതരണം . ഇവിടത്തേ ഫോണ്‍ നാളെ ഉച്ചകഴിഞ്ഞ്‌ താഴെയെടുത്തിട്ടേയ്ക്കണം വിളിക്കുന്നവര്‍ എംഗേജ്ഡ്‌ ആണന്നേ കരുതാവൂ അപ്പോള്‍ അവര്‍ മറ്റ്‌ എംഗേജുമെന്റുകള്‍ക്ക്‌ പൊക്കോളും"  &lt;/span&gt;&lt;br /&gt;&lt;span class=""&gt;      ഗൊവിന്ദന്‍ പിന്നെയും തലചൊറിഞ്ഞുകൊണ്ട്‌ പര്ങാന്നു&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;      " ഒരുവഴിക്കു പോകുവല്ലേ മടിശ്ശീലയില്‍ വെക്കാന്‍ എന്തെങ്കിലും?" &lt;/span&gt;&lt;br /&gt;&lt;span class=""&gt;     തോര്‍ത്തിനിന്നെഴുന്നേറ്റ്‌ നിലവറവരെ പോയി നെട്ടൂപെട്ടി എടുത്തോണ്ട്‌ വന്നു. &lt;/span&gt;&lt;br /&gt;&lt;span class=""&gt;           രാത്രിയില്‍ അത്താഴപൂജയും കഴിഞ്ഞ്‌ നടയടച്ച്‌ പ്രസാദമായികിട്ടിയ ഒരുരുളി കടുമ്പായസം തറവാട്ടില്‍കൊണ്ടുവന്നു. കയ്യോടെ ഒരുരുളയാക്കി തൊഴുത്തില്‍ നില്‍ക്കുന്ന പ്രത്യക്ഷഗണപതിക്ക്‌ കൊടുത്തിട്ട്‌ പ്രാര്‍ത്ഥിച്ചു  &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;       " ഗോവിന്ദാ കാത്തുകൊള്ളണേ" &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;          " ആനയ്ക്ക്‌ പേരുമിട്ടല്ലെ?" അടുക്കളയില്‍നിന്ന് അവള്‍&lt;span class=""&gt;  വിളിച്ചുചോദിച്ചു &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;         മീനമാസത്തിലേ ചൂടില്‍നിന്ന് രക്ഷപെടാന്‍ വരാന്തയില്‍ മെത്തപ്പായ്‌ വിരിച്ചുകിടന്നു. ഉറക്കത്തിലേയ്ക്ക്‌ വഴുതിവീഴുന്നതിനിടയില്‍ തൊഴുത്തില്‍നിന്ന് ഒരു ലോറി പുറപ്പെട്ട്‌ പോകുന്നതുപോലെ തോന്നി  &lt;/span&gt;&lt;br /&gt;&lt;span class=""&gt;                                                  ( തുടരും)&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;        &lt;br /&gt;     &lt;br /&gt;  &lt;br /&gt;     &lt;br /&gt;    &lt;br /&gt;  &lt;br /&gt;  &lt;br /&gt;     &lt;br /&gt;    &lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5312938434447144482" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 214px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/SbtZW2K99iI/AAAAAAAAAOQ/o6GNLYA_7ik/s320/vkk+copy.jpg" border="0" /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-3270693081060452053?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/3270693081060452053/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=3270693081060452053' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3270693081060452053'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3270693081060452053'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/03/blog-post.html' title='ഗജേന്ദ്രമോക്ഷം ഒരു തുടര്‍ക്കഥ അഥവ വായനക്കാരന്റെ ശിരോലിഖിതം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/SbtZW2K99iI/AAAAAAAAAOQ/o6GNLYA_7ik/s72-c/vkk+copy.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-7303475175549423906</id><published>2009-02-27T16:37:00.000-08:00</published><updated>2009-02-27T17:05:51.174-08:00</updated><title type='text'>അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കന്‌</title><content type='html'>ഞാന്‍ ഇത്‌ നിനക്കായി ഓങ്ങിവെച്ചിരിക്കുന്നു&lt;br /&gt;      ഞാന്‍ ഈ ആല്‍ത്തറയിലിരുന്ന് മനസ്സ്‌ ഒരു വലിയ ഉരുളന്‍ കല്ലാക്കി, ഗോവിന്ദാമലയുടെ മുകളിലേയ്ക്ക്‌ ഉരുട്ടികേറ്റിക്കൊണ്ടിരിക്കുകയാണ്‌. നാറാണത്തുഭ്രാന്തന്മാര്‍ക്ക്‌ ഏതുമലയാണ്‌ രായിരനെല്ലൂര്‍മല അല്ലാത്തത്‌. ആലില്‍നിന്ന് പച്ചിലകള്‍ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചു കാതോര്‍ത്താല്‍, പഴുത്തിലകള്‍ ചിരിക്കുന്ന ശബ്ദം കേള്‍ക്കാം.&lt;br /&gt;          അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കാ&lt;br /&gt;       ഈ ഓങ്ങിവെച്ചിരിക്കുന്നത്‌, അര്‍ദ്ധനഗ്ന ഫക്കീര്‍ വിശ്വവിദ്യാലയത്തില്‍, എനിക്കു മറുവശം ഇരിക്കുന്ന നിന്നോട്‌ നേരിട്ടുപറയാവുന്നതേയുള്ളു. ഒരു സ്വകാര്യമായി, അതുമല്ലെങ്കില്‍ ഒരു മുറുമുറുപ്പാക്കി നിന്റെ ചെവികള്‍ തിന്നാം. പ്ലീസ്‌ ലെന്റ്‌ യുവര്‍ ഇയേര്‍സ്‌ എന്നുപോലും പറയാതെ. അതുമല്ലെങ്കില്‍ ശ്രീമന്ദിരം കേപീയുടെ കേ എസ്സാറിന്‍ പ്രകാരം ഒരു നോട്ട്‌ ഫയല്‍ ഒറിജിനേറ്റ്‌ ചെയ്ത്‌ മേലുദ്യോഗസ്ഥരുടെ വിരല്‍ത്തുമ്പ്‌ പതിപ്പിച്ച്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ വശം നിന്റെ മേശപ്പുറത്തെത്തിക്കുകയുമാവാം. പക്ഷെ എന്റെ മനസ്സ്‌ തുറന്നതും കുത്തഴിഞ്ഞതുമായ ഒരു പുസ്തകമായതുകൊണ്ട്‌ എനിക്കങ്ങിനെ ചെയ്യാന്‍ സാധിക്കുന്നില്ല.&lt;br /&gt;         മുകളിലേയ്ക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല് താഴേയ്കുരുണ്ട്‌ ഭൂമിയില്‍പതിച്ച്‌ പൊട്ടിചിതറുമ്പോള്‍ , പാറുക്കുട്ടി ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി ഗ്രന്ഥം വായിക്കുമ്പോള്‍ , വരികള്‍ക്കിടയിലുള്ള പലതും ഇരട്ടവാലന്‍ തിന്നുതുടങ്ങിയ പലതും ഉണര്‍ന്നുവരുന്നു.&lt;br /&gt;       തിരുവില്ല്വാമല തപ്പാലാഫീസ്‌ എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അകത്തുകയറി കയ്യോടെ ഒരു കാര്‍ഡ്‌ വാങ്ങി സുഹ്രുത്ത്‌ ബ്ലൈസ്‌ ജ്യോര്‍ജിനെഴുതി.&lt;br /&gt;           " തിരുവില്ല്വാമല എന്ന മുദ്ര പതിയുന്നതിനുവേണ്ടിയാണ്‌ ഈ എഴുത്ത്‌."&lt;br /&gt;        ശേഷം ഓഫീസില്‍ചെന്ന് ദിവസങ്ങള്‍ക്കു ശേഷം എഴുത്ത്‌ അവനുകിട്ടിയപ്പോള്‍ മുദ്ര ശരിക്കുപതിഞ്ഞുകണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി.&lt;br /&gt;        കാലമേറെയായി. മനസ്സില്‍ പതിഞ്ഞ തിരുവില്വാമല എന്ന മുദ്ര മങ്ങിത്തുടങ്ങിയൊ എന്നൊരു സംശയം. ദിവാകരന്‍ മാമയുടെ സത്രത്തിന്റെ വരാന്തയില്‍ കസേര പുറകോട്ടെറിഞ്ഞ്‌, കാലുകള്‍ അരമതിലില്‍ നീട്ടിവെച്ച്‌ പാറക്കെട്ടുകള്‍കിടയില്‍നിന്ന് വരുന്ന ചൂടുകാറ്റും കൊണ്ട്‌ പൊരിവെയിലില്‍ ചുങ്കത്തുനിന്ന് വരുന്നവരേയും ചുങ്കത്തോട്ട്‌ പോകുന്നവരേയും നോക്കി അങ്ങിനെ ഏറെനേരം ഇരുന്നിട്ട്‌ കാലമേറെയായി. അതുമല്ലെങ്കില്‍, രാജേന്ദ്രന്‍ തരുന്ന കീറിത്തുടങ്ങിയ പുല്‍പാ വിരിച്ച്‌ ആ വരാന്തയില്‍ രാജലക്ഷ്മിയില്‍ നിന്നുള്ള ചോറിനും വലിയ ഒരു ഏമ്പക്കത്തിനും പുറത്ത്‌ കിടന്നൊന്ന് മയങ്ങിയിട്ട്‌ .വൈകിട്ട്‌ പറക്കോട്ടുകാവിലേക്ക്‌ ദര്‍ശനത്തിനു പോകുന്നവരെ നോക്കിയിരുന്നിട്ടും കാലമേറെയായി. കിഴക്കേ ആല്‍ത്തറയില്‍ സന്ധ്യയ്ക്ക്‌ ബീഡിയും വലിച്ചുതള്ളിയിരിക്കുമ്പോള്‍ കൊതുകുകള്‍ മൂളിയാര്‍ത്തുവന്ന് ചെവിയില്‍ എത്രയോപ്രാവശ്യം പറഞ്ഞിട്ടില്ല&lt;br /&gt;&lt;br /&gt;      " നിങ്ങള്‍ അതിഥികളും ദേവകളുമാണ്‌ .എങ്കിലും ദേവന്മാരുടെ ചോരയും ഞങ്ങള്‍ കുടിക്കും അതുകൊണ്ട്‌ വേഗം സ്ഥലം വിട്ടോളുക"&lt;br /&gt;&lt;br /&gt;    പിന്നെ കൊതുകുകളെ ആട്ടിയോടിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ ആ ഈണത്തില്‍ നാലമ്പലത്തില്‍നിന്നും പൂജയുടെ നാദം കേട്ടിട്ടും കാലമേറെയായി.&lt;br /&gt;      ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ലക്കിടി സ്റ്റേഷനില്‍നിന്നും ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവിനേയും കണ്ടിട്ട്‌ കവിയുടെ കാല്‍പാടുകള്‍ താഴോട്ടളന്ന് ക്ഷേത്രക്കുളവും ചുറ്റി ലക്കിടി പാലവും കടന്ന് ലക്കിടി സ്റ്റേഷനും കടന്ന് വയല്‍ വരമ്പില്‍ കൂടിനടന്ന് കലക്കത്തെ നമ്പ്യാരുടെ വീടും കണ്ടുവന്നിട്ടും കാലമേറെയായി. കലക്കത്തേ നമ്പ്യാര്‍ പാല്‍പായസം തുള്ളികലക്കാന്‍ അമ്പലപ്പുഴയ്ക്കു പോയെങ്കിലും എവിടെയും പോകാത്ത, പോകാന്‍ സ്ഥലമില്ലാത്ത ഒരാളുണ്ടായിരുന്നു. നമ്പ്യാരുടെ അയല്‍ക്കാരന്‍ ഒരു ശിവന്‍. എത്രയോപ്രാവശ്യം അവിടംവരെ പോയി. ഇതുവരെ ഒന്നു മുഖം കാണിച്ചിട്ടില്ല. ആ കടമൊന്നു തീര്‍ക്കണ്ടെ.&lt;br /&gt;      ചീരക്കുഴിയില്‍ നദിക്കു കുറുകെ ഡാമിന്റെ ഷട്ടര്‍. അതിനടുത്തുള്ള ആല്‍ത്തറയിലിരുന്ന് ഷട്ടറിനടിയിലൂടെ പുഴയുടെ കണ്ണീര്‍ ഒലിച്ചുവരുന്നത്‌ കണ്ടിട്ടും തിരിച്ച്‌ പഴയ ഇരുമ്പുപാലവും ചുങ്കത്തേയ്ക്ക്‌ നടക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്നത്‌ കിട്ടിയിട്ടും കാലമേറെയായി.&lt;br /&gt;   വലതുവശത്തുള്ള വയലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നിരുന്ന പഴയ ഇരുനിലമാളികയും അതിന്റെ പടിവാതിലും അതിനുമുന്നിലുണ്ടായിരുന്ന താമരക്കുളവുമെല്ലാം ഇല്ലാണ്ടാക്കിയപോലെ കാലം എന്തൊക്കെയാണ്‌ ഇല്ലാണ്ടാക്കാതിരിക്കുക?&lt;br /&gt;       പറക്കോട്ടുകാവിനുമുകളില്‍ ചുങ്കത്തേയ്ക്കുള്ള പാതയ്ക്കും മുകളില്‍ പാറയില്‍ കാല്‍പാദമുണ്ട്‌. താഴെയെങ്ങും കാലത്തിന്റെ പാദവും. അപ്പോള്‍ വീണ്ടും ഒരു ഉരുളങ്കല്ല് ഉരുട്ടിക്കയറ്റാന്‍ , തിരുവില്ല്വാമലയിലെ കിഴക്കേ ആല്‍ത്തറയില്‍ ചെന്നിരുന്ന് അടുത്ത ഏതെങ്കിലുമൊരു കാറ്റില്‍ തിരി അണയുമെങ്കില്‍ അത്‌ അണയുന്നതിനുമുമ്പ്‌ അതില്‍നിന്ന് ഒരു നാളമെടുത്ത്‌ വില്ല്വാദ്രിനാഥന്‌ അര്‍പ്പിക്കാന്‍, അതുമല്ലെങ്കില്‍ പുനര്‍ജനിയുടെ വാതിലില്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ തലകീഴായി തൂങ്ങികിടക്കുന്ന നരിച്ചീറുകളേയും കണ്ടിരിക്കുമ്പോള്‍&lt;br /&gt;&lt;br /&gt;              " ക്രിപകൂടാതെ പീഡിപ്പിച്ചീടുന്ന&lt;br /&gt;                 കവി ചത്ത്‌ കപിയായ്പിറക്കുന്നു&lt;br /&gt;                ആന ചത്തൊരു&lt;br /&gt;                ചേനയായ്തീരുന്നു" .&lt;br /&gt;&lt;span class=""&gt;        എന്ന്&lt;/span&gt; ആരെങ്കിലും പാടാതിരിക്കാനെങ്കിലും. ആ വാതില്‍ക്കലിരുന്ന് മനസ്സുകൊണ്ടെങ്കിലും പുനര്‍ജനി ഒന്നു നൂഴാന്‍ എന്റെ പല തിരുവില്ല്വാമലയാത്രയിലും എന്നോടൊപ്പമുണ്ടായിരുന്ന നിനക്ക്‌ എന്റെ വണ്ടിക്കൂലി കൂടിയെടുത്ത്‌ തിരുവില്ല്വാമല വരെ ഒന്ന് പോകരുതോ? ത്രിശ്ശിവപേരൂര്‍ വടക്കേസ്റ്റാന്റില്‍നിന്ന് മയില്‍ വാഹനത്തില്‍ കയറി ചേലക്കരയും താണ്ടി പഴയന്നൂര്‍ മതില്‍കകത്തെ കോഴികളേയും കണ്ട്‌,ചുങ്കത്തിറങ്ങി രാജായിലെ ചായയും കുടിച്ച്‌&lt;br /&gt;&lt;span class=""&gt;            വാല്‍ക്കഷ്ണം&lt;/span&gt;- ആലും ആല്‍ത്തറയുമെല്ലാം വല്ലാതങ്ങ്‌ ചിന്തകളില്‍ വേരോടിയിരിക്കുന്നു അതുകൊണ്ട്‌ തന്നെ ഞാനെന്റെ പുറകില്‍ ഒരു ആലിങ്ക്ടാവിനെ നട്ടിരിക്കുകയാണ്‌.എന്നെങ്കിലും ഒരു തണലാവുകയാനെങ്കില്‍&lt;br /&gt;      &lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-7303475175549423906?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/7303475175549423906/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=7303475175549423906' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7303475175549423906'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7303475175549423906'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/02/blog-post_27.html' title='അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കന്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-8274340069476475765</id><published>2009-02-13T17:29:00.000-08:00</published><updated>2009-02-13T18:01:03.857-08:00</updated><title type='text'>അവള്‍ കഥയെഴുതുകയാണ്‌</title><content type='html'>&lt;span class=""&gt;          ആല്‍ത്തറയില്‍&lt;/span&gt; ചാരുകസേരയിട്ട്‌, ഗോവിന്ദാമല നോക്കിക്കൊണ്ടിരുന്നു    പണ്ടൊരിക്കല്‍ കൊട്ടേക്കാട്ടോട്ട്‌   നടക്കുന്നതിനിടയില്‍ രാഹുലിന്റെ ഡാഡി ഗൗതം പറഞ്ഞതായിരുന്നു.&lt;br /&gt;             "  ഉണ്ണീ, ആഗ്രഹങ്ങളാണ്‌ എല്ലാ ദുഖങ്ങള്‍ക്കും കാരണം "&lt;br /&gt;              എങ്കിലും എന്തെങ്കിലും എഴുതണന്ന് ഒരു ആഗ്രഹം തോന്നിതുടങ്ങിയിട്ട്‌ കുറച്ചുനാളായി. പക്ഷേ മനസ്സ്‌ ഒരു ഒഴിഞ്ഞ പാത്രമായിരുന്നു. ആല്‍ത്തറയിലെ കാറ്റും കൊണ്ടിരുത്തിയാല്‍ അതില്‍ എന്തെങ്കിലും നിറഞ്ഞാലോ എന്നു കരുതി പാത്രമെടുത്ത്‌ ആല്‍ത്തറയില്‍ വെച്ചിട്ട്‌ കണ്ണേട്ടന്റെ ചായപീടികയിലോട്ട്‌ നടന്നു. ചായയും കുടിച്ച്‌ ഒരു ബീഡിക്ക്‌ തീയും കൊളുത്തി വീണ്ടും ആല്‍ത്തറയില്‍ വന്നിരുന്നു. അപ്പോളാണ്‌ പെരുമാളിനെ തൊഴുതിട്ട്‌ അവള്‍ അടുത്തേയ്ക്ക്‌ വന്നത്‌.&lt;br /&gt;                    " ഉണ്ണീ, മറ്റൊന്നും വിചാരിക്കരുത്‌ ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നവനെ തല്ലികൊന്നിട്ട്‌ മുട്ടുചിറയില്‍ കിട്ടുന്ന പെട്ടിയില്‍ ഇട്ടുവെയ്ക്കുന്നതാണ്‌ ശുഭം   ഉപ്പിലിട്ടതായാല്‍ ചീയുകയുമില്ല" അവള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;       "കഥയല്ലേ"&lt;br /&gt;      " കഥയിലാണെങ്കിലും ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നത്‌ കഥയില്ലായ്മയാണ്‌"&lt;br /&gt;&lt;br /&gt;        " ശരി" പേനയെടുത്ത്‌ കഥയില്‍നിന്ന് ചാരുകസേരയെടുത്ത്‌ തല്ലിയൊടിച്ച്‌ കളയുന്നതിനിടയ്ക്കാണ്‌ അവളുടെ ശ്രദ്ധ ആല്‍ത്തറയില്‍ വെച്ചിരുന്ന പളുങ്കുപാത്രത്തില്‍ വീണത്‌&lt;br /&gt;     "  അതുശരി, ഒഴിഞ്ഞ പളുങ്കുപാത്രമാണല്ലെ? ഒരു നേരമ്പോക്കിന്‌ ഞാന്‍ ഒന്നുരണ്ടെണ്ണം എഴുതി അതിലിടട്ടെ? ഉണ്ണി ഗോവിന്ദാമല കയറിക്കോളൂ"&lt;br /&gt;&lt;span class=""&gt;                 സമ്മതിച്ചപ്പോള്‍&lt;/span&gt; അവള്‍ കഥയെഴുതി തുടങ്ങി.&lt;br /&gt;&lt;br /&gt;                                       അവള്‍ എഴുതിയ ഒന്നാം കഥ&lt;br /&gt;&lt;br /&gt;              തിരക്കിട്ട ജോലിക്കിടയില്‍ മൊബെയിലടിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ എടുത്തു. മറുവശത്ത്‌ പാലക്കാടുനിന്ന് അവള്‍ പറഞ്ഞു.&lt;br /&gt;      " ഉണ്ണീ, വരുമ്പോള്‍ ഒരു ഒലക്ക കൂടി കൊണ്ടുവരണം. ഞാന്‍ കുറച്ച്‌ ഒരുമ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌"&lt;br /&gt;&lt;br /&gt;         പക്ഷെ ജോലിത്തിരക്കിനിടയില്‍ എല്ലാമങ്ങ്‌ മറന്നുപോയി. പാലക്കാട്ടു ചെന്നിറങ്ങിയപ്പോളാണ്‌ പിന്നെ അവള്‍ പറഞ്ഞതോര്‍ത്തത്‌. പല കടകളിലും കയറി. കടക്കാരു പറഞ്ഞു.&lt;br /&gt;        " കഥകളിലെ അവള്‍ എന്നയാളിന്റെ ഒരുമയ്ക്കുവേണ്ടിയല്ലേ, ഇവിടെ കിട്ടുന്നതൊന്നും സ്യൂട്ടാകില്ല. കോട്ടയത്തുനിന്ന് തന്നേ കൊണ്ടുവരണം" &lt;br /&gt;&lt;span class=""&gt;            ഉള്ളില്‍&lt;/span&gt; കുറ്റബോധവും വ്യസനവുമായാണ്‌ അവളുടെ അടുത്തെത്തിയത്&lt;br /&gt;&lt;span class=""&gt;        " അതേയ്‌, ഒലക്കയുടെ കാര്യം......."&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;           " ഞാനതു പറയാന്‍ പലപ്രാവശ്യം ഉണ്ണിയേ വിളിച്ചിരുന്നു. അപ്പോളൊക്കെ ഉണ്ണി പരിധി വിട്ട്‌ കളിക്കുകയായിരുന്നു. ഇടയ്ക്ക്‌ ഒരു ഭിക്ഷക്കാരന്‍ ഇവിടെവന്ന് അമ്മാ, എന്തെങ്കിലും തരണേ എന്നുപറഞ്ഞപ്പോല്‍ എനിക്ക്‌ വല്ലാത്ത സഹതാപം തോന്നി. ഞാന്‍ ഉണ്ടാക്കിവെച്ചിരുന്ന ഒരുമയെല്ലാമെടുത്ത്‌ ഭിക്ഷയായി കൊടുത്തു" &lt;/span&gt;&lt;br /&gt;&lt;span class=""&gt;          അവള്‍ അതുപറഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. അതു ശ്രദ്ധിച്ചിട്ട്‌ അവള്‍ പറഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;    " അതു സാരമില്ല ഉണ്ണീ, കഥയല്ലേ, അടുത്ത കഥയില്‍ ഞാന്‍ ഒരുമയുണ്ടാക്കി വെക്കുന്നതായിട്ടും ഉണ്ണി ഒലക്ക കൊണ്ടുവരുന്നതായിട്ടും എഴുതാം"  &lt;/span&gt;&lt;br /&gt;&lt;span class=""&gt;       അവള്‍ പറഞ്ഞുനിര്‍ത്തിയില്ല അതിനുമുമ്പ്‌ വാതിലില്‍ ആരോ മുട്ടി . തുറന്നപ്പൊള്‍ ഭിക്ഷു ഒരുമ വാതില്‍ക്കല്‍ നീട്ടിവെച്ചിട്ട്‌ പറഞ്ഞു.  &lt;/span&gt;&lt;br /&gt;&lt;span class=""&gt;        " അമ്മാ, ഈ ഒരുമ സ്യൂട്ടാകുന്നില്ല. തിരിച്ചെടുത്താട്ടേ  "&lt;/span&gt;&lt;br /&gt;&lt;span class=""&gt;            'ഗോവിന്ദാമലയേത്തന്നേ നോക്കിക്കൊണ്ടു കിടന്നപ്പൊള്‍ അവള്‍ രണ്ടമത്തെ കഥയെഴുതി തുടങ്ങി. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;                                                   അവള്‍ എഴുതിയ രണ്ടാമത്തേ കഥ   &lt;/span&gt;&lt;br /&gt;&lt;div align="center"&gt;( ഒന്നുകൊണ്ടറിയാം രണ്ടിന്റെ ബലാബലം)&lt;/div&gt;&lt;div align="center"&gt;  &lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;&lt;span class=""&gt;       മൂത്തമകന്‍&lt;/span&gt; സിവില്‍സര്‍വ്വീസ്‌ കിട്ടിയിട്ട്‌ മുസ്സോറിക്ക്‌ പോയ അന്നുതൊട്ട്‌ തട്ടിമ്പുറത്തുനിന്ന് പഴയ ചര്‍ക്ക തപ്പിയെടുത്ത്‌ പല സ്വപ്നങ്ങളുടേയും നൂല്‍നൂക്കുകായിരുന്നു. അങ്ങിനെയിരിക്കെ ഒരുദിവസം അവന്റെ വിളിവന്നു    &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;     ." അച്ഛന്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുകാണല്ലേ,? ആ നൂലുകൊണ്ട്‌ നെയ്യാന്‍ വരട്ടേ , അച്ഛന്‍ തകഴിയുടെ തഹസീല്‍ദാരുടെ അച്ഛന്‍ വായിച്ചിട്ടുണ്ടോ?"&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div align="center"&gt;" ഉണ്ടല്ലോ മോനേ, എന്താ കാര്യം?" &lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;    " അല്ല അതില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്‍ലണമെന്നു പറയുകയായിരുന്നു" &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt; ഇതും പറഞ്ഞ്‌ ഫോണങ്ങവന്‍ താഴെയിട്ടു.. &lt;/span&gt;&lt;/div&gt;&lt;div align="center"&gt;                                                                                                                                                                             &lt;/div&gt;            പിന്നെ ഒട്ടും അമാന്തിച്ചില്ല. ഫോണില്‍നിന്ന് അവന്റെ പേരങ്ങ്‌ ഡിലീറ്റ്‌ ചെയ്തിട്ട്‌ മുറിയിലേക്ക്‌ കയറി. ഷര്‍ട്ടിട്ടു. അപ്പോള്‍ അടിക്കളയില്‍നിന്ന് അവള്‍ വിളിച്ചുപറഞ്ഞു.   &lt;br /&gt;                                              " ഇപ്രാവശ്യം കയ്യുംവീശി വേണം ഇറങ്ങിപോകാന്‍"  &lt;br /&gt;&lt;br /&gt;                                                                              ൨&lt;br /&gt;&lt;br /&gt;           " ഉണ്ണീ, കഥകള്‍ കഴിഞ്ഞു. കഥകഴിഞ്ഞു എന്നുപറയരുതല്ലോ."&lt;br /&gt;&lt;span class=""&gt;        മുഖത്തേയ്ക്ക്‌&lt;/span&gt; നോക്കിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു     &lt;br /&gt;           ".ഇനി ബാക്കി ഉണ്ണി എഴുതണം" &lt;br /&gt;&lt;br /&gt;       അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കികൊണ്ട്‌    ചോദിച്ചു.   &lt;br /&gt;      " നിന്റെ കണ്ണുകള്‍കെത്രയാണാഴം?" &lt;br /&gt;           " എന്റെ മനസ്സിനോളം, അതില്‍ നിറച്ചു സ്നേഹമാണ്‌. ഉണ്ണിയോടുള്ള സ്നേഹം" &lt;br /&gt;        " എങ്കില്‍ ഞാന്‍ ബാക്കി എഴുതാം"&lt;br /&gt;&lt;br /&gt;&lt;br /&gt;            ആല്‍ത്തറയില്‍ തോര്‍ത്തും വിരിച്ചുകിടന്നു. പെരുമാളിന്റെ കോവിലിനുള്ളില്‍നിന്ന് അത്താഴശിവേലിയുടെ കൊട്ട്‌ പുറത്തേകൊഴുകിവന്നു. ശംഖിന്റെ നാദവും. അത്‌ ഗോവിന്ദാമലയുടെ മുകളില്‍നിന്നാണ്‌ വരുന്നതെന്നുതോന്നി. ശ്രീകോവില്‍നട അടയ്ക്കുന്ന ശബ്ദം. വാതില്‍മണികള്‍ കിലുങ്ങുന്ന ശബ്ദം. ഒരു ഇലക്കീറില്‍ പ്രസാദവുമായി അവള്‍ അടുത്തുവന്നു. നെറ്റിയില്‍ തൊടീക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. &lt;br /&gt;       " ഉണ്ണീ, ശ്രീകോവിലിനുള്ളില്‍ ലക്ഷ്മീദേവിയുമായാണ്‌ പെരുമാള്‍ കുടികൊള്ളുന്നത്‌. അതുപോലെ ഞാനും ഉണ്ണിയുടെ അടുത്തിരിക്കട്ടേ അനന്തകാലം. ഈ ആല്‍ത്തറയില്‍ നിലാവായും കാറ്റായും തണലായും എന്റെ സ്നേഹംകൊണ്ട്‌ ഉണ്ണിയേ പൊതിഞ്ഞ്‌"&lt;br /&gt;&lt;br /&gt;     അപ്പോള്‍ ആലിലത്തുമ്പില്‍നിന്ന് ഒരു മഞ്ഞിങ്കണം മനസ്സിലേയ്ക്കിറ്റുവീണു.&lt;br /&gt;&lt;br /&gt;         " ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച്‌ കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ്‌ യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"&lt;br /&gt;&lt;br /&gt;    നിലാവു പരന്നൊഴുകി. ആല്‍ത്തറയ്ക്കുചുറ്റും ഒരു പാല്‍കടല്‍പോലെ പരന്നപ്പോള്‍ കാല്‍ക്കല്‍ ഇരുന്ന അവളുടെ തലമുടിയില്‍ കരങ്ങളോറ്റിച്ചുകൊണ്ട്‌ പറഞ്ഞു.&lt;br /&gt;            " നീ രാധ തന്നെയാണ്‌  .    യുഗങ്ങളായി ആവര്‍ത്തിക്കുന്ന രാധ"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-8274340069476475765?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/8274340069476475765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=8274340069476475765' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8274340069476475765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8274340069476475765'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/02/blog-post_13.html' title='അവള്‍ കഥയെഴുതുകയാണ്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-5268614026213041046</id><published>2009-02-07T19:38:00.000-08:00</published><updated>2009-02-07T19:52:14.676-08:00</updated><title type='text'>കണ്ണൂസേ,</title><content type='html'>&lt;a href="http://2.bp.blogspot.com/_CvDIsu4uMzg/SY5UGEdt4ZI/AAAAAAAAAN4/NMfcsXWtdn8/s1600-h/parakkottukavu+1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5300266274715984274" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/SY5UGEdt4ZI/AAAAAAAAAN4/NMfcsXWtdn8/s320/parakkottukavu+1.jpg" border="0" /&gt;&lt;/a&gt; കണ്ണൂസേ, പഴയ കഥയാണ്‌. കണ്ണൂസ്‌ ഇങ്ങിനെ കുറിച്ചു.&lt;br /&gt;     " പാലക്കാട്‌- തിരുവില്വാമല അരുണാ ബസ്സിലായിരിക്കും പോയിട്ടുണ്ടാവ്വ. 8-20 ന്‌ കാവശ്ശേരി പാസ്സുചെയ്ത്തിട്ടുണ്ടാവും"&lt;br /&gt;&lt;span class=""&gt;      തിരുവില്വാമല&lt;/span&gt; ചവിട്ടാന്‍ ആദ്യം പോയ പോക്കായിരുന്നു അത്‌. നെല്ലിയാമ്പതി മലയിറങ്ങി, നെന്മാറയിലും, ആലത്തുരും വന്ന്. ഇരുട്ടത്ത്‌ വഴികാണിക്കാന്‍  അന്ന് കാട്ടക്കട ദിവാകരന്മാഷിന്റെ പുസ്തകവും ഒരു പാട്ടും&lt;br /&gt; മാത്രമേയുണ്ടയിരുന്നുള്ളു&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;span class=""&gt;&lt;/span&gt;. തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവന്ന&lt;br /&gt;ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.&lt;/div&gt;&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SY5T5FXH3eI/AAAAAAAAANw/t-zItmoqpK4/s1600-h/parakkottukavu.jpg"&gt;&lt;img id="BLOGGER_PHOTO_ID_5300266051618463202" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SY5T5FXH3eI/AAAAAAAAANw/t-zItmoqpK4/s320/parakkottukavu.jpg" border="0" /&gt;&lt;/a&gt; എന്നാല്‍ തമ്പുരാട്ടിയേ കാണാം എന്നും കരുതി.&lt;br /&gt;  അരുണാ ബസ്സേതാ, കാവശ്ശേരിയെന്താ എന്നറിയാതെ.&lt;br /&gt;&lt;br /&gt;&lt;br /&gt;കണ്ണൂസിന്റെ കമന്റ്‌ വായിച്ചപ്പോള്‍ അതുകൊണ്ട്‌ തന്നെ സന്തോഷം തോന്നി. പലര്‍കൂടി തല്ലി പല പാമ്പുകളേയും തിരുവില്വാമല ചുങ്കത്തിറക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പൊള്‍. പലവകയായി പറഞ്ഞിരിക്കുന്നത്‌ സത്യമാണല്ലോയെന്നോര്‍ത്തും . കഥയില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ജീവിച്ചിരുന്നവരും ഇപ്പോളും ജീവിച്ചിരിക്കുന്നവരുമാണെന്നും അറിയിക്കട്ടെ. തേവരുടാനയായ ഞാനും                                                                പിന്നെ തിരുവില്വാമല ചവിട്ടിയതിനു കണക്കില്ല.&lt;br /&gt;      കണക്കില്ലേ ? എങ്കില്‍ കണക്കായിപോയി.എന്ന് സ്വര്‍ഗത്തിലോ നരകത്തിലോ അതോ ഭൂമിയില്‍തന്നയോ ഏതോ കോണിലിരുന്ന് ദിവാകരന്മാമ പറയുന്നുണ്ടായിരിക്കും. മല ചവിട്ടാന്‍ ചെന്നപ്പോളൊക്കെ ദിവാകരന്മാമയുടെ ലോഡ്ജിലാണ്‌ കൂടിയിരുന്നത്‌. ഒറ്റക്കാണെങ്കില്‍ ഒറ്റക്ക്‌. കൂട്ടായിട്ടാണെങ്കില്‍ അങ്ങിനെ. അങ്ങിനെയാണ്‌ കൂട്ടം തെറ്റിയവര്‍ തങ്ങിയിരുന്നത്‌. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ ആല്‍ത്തറയില്‍ പോയിരിക്കും മണിക്കൂറുകളോളം . കൂട്ടിന്‌ കൊതുകുകള്‍ കാണും കൂട്ടത്തോടെ .പിന്നെ കൂടെ ഉള്ളവരും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കൂടെ അന്നത്തിന്‌ വക തേടുന്ന അജിത്കവി എന്ന ബ്ലോഗ്ഷ്കന്‍ ആയിരുന്നു പലപ്രാവശ്യവും ഓര്‍കൂട്ട്‌.&lt;br /&gt;           ലക്കിടി പാലത്തിനുകീഴെ നിളയില്‍ നീളത്തില്‍ കിടക്കുന്നതായിരുന്നു മറ്റൊരു മൃഗയാവിനോദം . മുട്ടറ്റം വെള്ളത്തില്‍. വാട്ടര്‍ ട്രെക്കിംഗ്‌. പാമ്പാടിയില്‍ ഷാപ്പുണ്ട്‌ എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുമല്ലെങ്കില്‍ പറക്കോട്ടുകാവിനു മുകളില്‍ വഴിവക്കില്‍ കലുങ്കില്‍ നിലാവില്‍ ബീഡിയും വലിച്ചുകുത്തിയിരിക്കുക. ചുങ്കത്തുപോകുമ്പോള്‍ രാജാ ഹോട്ടലില്‍നിന്ന് ഒരു പൊടിച്ചായ . സുഖായീ&lt;br /&gt;&lt;span class=""&gt;      അതുകൊണ്ട്‌&lt;/span&gt; ഇനി എന്താ എഴുതുക. കഴിഞ്ഞതിനു തലേക്കൊല്ലം ആറാട്ടുപുഴ പൂരത്തിന്‌ ത്രിപ്രയാര്‍ തേവരുടെ വരവും കഴിഞ്ഞ്‌ കൂട്ടിയെഴുന്നള്ളത്തും കഴിഞ്ഞ്‌ കിടന്ന പത്രം നിവര്‍ത്തിനോക്കിയപ്പോളാണ്‌ കാവശ്ശേരിയിലും പൂരമായിരുന്നു എന്നറിഞ്ഞത്‌. അടുത്തകൊല്ലം വരണമെന്നുകരുതി. തിരുനക്കര തേവര്‍ക്ക്‌ ഒരു അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ തേവര്‌ തള്ളികളഞ്ഞു. ഇവിടെ തേവരുടെ തട്ടകത്തിലും ഉത്സവമാണേ, ആ സമയം.&lt;br /&gt;&lt;span class=""&gt;       ഇങ്ങിനെയെല്ലാം&lt;/span&gt; സമയം പൊയ്ക്കോണ്ടിരുന്നപ്പോളാണ്‌ കണ്ണൂസ്‌ കമന്റടിച്ചത്‌. എന്നാല്‍ ഇക്കൊല്ലം കാവശ്ശേരി കവലയിലോ ചെറിയ ചായപ്പീടികയിലോവെച്ച്‌ കണ്ടുകളയാം എന്നുകരുതി. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോളാണ്‌ കണ്ണൂസ്‌ അന്യദേശത്തെവുടെയോ കവലയിലോ ചായപ്പീടികയിലോ ആണിരിക്കുന്നതെന്ന് മനസ്സിലായത്‌ അവിടെ ഇരുന്നോളുക.&lt;br /&gt;&lt;br /&gt;  പറക്കോട്ടുകാവ്‌ താലപ്പൊലിക്ക്‌ പകലും രാത്രിയും മരുന്ന് കാണാന്‍ പാറപ്പുറത്ത്‌ എണ്ണിയാലോടുങ്ങാത്തവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയുണ്ട്‌ . അതുപോലെയാണ്‌ തിരുവില്വാമലയേക്കുറിച്ചുള്ള ഓര്‍മ്മകളും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-5268614026213041046?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/5268614026213041046/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=5268614026213041046' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5268614026213041046'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/5268614026213041046'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/02/blog-post_07.html' title='കണ്ണൂസേ,'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/SY5UGEdt4ZI/AAAAAAAAAN4/NMfcsXWtdn8/s72-c/parakkottukavu+1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-8141977845254466357</id><published>2009-01-27T03:55:00.000-08:00</published><updated>2009-01-27T05:09:42.620-08:00</updated><title type='text'>പാലക്കാടന്‍ പലവക നാലാംഭാഗം</title><content type='html'>&lt;div&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;    പാലായില്‍നിന്ന്  പുറപ്പെടുന്ന&lt;/span&gt; ആനക്കട്ടിവണ്ടിക്ക്‌ പാലക്കാട്‌ അതിരാവിലെ വന്നിറങ്ങിയതാണ്‌ . നല്ല തണുപ്പില്‍ ബസ്സിലിരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ പെരുംബാവൂര്‍ ബസ്സ്റ്റാന്റില്‍ ചായക്കടക്കാരന്‍ വണ്ടിയുടെ സൈഡില്‍ തട്ടികൊണ്ട്‌  അലറി .&lt;/div&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;span class=""&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;div align="center"&gt;&lt;span class=""&gt;" ചായകുടിക്കാം കാപ്പികുടിക്കാം &lt;/div&gt;&lt;div align="center"&gt; ചായകുടിക്കാം കാപ്പികുടിക്കാം   &lt;/div&gt;&lt;div align="center"&gt;ആനക്കട്ടിക്ക്‌ പത്തുമിനിറ്റ്‌ താമസമുണ്ട്‌ &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt;"&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;         ചായ&lt;/span&gt; കുടിക്കാന്‍ ഇറങ്ങിപ്പോയ മയക്കം പിന്നെ തിരിച്ചുവന്നുതുടങ്ങുകയായിരുന്നു. പുത്തൂര്‍ സ്കൂളിന്റെ ഓഫീസ്‌ റൂമിലിരുന്നപ്പോള്‍ . തടിച്ച പുസ്തകം മറിച്ചുനോക്കികൊണ്ടിരുന്ന സിയാവിദ്ദീന്‍ അത്‌ മടക്കിവെച്ചിട്ട്‌ ഉറക്കെ പറഞ്ഞു.&lt;/div&gt;&lt;div&gt;          " ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്‌ ഇതാണ്‌ ഇതല്ലാതെ മറ്റൊന്നുമല്ല"  &lt;/div&gt;&lt;div&gt;&lt;span class=""&gt;          വന്ന&lt;/span&gt; മയക്കം സ്വര്‍ഗത്തിലോട്ടു പോയി&lt;/div&gt;&lt;div&gt;                " പുത്തൂരേ ഈ ഇസ്കൂളിനേക്കുറിച്ചാണോ മാഷേ, മുകിലന്‍ അങ്ങിനെ പറഞ്ഞത്‌ ? എങ്കില്‍ ഞാന്‍ തത്വത്തില്‍ യോജിക്കാം "    പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗോപിമാഷ്‌ നീണ്ടചിരി ചിരിച്ചു. പിന്നെ കട്ടികൂടിയ കറുത്ത കണ്ണട ഊരി മേശപ്പുറത്തുവെച്ചിട്ട്‌ പാടി &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;" നമ്മുക്കു നാമേ പണിവതു നാകം നരകവുമതുപോലേ"&lt;/div&gt;&lt;div&gt;         " മാഷ്‌ കാചാംകുറിശ്ശിയില്‍ പോയിട്ടുണ്ടോ?" ചോദ്യം പെട്ടന്നായിരുന്നു.&lt;/div&gt;&lt;div align="center"&gt;2&lt;/div&gt;&lt;div&gt;&lt;span class=""&gt;     അതിരാവിലെ&lt;/span&gt;, മുക്കിലെ ചായപ്പീടികയിലേക്കു നടന്നപ്പോള്‍ മധുര വരേയുള്ള മീറ്റര്‍ഗേജ്‌ തീവണ്ടിയേക്കുറിച്ചാണ്‌ ഓര്‍ത്തത്‌. കൊല്ലംകോട്‌ മുതലമട പൊള്ളാച്ചി പളനി വഴി മധുര. പണ്ട്‌ രാമേശ്വരം വരെ ഉണ്ടായിരുന്നു. ചായകുടിക്കുന്നതിനിടയില്‍, പ്രകാശന്‍, പറഞ്ഞു.&lt;/div&gt;&lt;div&gt;       " ട്രയിന്‍ , ബസ്സിനേക്കാളും താമസമാണുമാഷേ, സ്റ്റേഡിയം സ്റ്റാന്റില്‍, പോയാല്‍മതി . കൊല്ലംകോട്ടേയ്ക്ക്‌ ഇഷ്ടം പോലെ ബസ്സുണ്ട്‌"&lt;/div&gt;&lt;div&gt;&lt;span class=""&gt;       പുതുവെമ്പ്‌&lt;/span&gt; വഴി കൊല്ലംകോട്‌. കൊല്ലംകോട്‌ ബസ്സിറങ്ങാന്‍, നേരം, അടുത്തിരുന്നയാള്‍, പറഞ്ഞു     &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;" പുലിക്കോട്ട്‌, അയ്യപ്പങ്കാവിനടുത്ത്‌, നിന്നാല്‍മതി, എലവഞ്ചേരിക്കുള്ള, വണ്ടി വരും. അതില്‍, കയറിക്കോളൂ" &lt;/div&gt;&lt;div&gt;&lt;span class=""&gt;    അയ്യപ്പങ്കാവിനും&lt;/span&gt;, മുന്നില്‍, വിശാലമായ, കുളം. എലവഞ്ചേരിക്കുള്ള, ബസ്സുകാത്തുനിന്നപ്പ്പ്പോള്‍, കാളവണ്ടി, കടന്നുപോയി.പൊയിലൂര്‍മുക്ക്‌, തിരിഞ്ഞപ്പോളാണ്‌, മലനിരകള്‍,കണ്ടത്‌. ബസ്‌, മലയുടെ, നേര്‍ക്ക്‌, ഓടുകയാണ്‌. പാതയുടെ, ഇരുവശവും, വിശാലമായ, പാടങ്ങള്‍, വരമ്പുകളില്‍, തലയുയര്‍ത്തി നില്‍ക്കുന്ന, പനകള്‍, വയലിനുമപ്പുറം പറമ്പുകളില്‍, &lt;span class=""&gt;വേ&lt;img id="BLOGGER_PHOTO_ID_5295942257031424514" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_CvDIsu4uMzg/SX73bHVWqgI/AAAAAAAAANI/4ckku9cj6aE/s320/P+copy.jpg" border="0" /&gt;പ്പുമരങ്ങള്‍&lt;/span&gt;, പുളികള്‍. പാടവരമ്പില്‍കൂടി, അലക്ഷ്യമായി നടക്കുന്ന വെളുത്ത കൊക്കുകള്‍..&lt;/div&gt;&lt;div&gt;      പെരുമാള്‍കോവില്‍ഗ്രാമം കഴിഞ്ഞപ്പോള്‍, കണ്ടക്ടര്‍, അടുത്തുവന്ന്, പറഞ്ഞു. &lt;/div&gt;&lt;div align="center"&gt;  " അടുത്ത സ്റ്റോപ്പില്‍, ഇറങ്ങിക്കോളൂ, അവിടെയാണ്‌, കാച്ചാംകുറിശ്ശി പെരുമാള്‍." &lt;/div&gt;&lt;div align="center"&gt;3&lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;    കണ്ണേട്ടന്‌&lt;/span&gt; ചായയുടെ പണം, കൊടുക്കുന്നതിനിടയില്‍, മൂപ്പരു പറഞ്ഞു.&lt;/div&gt;&lt;div&gt; " നട, അടച്ചുകാണും, ആല്‍ത്തറയില്‍, ഇരിക്കുകോ, കിടക്കുകോ, ആകാം. വൈകിട്ട്‌, നടതുറന്ന് തൊഴുത്തിട്ട്‌, പോകാം" &lt;/div&gt;&lt;div&gt;&lt;span class=""&gt;   കാളവണ്ടിക്കാരന്‍&lt;/span&gt;, ആല്‍ത്തറയോട്‌ ചേര്‍ത്ത്‌, വണ്ടിനിര്‍ത്തി. കാളകളെ, വണ്ടിയില്‍നിന്നുമഴിച്ച്‌, കഴുത്തിലെ,കയറും, മുന്നിലെ കാലും, തമ്മില്‍, കൂട്ടികെട്ടി, വയലിലേക്ക്‌, ഇറക്കിവിട്ടു. തലയില്‍, കെട്ടിയിരുന്ന, തോര്‍ത്തഴിച്ച്‌, ആല്‍ത്തറയിലേ, പൊടിതട്ടിക്കളഞ്ഞ്‌, നിവര്‍ത്തിവിരിച്ചു. ചെവിയ്ക്കിടയില്‍നിന്ന് മുറിബീഡി എടുത്ത്‌ കത്തിക്കുന്നതിനിടയില്‍, പറഞ്ഞു.  &lt;/div&gt;&lt;div&gt;   " യാത്രികന്റെ, മനസ്സ്‌ അസ്വസ്ഥമായിരിക്കും. നടതുറന്നിട്ട്‌, പെരുമാള്‍ക്ക്‌, നെയ്യ്‌ വിളക്കുകത്തിച്ചാല്‍, മതി" &lt;/div&gt;&lt;div&gt;&lt;span class=""&gt;       ആലിനുമപ്പുറം&lt;/span&gt; പെരുമാളിന്റെ, കോവില്‍. അതിനുമപ്പുറം, ഉയര്‍ന്നുനില്‍ക്കുന്ന തെങ്ങിന്തലപ്പുകള്‍, പനകള്‍. പനകള്‍ക്കുമപ്പുറം മല തലയുയര്‍ത്തിനില്‍ക്കുന്നു. വണ്ടിക്കാരന്‍, ആസ്വദിച്ച്‌ ബീഡി വലിച്ച്‌, പുക പുറത്തേക്ക്‌ തള്ളുന്നതുകണ്ടപ്പ്പ്പോള്‍, കൊതിതോന്നി  &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;" ഒരു, ബീഡി,തരാമോ?" &lt;/div&gt;&lt;div&gt;  മടിക്കുത്തില്‍, ഭദ്രമായി വെച്ചിരുന്ന പ്ലാസ്റ്റിക്കുകൂടില്‍നിന്ന് ബീഡിയെടുത്ത്‌ തരുന്നതിനിടയില്‍, അയാള്‍, പറഞ്ഞു &lt;/div&gt;&lt;div&gt;                      " ആ മലമുകളിലാണ്‌, സ്വാമികള്‍ക്ക്‌, പെരുമാള്‍, ദര്‍ശനം കൊടുത്തത്‌. പാദങ്ങളുണ്ടവിടെ, മകരത്തൈപ്പൂയത്തിന്‌ തമിഴ്‌നാട്ടില്‍നിന്ന്, മലകയറാന്‍, വരുന്നവര്‍ക്ക്‌ കയ്യും, കണക്കുമില്ല, കേശവനേക്കുറിച്ച്‌, കേട്ടിട്ടുണ്ടോ?" &lt;/div&gt;&lt;div&gt;  ഇല്ലെന്നയര്‍ത്ഥത്തില്‍, തലയാട്ടിയപ്പോള്‍, അയാള്‍, പറഞ്ഞു.&lt;/div&gt;&lt;div&gt; " വലിയ ആനയായിരുന്നു" &lt;/div&gt;&lt;div&gt;&lt;span class=""&gt;     ബീഡികുറ്റി&lt;/span&gt;, ഒന്നൂടെ ആഞ്ഞുവലിച്ച്‌ തറയില്‍, കുത്തികെടുത്തി എറിഞ്ഞുകളഞ്ഞ്‌ നിവര്‍ത്തിയിട്ടിരുന്ന തോര്‍ത്തിലേയ്ക്ക്‌, നടുനിവര്‍ത്തുന്നതിനിടയില്‍, അയാള്‍, നീട്ടിവിളിച്ചു &lt;/div&gt;&lt;div&gt;     " നാരായണാ"  &lt;/div&gt;&lt;div&gt;&lt;span class=""&gt;                   അപ്പോള്‍&lt;/span&gt;, മലമുകളില്‍,, ആരോ വിളികേള്‍ക്കുന്നതുപോലെ തോന്നി. കാറ്റ്‌, ആലിലകളുടെ സംഗീതം,. ബീഡിപുക ഊതിവിട്ടുകൊണ്ട്‌, മലനോക്കികൊണ്ടിരുന്നു. പുകയ്കിടയിലൂടെ, മനസ്സ്‌ മലകയറിതുടങ്ങിയിരുന്നു. ഇല്ലാത്ത വഴികളിലൂടെ, പാറയില്‍, അള്ളിപ്പിടിച്ചും, ചൂടില്‍, വെന്തെരിഞ്ഞും. അപ്പോള്‍, ആ പുകമഞ്ഞിനിടയില്‍കൂടി അവള്‍, അടുത്തുവന്നതറിഞ്ഞില്ല. &lt;/div&gt;&lt;div align="center"&gt; 4&lt;/div&gt;&lt;div&gt;    " ഗോവിന്ദാമല"&lt;/div&gt;&lt;div&gt;   ആല്‍ത്തറയില്‍,, അടുത്തുവന്നിരിക്കുന്നതിനിടയില്‍, അവള്‍,, പറഞ്ഞു.. അവളേ, പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസം വരാതെ സൂക്ഷിച്ചുനോക്കിയപ്പോള്‍,, അവള്‍, പറഞ്ഞു.,  &lt;/div&gt;&lt;div&gt;    " പെരുമാള്‍ക്ക്‌ നെയ്‌ വിളക്ക്‌ കത്തിക്കണം" &lt;/div&gt;&lt;div&gt;&lt;span class=""&gt;   ആലിന്റെ&lt;/span&gt;, കാറ്റും ബീഡിയുടെ പുകയും ഒന്നടങ്ങിയപ്പോള്‍,, അവള്‍, പറഞ്ഞു.  &lt;/div&gt;&lt;div&gt;  " ഉണ്ണീ, കഥകളില്‍, പുകവലിയും ചായകുടിയും വല്ലാണ്ടങ്ങ്‌ കൂടുന്നു" &lt;/div&gt;&lt;div&gt;  " കഥയില്‍,, ചോദ്യം പാടില്ലെന്നേയുള്ളു. ബീഡിവലിയും ചായകുടിയും എത്രവേണമെങ്കിലുമാകാം" ചിരിച്ചുകൊണ്ട്‌ അവളോട്‌ പറഞ്ഞു. പിന്നെ വീണ്ടും ആലിലകളില്‍,, കാറ്റും സംഗീതവും തിരിച്ചുവന്നപ്പോള്‍, കണ്ണില്‍നിന്ന് കണ്ണെടുത്ത്‌ അവള്‍,, പറഞ്ഞു. &lt;/div&gt;&lt;div&gt; " കണ്ണുകളില്‍നിന്ന്, മനസ്സിലേയ്ക്കും, മനസ്സില്‍നിന്ന് ശരീരത്തിലേയ്ക്കും, പിന്നെ അടുത്ത തലമുറയിലേയ്ക്കും, ജന്മത്തിലേയ്ക്കും അങ്ങിനെയല്ലെ ഉണ്ണി പണ്ടു പറഞ്ഞിരുന്നത്‌. നടക്കാം, ഗോവിന്ദാമലയുടെ അടിവാരത്തിലേക്ക്‌, കൈകള്‍, ചേര്‍ത്ത്‌,, വിരലുകള്‍,, കോര്‍ത്ത്‌"  &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div align="center"&gt;5&lt;/div&gt;&lt;div&gt;&lt;span class=""&gt;   ടാറിളകി&lt;/span&gt; മെറ്റില്‍,, തെളിഞ്ഞ വഴിയിലൂടെ നടന്നു. കൈകള്‍,, കോര്‍ത്ത്‌ വീടുകളില്‍നിന്ന് കൈത്തറിയുടെ താളമുയരുന്നു. ഇടക്ക്‌ വഴിപിരിഞ്ഞപ്പോള്‍,, അവള്‍,, പറഞ്ഞു.&lt;/div&gt;&lt;div&gt;     " ഉണ്ണീ, എല്ലാവഴികളും ഗ്രാമങ്ങളിലേയ്ക്ക്‌ നയിക്കുന്നു" &lt;/div&gt;&lt;div&gt;&lt;span class=""&gt;    പുരാവസ്തുപോലെ&lt;/span&gt; പഴയ പേപ്പര്‍മില്ല്. പാലത്തിനടിയില്‍,, പാറക്കെട്ടുകള്‍കിടയിലൂടെ, ചെറിയ അരുവി&lt;/div&gt;&lt;div align="center"&gt;" ഈ നാടിന്‍ നന്മചെയ്യാന്‍&lt;/div&gt;&lt;div align="center"&gt;പുത്രിയാകുമിഷ്വവേ&lt;/div&gt;&lt;div align="center"&gt;പുണ്യനദിയാക്കിയ&lt;/div&gt;&lt;div align="center"&gt;കശ്യപമുനേ, നമോനമ"&lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;     "&lt;/span&gt;.ഇതെവിടുന്നുകിട്ടി?"&lt;/div&gt;&lt;div&gt;   പാലത്തിന്റെ കൈവരിയില്‍,, ചാരി അരുവി കാണുന്നതിനിടയില്‍, ചോദിച്ചു &lt;/div&gt;&lt;div&gt;     ." പെരുമാളിന്റെ, കോവിലിനുമുന്നില്‍, കശ്യപത്തറയുണ്ട്‌. അവിടെ കോറിയിട്ടിരിക്കുന്നതാണ്‌. ഈ അരുവി, കശ്യപപുത്രി, ഇക്ഷ്വയാണ്‌. കശ്യപമുനിയേ മനസ്സില്‍, നമിച്ചോളു" &lt;/div&gt;&lt;div&gt;&lt;span class=""&gt;      ഗോവിന്ദാമല&lt;/span&gt; അടുത്തുവരുന്നു.. മലയില്‍നിന്ന് ഒരുവെള്ളച്ചാട്ടം. താഴെ വയലിലെവിടെയൊ ഒളിക്കുന്നു. മൂകാംബിക്കടുത്ത്‌ മുതൂരുനില്‍ക്കുമ്പോള്‍,, കാണാവുന്ന ഗോവിന്ദതീര്‍ത്ഥമാണ്‌ മനസ്സില്‍,, വന്നത്‌.&lt;/div&gt;&lt;div&gt;" അതിനുകീഴേചെന്ന് ഗോവിന്ദാ, എന്നുനീട്ടി വിളിക്കണമുണ്ണീ "&lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;      .തൊണ്ടേക്കാട്‌. പാതക്കിരുവശവും, വയലുകള്‍,, പരന്നുകിടക്കുന്നു. ഒരുവശത്ത്‌ വയലില്‍, ഇഷ്ടികചൂളകളില്‍നിന്ന്, പുക പൊങ്ങുന്നു.  &lt;/div&gt;&lt;div&gt;" ചൂളകളില്‍,, ഭൂമിയുടെ ചിത കത്തുന്നതുകണ്ടോ? ആരായിരിക്കുമോ തലയ്ക്കല്‍,, തീ കൊളുത്തിയത്‌? ഇനി, വരാന്‍,, പോകുന്ന ഒരു നാളെ, അപ്പുറമുള്ള വയലുകളിലും, ചിതയൊരുങ്ങും" &lt;/div&gt;&lt;div&gt;&lt;span class=""&gt;     ചാത്തമ്പാറയില്‍&lt;/span&gt;,, പാറപ്പുറത്ത്‌ പനയോലകൊണ്ട്‌ മേഞ്ഞ ചെറിയ ചായക്കട.  &lt;/div&gt;&lt;div&gt; " കഥയില്‍,, ചായകുടിക്കാമല്ലോ" അവള്‍,, ചിരിച്ചു. &lt;/div&gt;&lt;div&gt;" നിന്നേക്കാണുമ്പോള്‍,,അവര്‍,,എന്തുവിചാരിക്കും?" &lt;/div&gt;&lt;div&gt;" ഉണ്ണി, മാത്രമേ എന്നേ കാണുന്നുള്ളൂ" &lt;/div&gt;&lt;div&gt;&lt;span class=""&gt;     അന്യനാട്ടുകാരനാണെന്നറിഞ്ഞപ്പോള്‍&lt;/span&gt;,, കടക്കാരന്‍,, പറഞ്ഞു. &lt;/div&gt;&lt;div&gt;     " ഗോവിന്ദാമലയ്ക്കുമപ്പുറം, നെല്ലിയാമ്പതി, അതിനുമപ്പുറം പറമ്പികുളം. ആനയും പോത്തും മാത്രമേ താഴേയ്ക്ക്‌ ഇറങ്ങാതുള്ളൂ. ഈ പാടവരമ്പത്തൂടെ അങ്ങിനെ നടന്നാല്‍,, വേങ്ങാപാറ, അല്ലെങ്കില്‍,, വേങ്ങാപാറയിലെത്താന്‍,, കൊല്ലംകോട്ടു പോണം"  &lt;/div&gt;&lt;div&gt;&lt;span class=""&gt;      പണം&lt;/span&gt; കൊടുത്തിട്ട്‌ വീണ്ടും, നടന്നു. ഓലപ്പുരകളുടെ എണ്ണം കുറയുന്നു. മലയടിവാരത്ത്‌, വിശാലമായ, തെങ്ങിന്തോപ്പ്‌. പിന്നെ, മലയിലേയ്ക്ക്‌, അല്‍പം കയറി, വെള്ളച്ചാട്ടത്തില്‍നിന്ന്, വെള്ളം കൈപിടിയിലാക്കി, കുടിച്ചപ്പോള്‍, നടന്നതിന്റെ,, ക്ഷീണം ഓടിയിരുന്നു.കാലും, മുഖവും കഴുകി, അടിവാരത്തിലെ, അയ്യപ്പങ്കാവില്‍,, തൊഴുതുകൊണ്ട്‌ നിന്നപ്പോള്‍,, അകലെ,,പെരുമാള്‍കോവിലില്‍നിന്ന്, കീര്‍ത്തനം, ഒഴുകിവരുന്നതുപോലെ &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;    "പോകാം&lt;/span&gt;, പെരുമാള്‍ക്ക്‌, നെയ്‌,വിളക്ക്‌ കത്തിക്കണ്ടേ?" &lt;/div&gt;&lt;div&gt;                                                           6&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span class=""&gt;        ആല്‍ത്തറയില്‍&lt;/span&gt;,,കാളവണ്ടിക്കാരന്‍,,കാളകളേ വണ്ടിയില്‍,,കെട്ടി. തറയില്‍നിന്ന്, തോര്‍ത്തെടുത്ത്‌, കുടഞ്ഞ്‌ തലയില്‍കെട്ടി. മടികുത്തില്‍നിന്ന്, ബീഡിയെടുത്തു.ഒരു കൊതി. &lt;/div&gt;&lt;div&gt; " ഒരു ബീഡികൂടി തരാമോ?" &lt;/div&gt;&lt;div&gt;&lt;span class=""&gt;       ബീഡിതന്നിട്ട്‌&lt;/span&gt; പുകയ്ക്കിടയിലൂടെ,അയാള്‍,,പറഞ്ഞു. &lt;/div&gt;&lt;div&gt;        " നട തുറക്കാറായി. തൊഴുത്തിട്ടേ, പോകാവൂ. വളരെ പഴക്കമുള്ള ക്ഷേത്രമാണ്‌. കൊല്ലംകോട്ടു രാജാക്കന്മാരുടെ, അരിയിട്ടുവാഴ്ച നടന്നിരുന്ന ക്ഷേത്രം. ദാരുവിഗ്രഹമാണ്‌. അഭിഷേകത്തിനു വേറെ"  &lt;span class=""&gt; വണ്ടിക്കാരന്‍,,വണ്ടിയില്‍കയറി. ചാട്ട ചുഴറ്റി   &lt;/span&gt;ചാട്ട ചുഴറ്റി&lt;/div&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;" നെന്മാറയ്ക്കാണ്‌" &lt;/div&gt;&lt;div&gt;&lt;span class=""&gt;     അമ്പലക്കുളത്തില്‍&lt;/span&gt;,,കാലുകള്‍,,മുക്കിയിരുന്നു. മീനുകള്‍,,വന്ന് പൊതിഞ്ഞ്‌,വിരലുകള്‍ക്കിടയിലും നഖങ്ങള്‍ക്കിടയിലും ഇക്കിളിയിട്ട്‌. അവള്‍,,കൗതുകത്തോടെ നോക്കികൊണ്ട്‌ പടിക്കെട്ടിലിരുന്നു. &lt;/div&gt;&lt;div&gt;      " ഈ, കുളത്തിലെ, വെള്ളത്തിന്‌, ഔഷധഗുണമുണ്ട്‌" &lt;/div&gt;&lt;div&gt;&lt;span class=""&gt;                        "കുളത്തില്‍&lt;/span&gt;,,മീനുകളുണ്ട്‌, എന്റെ, കാലിലെ മാലിന്യങ്ങള്‍,,കൊത്തിയെടുക്കുകയാണ്‌. മനസ്സിലെ, മാലിന്യം,ഏതു മീന്‍,,കൊത്തിയെടുക്കും?"&lt;/div&gt;&lt;div&gt;                 " പെരുമാള്‍,, മീനുമാണല്ലോ?" &lt;/div&gt;&lt;div&gt;പിന്നെ, തിരുനടയില്‍,, നെയ്‌,വിളക്കുംവെച്ച്‌, ശ്രീകോവിലിനു പ്രദക്ഷിണം വെച്ച്‌, ഗണപതിയേയും, നാഗസുബ്രഹ്മണ്യനേയും, ശിവനേയും തൊഴുത്‌, തിരുനടയില്‍,,വീണ്ടും വന്ന് തൊഴുത്‌ നിന്നപ്പോള്‍, അവള്‍,,പറഞ്ഞു.&lt;/div&gt;&lt;div&gt;     " പ്രാര്‍ത്ഥിക്കൂ. &lt;/div&gt;&lt;div align="center"&gt;ശ്രീ, കാശ്യപ മഹാത്മാവ്‌.&lt;/div&gt;&lt;div align="center"&gt;തപസ്സു ചെയ്തതാം ഭൂമിയും.&lt;/div&gt;&lt;div align="center"&gt;ശ്രീ, യോടും,പെരുമാളാം&lt;/div&gt;&lt;div align="center"&gt;തമ്പുരാനേ നമോ നമ:.&lt;/div&gt;&lt;div align="center"&gt;    7&lt;/div&gt;&lt;div&gt;                       ആല്‍ത്തറയില്‍,,ഇളകുന്ന ഇലകളുടെ കാറ്റില്‍,, അകലെ ഗോവിന്ദാമലയുടെ മുകളില്‍,,ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനേയും, നോക്കി അന്തമില്ലാതെ ഇരുന്നപ്പോള്‍,, മനസ്സില്‍,,ഒരു കൊതി. &lt;/div&gt;&lt;div&gt;       " ഈ കുറിശ്ശിയില്‍,, ആലിന്റെ കാറ്റുംകൊണ്ട്‌ ഗോവിന്ദാമലയും കണ്ട്‌ പെരുമാളിന്‌ നെയ്‌, വിളക്കും കത്തിച്ച്‌, എക്കാലവും ഇരിക്കാന്‍,, ഒരല്‍പം"' &lt;/div&gt;&lt;div&gt;      ." ഇപ്പോള്‍,, നമ്മള്‍,, ഇരിക്കുന്നില്ലേ"'പിന്നെ, ആകാശത്തുനിന്ന് നിലാവും കുളിരും താഴ്‌ന്നിറങ്ങി പരന്നൊഴുകി,,, ആല്‍ത്തറയേ, മൂടിയപ്പോള്‍,, പിന്നേയും, പിന്നേയും അവളുടെ കണ്ണുകളിലൂടെ മനസ്സിലേയ്ക്കിറങ്ങിയപ്പോള്‍,, അവള്‍,, പറഞ്ഞു. &lt;/div&gt;&lt;div&gt;        " ഉണ്ണീ, ഇന്ന് ധനുമാസത്തിലെ, തിരുവാതിരയാണ്‌" &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-8141977845254466357?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/8141977845254466357/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=8141977845254466357' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8141977845254466357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/8141977845254466357'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2009/01/blog-post.html' title='പാലക്കാടന്‍ പലവക നാലാംഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_CvDIsu4uMzg/SX73bHVWqgI/AAAAAAAAANI/4ckku9cj6aE/s72-c/P+copy.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-6903169369591705027</id><published>2008-12-26T18:38:00.000-08:00</published><updated>2008-12-26T19:15:54.488-08:00</updated><title type='text'>പാലക്കാടന്‍ പലവകകള്‍ ഉണ്ടാകുന്നത്‌</title><content type='html'>ചാരുകസേരയില്‍&lt;br /&gt;&lt;span class=""&gt;&lt;/span&gt;കിടന്ന് അടുത്തുള്ള അനന്തതയിലേയ്ക്ക്‌ നോക്കുകയായിരുന്നു.&lt;br /&gt; അടുത്തുവന്ന് ഒരുഗ്ലാസ്സ്‌ കടുംകാപ്പി  &lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt; ശബ്ദത്തോടെ നിലത്തുവെച്ചിട്ട്‌&lt;/span&gt; അവള്‍ ചോദിച്ചു.&lt;br /&gt;    " ഇപ്പോള്‍ നോക്കുന്ന അനന്തതയ്ക്കും വെളിയിലല്ലേ ബാഹ്യാകാശം ?"&lt;br /&gt;    " അതെ, അതേയ്‌ എടിയേ ഇവിടെ അടുത്തെങ്ങാനും കുമാരധാരയുടെ &lt;br /&gt;  ബ്രാഞ്ച്‌ വല്ലോം തുറന്നിട്ടുണ്ടോ?&lt;br /&gt;    തല ഒന്ന് തണുപ്പിച്ചിട്ട്‌&lt;br /&gt;&lt;div align="center"&gt;ഉദയഗിരി ചുവന്നു&lt;/div&gt;&lt;div align="center"&gt;&lt;span class=""&gt;ഭാനുബിംബം വിളങ്ങി&lt;/span&gt;&lt;/div&gt;&lt;span class=""&gt;&lt;span class=""&gt;                                                                                      എന്നൊന്ന്&lt;/span&gt; എഴുതാനാണ്‌"&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;      " രാജപ്പാളയത്ത്‌ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വണ്ടിയുടെ കുളിമുറിയില്‍നിന്ന് പ്ലാസ്റ്റിക്‌ കുടങ്ങളില്‍ വെള്ളമെടുത്തുകൊണ്ട്‌ പോകുന്ന തമിഴ്‌ സ്ത്രീകളെ നിങ്ങളുകണ്ടിട്ടില്ലെ?"&lt;br /&gt;      " ഉണ്ട്‌ അതിനെന്താ?"&lt;br /&gt;" ജലം അമൂല്യമാണ്‌ അത്‌ പാഴാക്കരുത്‌     ദൈവമേ ഈ മനുഷ്യന്‍ എന്നേക്കൊണ്ട്‌ കടുംകൈ ചെയ്യിക്കുമല്ലോ"&lt;br /&gt;&lt;span class=""&gt;        ഒഴിഞ്ഞ&lt;/span&gt; കാപ്പിഗ്ലാസ്സ്‌ എടുത്തോണ്ട്‌ അകത്തോട്ട്‌ പോയി തിരിച്ച്‌ ഒരുകുടം&lt;span class=""&gt; വെള്ളവുമായി  &lt;/span&gt;വന്ന് അത്‌ തലയില്‍ കമഴ്ത്തിയിട്ട്‌ അവള്‍ പറഞ്ഞു&lt;br /&gt;&lt;span class=""&gt;&lt;/span&gt;" ഉടനേയൊന്നും തോര്‍ത്തണ്ട നല്ലപോലെ തണുക്കട്ടെ എന്നിട്ട്‌&lt;br /&gt;&lt;span class=""&gt;   ഉദയഗിരി&lt;/span&gt; ചുവന്നെന്നല്ലെങ്കിലും&lt;br /&gt;&lt;div align="center"&gt;&lt;span class=""&gt;&lt;/span&gt; ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍&lt;/div&gt;&lt;div align="center"&gt;വെള്ളിക്കിണ്ണം തുള്ളിത്തുള്ളി   &lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;   എന്നെഴുതാന് ‍പാകത്തിന്‌&lt;/span&gt; കുറച്ച്‌ അരിമേടിച്ചോണ്ട്‌ വന്നാട്ടെ"&lt;br /&gt;&lt;span class=""&gt;     തല&lt;/span&gt; നന്നായി തണുത്തപ്പോള്‍, എഴുന്നേറ്റ്‌ വേഷം കെട്ടി പുറത്തിറങ്ങി. കയ്യുംവീശി കല്ലേപ്പുള്ളി വഴി കൊട്ടേക്കാട്‌ വരെ നടന്നു. ദൂഷ്യം പറയരുതല്ലൊ, ജന്മനാ ഉള്ളതായിരുന്നു ഈ നടപ്പുദൂഷ്യം. വെയ്റ്റിംഗ്‌ ഷെഡ്ഡിലിരുന്ന്, തട്ടുകടയിലെ കടുംകാപ്പിയും, പക്കോടയും സിഗര്‍ട്ടും കഴിച്ചുകഴിഞ്ഞപ്പോള്‍ ഇനി അരിമേടിക്കാം എന്നായി&lt;br /&gt;&lt;span class=""&gt;&lt;/span&gt;     .തിരിച്ച്‌ കല്ലേപ്പുള്ളിയില്‍ വന്ന് പലചരക്കുകടയില്‍ ചെന്ന് അഞ്ചുകിലോ മട്ടയ്ക്ക്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ നിന്നപ്പോള്‍ , കടക്കാരന്‍ ഒരു പൊതി കയ്യില്‍ത്തന്നിട്ട്‌ ചെവിയില്‍ പറഞ്ഞു.&lt;br /&gt;     " ഉഗ്രന്‍ സാധനങ്ങളാണ്‌ മാഷേ, മട്ട അവിടെ കിടക്കട്ടെ, പാലക്കാടന്‍ പലവക നാലാംഭാഗത്തിനുള്ള പാചകവിധി അതിനകത്തുണ്ട്‌ , തുറന്നുനോക്കിയാട്ടേ"&lt;br /&gt;&lt;span class=""&gt;     പൊതി&lt;/span&gt; രഹസ്യമായി തുറന്നുനോക്കി .&lt;br /&gt;       പാചകവിധി   ഒന്ന്   കേരളീയ ഗ്രാമങ്ങളിലൂടെ  ശ്രീ കാട്ടാകട ദിവാകരന്‍ മാഷ്‌&lt;br /&gt;&lt;span class=""&gt;     പാചകവിധി&lt;/span&gt; രണ്ട്‌   കേരള സ്ഥലനാമചരിത്രം പാലക്കാട്‌ ജില്ല   ശ്രീ വീവീകേവാ മാഷ്‌&lt;br /&gt;&lt;span class=""&gt;&lt;/span&gt;    സന്തോഷമായി അരിപോലും മേടിക്കാതെ തിരിച്ചുനടന്നു. പോക്കിനിടയില്‍ ആദ്യംകണ്ട പത്രമാപ്പീസ്സില്‍ കടക്കാരന്റെ ചിത്രം സഹിതം ഒരു പരസ്യം കൊടുത്തു .&lt;br /&gt;&lt;div align="center"&gt;" ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ"     &lt;/div&gt;&lt;span class=""&gt;&lt;span class=""&gt;                                                                                                     ഒരു&lt;/span&gt; എഴുത്തുകാരന്‍  &lt;/span&gt;&lt;br /&gt;&lt;span class=""&gt;      തിരിച്ച്‌ വീട്ടില്‍ചെന്ന്&lt;/span&gt; ചാരുകസേരയില്‍ കടലാസ്സും പേനയും പാചകവിധികളുമായി ഇരുന്നപ്പോള്‍ അവള്‍ അകത്തുനിന്ന് വിളിച്ചുപറഞ്ഞു&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt; സോറീ ഫോര്‍&lt;/span&gt; ദ ഇന്റെറപ്ഷന്‍, ആമുഖത്തിന്‌ പാലക്കാടന്‍ പലവക നാലാംഭാഗം ഉണ്ടാകുന്നത്‌ എന്ന പേര്‌ കൊടുത്താല്‍ മതി"&lt;br /&gt;&lt;span class=""&gt;             ഇന്റെറപ്ഷന്‍&lt;/span&gt; വന്നപ്പോള്‍ കടലാസ്സുകള്‍ മടക്കി പേനകള്‍ അടച്ച്‌  കണ്ണുകളുമടച്ച്‌ പ്രാര്‍ത്ഥിച്ചു&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;ശ്രീകാശ്യപന്‍ മഹാത്മാവ്‌&lt;/div&gt;&lt;div align="center"&gt;തപസുചെയ്തിട്ട്‌ വന്നതാം&lt;/div&gt;&lt;div align="center"&gt;ശ്രീധരനാം പെരുമാളേ &lt;/div&gt;&lt;div align="center"&gt;തന്നീടേണേ വരമെല്ലാം &lt;a href="http://2.bp.blogspot.com/_CvDIsu4uMzg/SVWWN4E3X8I/AAAAAAAAAM4/jVsNqFfEMs0/s1600-h/P+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5284294902924402626" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 212px" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/SVWWN4E3X8I/AAAAAAAAAM4/jVsNqFfEMs0/s320/P+copy.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-6903169369591705027?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/6903169369591705027/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=6903169369591705027' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/6903169369591705027'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/6903169369591705027'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/12/blog-post_26.html' title='പാലക്കാടന്‍ പലവകകള്‍ ഉണ്ടാകുന്നത്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/SVWWN4E3X8I/AAAAAAAAAM4/jVsNqFfEMs0/s72-c/P+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-7788230196134382094</id><published>2008-12-13T21:13:00.000-08:00</published><updated>2008-12-13T21:24:23.317-08:00</updated><title type='text'>അനുസ്മരണം</title><content type='html'>കൃത്യം ഒമ്പത്‌ മുപ്പത്‌ പീയെമ്മായപ്പോള്‍ രണ്ട്‌ ചന്ദനതിരിയെടുത്ത്‌ കത്തിച്ചുവെച്ചിട്ട്‌ ടീവീ ഓണാക്കി&lt;br /&gt;.                                               " കണ്ടു ഞാന്‍ കണ്ണനേ"&lt;br /&gt;                       പാട്ടുകഴിഞ്ഞപ്പോള്‍ പൂന്താനം തിരുമേനി നെടുമുടി വേണുവിന്റെ രൂപത്തില്‍ വന്നുവിളിച്ചു&lt;br /&gt;" ഹെന്റെ ഗുരുവായൂരപ്പാ"&lt;br /&gt;&lt;div align="center"&gt;                         " കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ&lt;/div&gt;&lt;div align="center"&gt;                           കണ്ടില്ലെന്നുവരുത്തുന്നതും ഭവാന്‍ "&lt;/div&gt;                         " ഹെന്റെ ഗുരുവായൂരപ്പാ"&lt;br /&gt;                                                     ചാരുകസേരയില്‍ ചാരിയിരുന്ന് നീട്ടിവിളിച്ചു " എന്റെ ഗുരുവായൂരപ്പാ" ശരിയാണ്‌ കണ്ടുകൊണ്ടിരുന്ന പലരേയും കാണാതായിരിക്കുന്നു. എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ ലീല അല്ലാതെന്താ പറയാന്‍ യാത്രയില്‍ താങ്ങും തണലുമായിരുന്നു പലരും പരദേശത്തെത്താനും, മറുകര യെത്താനും സഹായിച്ചവര്‍. കളികഴിഞ്ഞ്‌ തിരശ്ശീലയ്ക്കകത്തേയ്ക്ക്‌ മറഞ്ഞുകഴിഞ്ഞു. ഏതോ ഒരു ഗുമസ്തന്‍ മഷിപ്പേന പലവട്ടം കുടഞ്ഞ്‌ കടലാസിലാക്കിയത്‌, ഏതോ ഒരു ടൈപ്പിസ്റ്റ്‌ അടിച്ചുംവെച്ചു. അതിനും താഴെ ത്രിക്കൈ വിളയാടിയാണ്‌ ഭഗവാന്‍ പലരേയും കാലപുരിക്കയച്ചത്‌. ഒരുദിവസം ഒരുവെടിക്ക്‌ രണ്ടുപക്ഷികളേ ഭഗവാന്‍ ആ വഴിക്ക്‌ പറത്തിവിട്ടു. കൊല്ലത്ത്‌ ഒന്നാം നമ്പര്‍ പിലാറ്റുഫോറത്തില്‍നിന്ന് ഈയുള്ളവനെ പലപാട്‌ മാനാമധുര വഴി രാമേശ്വരത്ത്‌ എത്തിച്ചവര്‍. അവരുണ്ടായിരുന്നതുകൊണ്ട്‌ രാമേശ്വരം അന്ന് വളരെ അടുത്തായിരുന്നു. . ചെലവും കുറവ്‌. കൊല്ലത്ത്‌ ചെന്ന് മാനാമധുരയ്ക്ക്‌ ശീട്ടെടുത്തുനില്‍ക്കുമ്പോള്‍ അവര്‍ പറയും&lt;br /&gt;                                    " ഇഷ്ടം പോലെ സമയമുണ്ടല്ലോ മക്കളേ, റയില്‍ വ്യൂവിലൊക്കെ ഒന്നുപോയിട്ടുപോരേ"&lt;br /&gt;              റയില്‍ വ്യൂവില്‍ചെന്ന് ആ തിരക്കിനിടയില്‍ ഒന്നും രണ്ടും പറഞ്ഞിരുന്ന് വെയിറ്റര്‍ക്ക്‌ പത്തുരൂപ ടിപ്പും കൊടുത്തുകഴിയുമ്പോള്‍ പിലാറ്റുഫോറത്തില്‍നിന്ന് അവര്‍ വിളിച്ചുകൂവും&lt;br /&gt;              " മക്കടെ ശ്രദ്ധയ്ക്ക്‌, മക്കളേ ഓടിവാ പോകാന്‍ സമയമായി"&lt;br /&gt;                           ഇടമണ്ണില്‍നിന്ന് മലയും കയറി ആവണീശ്വരവും താണ്ടീ ചെങ്കോട്ട മുറിച്ചുകടന്ന് തമിഴ്‌നാട്ടില്‍ കയറുമ്പോള്‍ പൂന്താനം പറഞ്ഞതുപോലെ തന്നെ തോന്നും&lt;br /&gt;                                                     " എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും&lt;br /&gt;                                                       മണ്ടിമണ്ടിക്കരേറുന്നു മോഹവും"&lt;br /&gt;                                  നിലാവുള്ള രാത്രിയില്‍ ഓരോ ചെറിയ സ്റ്റേഷനും കാണുമ്പോള്‍ അവിടെയിറങ്ങി ആ നിലാവില്‍ അനന്തമായി ബീഡിയും വലിച്ച്‌ കുത്തിയിരിക്കാന്‍ തോന്നും. എത്രയെത്ര സ്റ്റേഷനുകള്‍ . തെങ്കാശി ശങ്കരന്‍ കോവില്‍ ശിവഗംഗ ശിവകാശി. അങ്ങിനെ പുളിയും വേപ്പും ചൂടി എത്രയെത്ര സ്റ്റേഷനുകള്‍ പഴയ കെട്ടിടങ്ങള്‍ ഇരുമ്പുബെഞ്ചുകള്‍ മഞ്ഞവെളിച്ചങ്ങള്‍.&lt;br /&gt;     തെങ്കാശി കടന്നുപോകുമ്പോള്‍ നിലാവില്‍ക്കുളിച്ചുനില്‍ക്കുന്ന ഗോപുരം കാണാം ഓര്‍ക്കുമ്പോള്‍ ഇപ്പോളും രോമാഞ്ചമുണ്ടകുന്നു ഇടമണ്ണില്‍നിന്ന് കയറ്റം തുടങ്ങുമ്പോള്‍ പലപ്പോഴും ചുമച്ചും, കിതച്ചുമാണ്‌ കേറികൊണ്ടിരുന്നത്‌ . പ്രായം, പിന്നെ പുകവലിച്ച്‌ തള്ളുകയുമായിരുന്നല്ലോ. എന്നാലും കൈവിടില്ല പറയും&lt;br /&gt;                  " മക്കളേ, കേറ്റം മല്ലാണ്‌"&lt;br /&gt;   ഒരിക്കല്‍ അണച്ചും കിതച്ചും ശ്വാസം കിട്ടാതെ നിന്നുപോയി. പിന്നെ വിരുതനഗറീന്ന് ഇന്‍ഹേലര്‍ കൊണ്ടുവരേണ്ടിവന്നു. ഉറക്കമായിരുന്നതുകൊണ്ട്‌ ഇതൊന്നുമറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പറഞ്ഞു.&lt;br /&gt;                " ഈ പ്രാവശ്യം പറ്റി മക്കളേ , ഇന്ന് കര്‍ക്കിടകവാവല്ലേ , രാമേശ്വരത്തുചെന്ന് ബലിയിടേണ്ടിവന്നേനെ"&lt;br /&gt;   മാനാമധുരയാകുമ്പോള്‍ നാഗൂര്‍പിള്ള പറയും " മക്കളേ ഞാനൊന്ന് വേളാങ്കണ്ണിവരെ പോയിട്ട്‌ ഇപ്പവരാം നിങ്ങള്‌ ഇവിടെനിന്നോ" മധുരനായ്ക്കന്‍ പറയും " ഞാനൊന്ന് മീനാക്ഷിയമ്മേ കണ്ടിട്ട്‌ വരാം , പാലക്കാടുനിന്നൊരു ചെങ്ങാതി ഇപ്പവരും മൂപ്പര്‌ നിങ്ങളെ രാമേശ്വരത്ത്‌ കൊണ്ടുപോയിക്കോളും"&lt;br /&gt;      അങ്ങിനെ എത്രയെത്ര യാത്രകള്‍ . രാമേശ്വരമെല്ലാം ചുറ്റിക്കറങ്ങി തിരിച്ച്‌ മാനാമധുരയിലെത്തി മസ്ജിദ്ദിന്റെ മുന്നിലെ തട്ടുകടയില്‍നിന്ന് മൂക്കറ്റം തട്ടി തീവണ്ടിയാപ്പീസ്സില്‍ ചെന്ന് കൊട്ടാരക്കരയ്ക്ക്‌ ശീട്ട്‌ വാങ്ങും അപ്പോളേയ്ക്കും പിള്ളയോ, നായ്ക്കനോ തിരിച്ചെത്തും മാനാമധുര സ്റ്റേഷനില്‍ ധനുഷ്കോടിയില്‍നിന്നോ പാമ്പനീന്നോ പിടിച്ച മീനുകളെ ജീവനോടെ ഐസുപെട്ടികകത്താക്കി വെച്ചിരിക്കും ഈ പെട്ടികളുമെടുത്താണ്‌ പിന്നെ പിള്ളയുടേയും നായ്ക്കന്റെയും കൊല്ലമ്പോക്ക്‌ കൊല്ലത്തും കൊട്ടാരക്കരയിലും എന്തിന്‌ ചങ്ങനാശ്ശേരിവരെയുള്ള മത്സ്യസ്നേഹികള്‍ ഇവര്‍ കൊണ്ടുവരുന്ന മീന്‍ തിന്നാണ്‌ വളര്‍ന്നത്‌ പക്ഷേ എന്തുചെയ്യാം . ഒരു ഗുമസ്തന്റെ, ടൈപ്പിസ്റ്റിന്റെ കൃതിയുടെ കീഴെ തുല്ല്യം ചാര്‍ത്തി ഭഗവാന്‍ ഇവരേ കണ്ടില്ലെന്നുവരുത്തിയല്ലോ .ഇവര്‍ താങ്ങിനിര്‍ത്തിയവരും ഇവരെ കണ്ടില്ല കഴിഞ്ഞദിവസം പാലക്കാട്ടുകാരാന്‍ ചെങ്ങാതിയേയും ദൈവം വിളിച്ചെന്നുകേട്ടു . ആരോഗ്യം മോശമായിരുന്നതുകൊണ്ട്‌ ഇടയ്ക്ക്‌ മധുരവരെയാക്കിയിരുന്നു കറക്കം പിന്നെ കേട്ടു പൊള്ളാച്ചിവരെയാക്കിയെന്നും&lt;br /&gt;&lt;div align="center"&gt;        " കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ"&lt;/div&gt;                                                       നല്ല ആള്‍ക്കാരായിരുന്നു. നാഗൂര്‍പിള്ളയും മധുരനായ്ക്കനും അവരുമായിട്ട്‌ അടുത്തിടപെട്ടിട്ടുള്ളവര്‍ക്കെല്ലാമറിയാം അവരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും വിലയും. പാലക്കാടന്‍ ഭട്ടരേയും ദൈവം വിളിച്ചു എന്നറിഞ്ഞപ്പോളാണ്‌ താമസിച്ചാണെങ്കിലും ഒന്ന് അനുസ്മരിക്കാം എന്നുകരുതിയത്‌&lt;br /&gt;     കൊല്ലത്തുനിന്ന് പുറപ്പെട്ട്‌ കൊട്ടാരക്കര പുനലൂര്‍ ആവണീശ്വരം തെന്മല ആര്യങ്കാവ്‌ ചെങ്കോട്ട വഴി വേളാങ്കണ്ണിയ്ക്ക്‌ പോയികൊണ്ടിരുന്ന നാഗൂര്‍ എക്സ്പ്രെസ്സും, മധുരയ്ക്ക്‌ പോയികൊണ്ടിരുന്ന ഫാസ്റ്റ്‌ പാസെഞ്ചറും&lt;br /&gt;&lt;div align="center"&gt;" ഇന്നലെയോളമെന്തെന്നറിഞ്ഞീലാ&lt;/div&gt;&lt;div align="center"&gt;ഇനിനാളേയുമെന്തെന്നറിവീലാ&lt;/div&gt;&lt;div align="center"&gt;ഇന്നീക്കണ്ട വണ്ടിക്കു വിനാശവും&lt;/div&gt;&lt;div align="center"&gt; ഇന്നനേരമെന്നേതുമറിഞ്ഞീലാ" &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-7788230196134382094?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/7788230196134382094/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=7788230196134382094' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7788230196134382094'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/7788230196134382094'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/12/blog-post.html' title='അനുസ്മരണം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-6712746428526077875</id><published>2008-11-27T21:16:00.000-08:00</published><updated>2008-11-28T01:48:31.899-08:00</updated><title type='text'>സഞ്ചാരസാഹിത്യം ഒന്നാം തവണ</title><content type='html'>വിളിവന്ന കാലം മലയാളിക്ക്‌ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തുലോം കമ്മിയായിരുന്നു. മൈസൂര്‍, ബാംഗ്ലൂര്‍ ഊട്ടി അല്ലെങ്കില്‍ മധുരയിലും പഴനിയിലും ചെയ്തുകൂട്ടുന്ന പാപങ്ങള്‍ കൊടൈകനാല്‍ തടാകത്തിനുചുറ്റും വട്ടം ചുറ്റിക്കളയും . ഓഫ്‌ സീസണിലായിരുന്നു ചുറ്റിക്കളി കൂടുതല്‍ . വഴിപാടിനുള്ള തുക കമ്മി മതിയായിരുന്നേ.അക്കാലം മലചവിട്ടാന്‍ പോയിരുന്ന മലയാളികളും കമ്മിയായിരുന്നു. ഭാഗ്യത്തിനെങ്ങാനും മലചവിട്ടിക്കേറാന്‍ പറ്റിയാല്‍ ആ ഭാഗ്യം കൊണ്ടുതന്നെ തിരിച്ചിറങ്ങി പത്ത്‌ പുത്തന്‍ ചെലവാക്കി സഞ്ചാരസാഹിത്യം പടച്ച്‌ പേരും പണവും ഉണ്ടാക്കിയിരുന്നുമില്ല . ഒരുപ്പോക്ക്‌ പോകുന്നതിന്‌ കാശിക്ക്‌ പോകുക എന്നുതന്നെയാണ്‌ അന്നും പറഞ്ഞിരുന്നത്‌.&lt;br /&gt;&lt;br /&gt;                          എന്നിട്ടും പ്രകൃതിയുടെ വിളിവന്നു. വിളിക്ക്‌ പ്രത്യേകിച്ച്‌ ഹേതുവൊന്നും കണ്ടതുമില്ല അനുശ്ശന്‍ കാക്കനാടന്റെ പുസ്തകം പലതവണ വായിച്ച്‌ രോമാഞ്ചക്കുപ്പായമീറനാക്കിയതും പിന്നീടാണ്‌. ചെഞ്ചമ്മേ എന്നുവെച്ചാല്‍ നല്ലവണ്ണം വായിച്ച്‌ എന്നുതന്നെ. ലോകസഞ്ചാരിയുടെ&lt;br /&gt;           " മട്ടാഞ്ചേരിയില്‍ ചെന്നിറങ്ങിയപ്പോള്‍തന്നേ ആദ്യം കണ്ട പബ്ബില്‍ക്കയറി കോര്‍ബെറ്റിനൊപ്പം ബീരുകുടിച്ചു. മേനക ഛട്ടിയിലെത്തിയപ്പോള്‍ കനത്തമഴ ഓടി വിക്രംസിംഗ്‌ നേഗിയുടെ ചായക്കടയില്‍ കയറി തണുപ്പുസഹിക്കാന്‍ മേലാതെ കൂടെയുണ്ടായിരുന്ന റാവൂബഹാദൂര്‍ അടുപ്പിനകത്തേയ്ക്കുകയറി പിന്നെ ഇറങ്ങിവന്നില്ല ചായകുടിച്ചു പുറത്തേക്കിറങ്ങി ചായക്ക്‌ ഒരണ ചാ യയ്കൊക്കെ ഇപ്പോള്‍ എന്താ വില "&lt;br /&gt;&lt;br /&gt;&lt;div align="center"&gt;എന്ന മട്ട്‌ ഉള്ള വിളികൂടി കളയുകയും ചെയ്യും എന്നിട്ടും വിളി വന്നു വിളി കലശലായപ്പോള്‍ ഓടി രഘുവിന്റെ അടുത്തുചെന്നു&lt;br /&gt;&lt;br /&gt;" എന്റെ, രഘുവേ, വിളിവന്നിട്ട്‌ ഒരു രക്ഷേമില്ല, വിട്ടാലോ?&lt;br /&gt;&lt;br /&gt;" വിളിവന്നല്ലോ, പിന്‍ വിളി വിളിക്കാന്‍ ആരുമില്ലതാനും. എന്നാല്‍ വിട്ടേയ്ക്കാം" അവന്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;           നല്ലദിവസം നോക്കി രാഹുകാലവും നോക്കി ബാങ്കിന്റെ പടികള്‍ ചവിട്ടിക്കയറി പ്രസന്നകുമാറിന്റെ മുന്നില്‍ചെന്ന് താണുവണങ്ങി നൂറ്റൊന്നുരൂപയും വെറ്റിലയും പാക്കും ദക്ഷിണ കൊടുത്തിട്ട്‌ പറഞ്ഞു&lt;br /&gt;&lt;br /&gt;" മല ചവിട്ടിയാല്‍ കൊള്ളാമെന്നുണ്ട്‌ ഉപദേശങ്ങള്‍ തന്ന് അനുഗ്രഹിക്കണം കെട്ട്‌ ഒന്ന് മുറുക്കിത്തരണം "&lt;br /&gt;&lt;br /&gt;ഉപദേശങ്ങള്‍ തരുന്നതിനിടയില്‍ പെരിയസ്വാമി പറഞ്ഞു " അവിടെ നല്ല തണുപ്പാണ്‌ ഐസ്‌ അന്വേഷിച്ച്‌ വേറെങ്ങും പോകണ്ട"&lt;br /&gt;&lt;br /&gt;കെട്ടും മുറുക്കി റോഡിലെത്തിയപ്പോളാണ്‌ രഘു പറഞ്ഞത്‌ " ബ്ലയിസിനും വിളിവന്നോന്നൊരു ശങ്കയുണ്ട്‌&lt;br /&gt;ശങ്കതീര്‍ത്ത്‌ വിട്ടേക്കൂ&lt;br /&gt;, വില പിന്നെ തരാമെടാ"&lt;br /&gt;&lt;br /&gt;( ബ്ലയിസ്‌ ഡയറിയില്‍ ഇങ്ങിനെ എഴുതി)&lt;br /&gt;&lt;br /&gt;മല കയറാനുള്ള വിളിവന്ന ഉടനെ കെട്ടുമുറുക്കാനിരുന്നു. അപ്പോളാണ്‌ ഫോണടിച്ചത്‌. നാശം എന്നുപറഞ്ഞുകൊണ്ട്‌ പോയി ഫോണെടുത്തു മറുതലയ്ക്കല്‍നിന്ന് വാര്യര്‍ പറഞ്ഞു.&lt;/div&gt;&lt;div align="center"&gt; " അവിടെ നല്ല തണുപ്പാണ്‌ ചൂട്‌ വെള്ളം കുടിക്കേണ്ടിവരും ഐസെടുക്കണ്ട ആന്ധ്രയില്‍കടക്കുമ്പോള്‍ ഉരുകും" &lt;/div&gt;&lt;div align="center"&gt;ഫോണ്‍ വെച്ച്‌ തിരിഞ്ഞപ്പോളാണ്‌ തൊഴുത്തില്‍ നില്‍ക്കുന്ന കുതിരകള്‍ക്ക്‌ കൊടുക്കാന്‍ കരുതിവെച്ചിരുന്ന റമ്മിനേക്കുറിച്ചോര്‍ത്തത്‌ കയ്യോടെ മൂന്ന് സ്പടികകുപ ്പികള്‍ കെട്ടിലിറക്കിവെച്ചു. കെട്ടുമുറുക്കി പിന്തിരിഞ്ഞുനോക്കാതെ പാതയിലേയ്ക്കിറങ്ങിയപ്പോള്‍ നല്ല ഒരു ശകുനം നെരേമുന്നില്‍ വന്ന് ചോദിച്ചു&lt;br /&gt;&lt;br /&gt;" അല്ല മോനേ ഇതെന്നാ കാശിക്കോ വല്ലോം പോവ്വാണോ?"&lt;br /&gt;&lt;br /&gt;നല്ലശകുനം കണ്ട സന്തോഷത്തില്‍ പത്തുരൂപ അവര്‍ക്കുകൊടുത്തിട്ട്‌ ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠത്തിലെ ഒരുവാചകം പറഞ്ഞു&lt;br /&gt;&lt;br /&gt;" ഭാരതത്തിന്റെ വടക്കേ അതിരിലെ കയ്യാല മഞ്ഞുമൂടിയ ഒരു പര്‍വതമാകുന്ന ു"&lt;br /&gt;&lt;br /&gt;" ഗംഗയാറൊഴുകുന്ന&lt;br /&gt;നാട്ടിലേക്കിന്നൊരു&lt;br /&gt;കെന്തര്‍വന്‍&lt;br /&gt;പുറപ്പെട്ടു പോണൂ&lt;br /&gt;ഇന്നൊരു കെന്തര്‍വന്‍&lt;br /&gt;ഒരുമ്പെട്ടു പോണൂ"&lt;br /&gt;&lt;br /&gt;     ശകുനം പുറകില്‍നിന്ന് ഫിലിമീഗീത്‌ പാടിയതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വ ലിച്ചുനടന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വലതുകാല്‍ കുത്തി കുത്തിയില്ല എന്നായപ്പോള്‍ മൈക്കില്‍കൂടി ഒരു സ്ത്രീ ശബ്ദം അലറി&lt;br /&gt;&lt;br /&gt;" യാത്രക്കാരുടെ ശ്രദ്ധക്ക്‌ തലസ്ഥാനത്തുനിന്ന് തലസ്ഥാനം വരെ പോകുന്ന 2625 ആം നമ്പര്‍ കേരളാ എക്സ്പ്രസ്സ്‌ ഇതാ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലേയ്ക്ക്‌ പ്രവേശിച്ചുകൊണ്ടിരിക്കുന്നു"&lt;br /&gt;&lt;br /&gt;അപ്പോള്‍ ഭാണ്ഡക്കെട്ടുമായി അടുത്തുവന്ന് വാര്യര്‍ പറഞ്ഞു&lt;/div&gt;&lt;div align="center"&gt; " അങ്ങിനെ ഒരു യാത്ര തുടങ്ങുകയാണ്‌ അല്ലേ സ്വാമീ&lt;br /&gt;&lt;br /&gt;അസ്ത്യുത്തരസ്യാം ദിശിദേവതാത്മാ&lt;br /&gt;ഹിമാലയോ നാമാ നഗാധിരാജാ:&lt;br /&gt;പൂര്‍വ്വാപരൗ വാരിനിധീവഗാഹ്യ&lt;br /&gt;സ്ഥിത: പ്രിഥീവ്യാ ഇവ മാനദണ്ഡാ"&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: center"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_CvDIsu4uMzg/SS9_moGfVyI/AAAAAAAAAMI/S8RO5qUX_lA/s1600-h/00070032+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5273573990250534690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: pointer; HEIGHT: 212px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_CvDIsu4uMzg/SS9_moGfVyI/AAAAAAAAAMI/S8RO5qUX_lA/s320/00070032+copy.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;div align="center"&gt;&lt;br /&gt;അനുബന്ധം&lt;br /&gt;&lt;br /&gt;&lt;br /&gt;        കയ്യെഴുത്തുകള്‍പ്രിറ്റ്‌ വായിച്ചിട്ട്‌ അവള്‍ പറഞ്ഞു &lt;/div&gt;&lt;div align="center"&gt;" മൂന്ന് അശുഭമാകുന്നു. വിളിവന്നകാലം സാഹിത്യത്തില്‍ തമാശക്കാരുണ്ടായിരുന്നല്ലോ കണ്ണുവെയ്ക്കാതിരിക്കാനെങ്കിലും ഒരു നാലാമന്‍ വേണ്ടേ ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാമതായിട്ടൊ, നാലാംവേദക്കാരനായിട്ടൊ എങ്കിലും ഒരാള്‍"&lt;br /&gt;&lt;br /&gt;അപ്പോള്‍ വെളുക്കെ ചിരിച്ചുകൊണ്ട്‌ സഞ്ചാരസാഹിത്യത്തിലേക്ക്‌ അവന്‍ കടന്നുവന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-6712746428526077875?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/6712746428526077875/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=6712746428526077875' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/6712746428526077875'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/6712746428526077875'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/11/blog-post_27.html' title='സഞ്ചാരസാഹിത്യം ഒന്നാം തവണ'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_CvDIsu4uMzg/SS9_moGfVyI/AAAAAAAAAMI/S8RO5qUX_lA/s72-c/00070032+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-3701914803767230700</id><published>2008-11-06T22:20:00.000-08:00</published><updated>2008-11-06T22:26:40.570-08:00</updated><title type='text'>വരുമോരോ ദശ</title><content type='html'>അങ്ങിനെയിരിക്കെ ഒരുനാള്‍ ഭാഷയില്‍ ഒരു ഈ മെയില്‍  വന്നു.&lt;br /&gt;&lt;br /&gt;                  " ഭഗവാനേ, ആന കറുത്തിട്ടാണല്ലോ, അവിടുന്നാണെങ്കില്‍ കാര്‍വര്‍ണ്ണനും,  ആമ അവിടത്തേ അവതാരവുമാണല്ലോ. അനുഗ്രഹിക്കണം അവിടുന്ന്  മാത്രമാണൊരാശ്രയം"&lt;br /&gt;&lt;br /&gt;                        മെയില്‍ വായിച്ചുകഴിഞ്ഞയുടനെ പൂന്താനംതിരുമേനിയെ  അടുത്തുവിളിച്ച്‌&lt;br /&gt;&lt;br /&gt;                                                "  എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും&lt;br /&gt;                                                            മണ്ടിമണ്ടിക്കരേറുന്നു മോഹവും"&lt;br /&gt;&lt;br /&gt;എന്ന്  മറുമെയില്‍ അയയ്ക്കാന്‍ കല്‍പ്പിച്ചു&lt;br /&gt;&lt;br /&gt;                                                                            1&lt;br /&gt;&lt;br /&gt;                                      ചാരുകസേരയില്‍ അനന്തശായിയായി  കിടക്കുകയായിരുന്നു.അപ്പോള്‍ കാല്‍ക്കല്‍ ഇരുന്നുകൊണ്ട്‌ ദേവി ചോദിച്ചു&lt;br /&gt;&lt;br /&gt;"  നാഥാ, അവിടുത്തേ, ആന ചങ്ങല പൊട്ടിച്ച്‌ ബ്ലോഗ്ഗില്‍ കയറിയിട്ട്‌ ഒരുവര്‍ഷം  തികഞ്ഞില്ലേ, ആഘോഷം വേണ്ടേ?"&lt;br /&gt;&lt;br /&gt;                       അപ്പോള്‍ അടുത്തുകിടന്ന അന്നേദിവസത്തെ  പത്രത്തില്‍നിന്ന് കുറച്ച്‌ വെണ്ടയ്ക്ക എടുത്ത്‌ ദേവിക്കുകൊടുത്തു വെണ്ടയ്ക്ക  കൈപ്പറ്റികൊണ്ട്‌ ദേവി പറഞ്ഞു " വെണ്ടയ്ക്ക തന്നത്‌ നന്നായി, പച്ചക്കറികള്‍ക്കൊക്കെ  ഇപ്പോള്‍ എന്താ വില" തുടര്‍ന്ന്ദേവി വെണ്ടയ്ക്ക നിരത്തിവായിച്ചു&lt;br /&gt;&lt;br /&gt;                 " ലോക്കല്‍  പോലീസില്‍ പോലും ഒരു കറുത്തവന്‍ ഇല്ലെന്നിരിക്കെ , ലോക പോലീസില്‍ ഒരു കറുത്ത എസ്സൈ  പിറന്നിരിക്കുന്നു "&lt;br /&gt;&lt;br /&gt;                     പത്രം മടക്കിവെച്ച്‌, ഭക്ത്യാദരപൂര്‍വ്വം കണ്ണുകള്‍  അടച്ച്‌ ദേവി പറഞ്ഞു " ഭഗവാനേ, അവിടുത്തേ ലീലാവിലാസാങ്ങള്‍ ആര്‍ക്കാണ്‌  ഗ്രഹിക്കാന്‍ കഴിയുന്നത്‌ "&lt;br /&gt;&lt;br /&gt;                                       ഉടന്‍ തന്നെ പൂന്താനം തിരുമേനിയേ  വിളിച്ചുവരുത്തി&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;" രണ്ടുനാലുദിനം കൊണ്ടൊരുത്തനേ&lt;br /&gt;തണ്ടിലേറ്റി നടത്തുന്നതും  ഭവാന്‍"&lt;br /&gt;&lt;/div&gt;&lt;br /&gt;                     എന്ന് ഓലയിലാക്കാന്‍ കല്‍പിച്ചു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-3701914803767230700?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/3701914803767230700/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=3701914803767230700' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3701914803767230700'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/3701914803767230700'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/11/blog-post.html' title='വരുമോരോ ദശ'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-2001518676888838219</id><published>2008-10-27T03:09:00.000-07:00</published><updated>2008-10-27T03:55:07.321-07:00</updated><title type='text'>മറുനാട്ടിലൊരു മലയാളി ഒരു കഥൈ</title><content type='html'>&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മറുനാട്ടിലൊരു മലയാളി ഒരു കഥൈ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         സാധനങ്ങളെല്ലാം ബാഗിലാക്കി എന്ന് ഒന്നൂടെ ഉറപ്പുവരുത്തി. ഡൊമിനിക്‌ ജോര്‍ജ്‌ ( യഥാര്‍ത്ഥ പേരല്ല, യഥാര്‍ത്ഥനാമം വേറേതോ ജോര്‍ജ്‌ എന്നാണ്‌). പാന്റില്‍ കയറി, ഷര്‍ട്ടിട്ടു. കപ്ബോര്‍ഡ്‌ തുറന്നു. മൂലയിലിരുന്ന കുപ്പി വലിച്ചെടുത്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" വണ്‍ ഫോര്‍ ദ റോഡ്‌ " എന്ന് മന്ത്രം ജപിച്ച്‌, കുപ്പി സ്റ്റീല്‍ഗ്ലാസ്സിലേക്കു കമത്തി. വണ്‍ എന്നുപറഞ്ഞെങ്കിലും ത്രീയായിരുന്നു ലാര്‍ജ്‌ . നീറ്റടിക്കുന്ന ശീലമില്ലാതിരുന്നതുകൊണ്ട്‌ വാഷ്ബേസിനിലെ ടാപ്‌ തുറന്ന് കുറച്ചുവെള്ളവും തളിച്ചു. ഗ്ലാസ്സുയര്‍ത്തി, കണ്ണാടിയിലെ പ്രതിരൂപത്തിനോട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ചിയേഴ്സ്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒറ്റ വലി&lt;/div&gt;&lt;div&gt;ഗ്ലാസ്സുകാലി&lt;/div&gt;&lt;div&gt;  പ്രയോഗം അന്ത്യാക്ഷരപ്രാസമാണല്ലോ എന്നോര്‍ത്തു. വാച്ചില്‍ നോക്കി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഓ, ടെന്‍ റ്റു മിഡ്‌ നൈറ്റ്‌"&lt;/div&gt;&lt;div&gt;      ബാഗെടുത്ത്‌ തോളിലിട്ടു. മുറിപൂട്ടിയിറങ്ങി. റിസപ്ഷന്‍ ഡെസ്ക്കില്‍ തലവെച്ചുറങ്ങുന്നവനെ കുലുക്കിയുണര്‍ത്തി. താക്കോല്‍ കയ്യില്‍ വെച്ചുകൊടുത്തു. പത്തുരൂപയും.അപ്പോള്‍ ഉള്ളില്‍കിടന്ന ലാര്‍ജ്‌ അവനോട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;." സയനോരാ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഏ, എന്താ ?" കണ്ണുതിരുമ്മി വാ പൊളിച്ചുകൊണ്ടവന്‍ ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ദാസ്‌ വിദാനിയാ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      കുമളിയിലെ തണുപ്പിലേയ്ക്ക്‌ ഇറങ്ങി. വലത്തുനിന്ന് ഒരുലോറി നാല്‍ക്കാലികള്‍ താഴേയ്ക്കുരുണ്ടുപോയി. ലക്ഷണപ്രകാരം വലതാണ്‌ തമിഴ്‌നാട്‌ എന്നുകണ്ട്‌ ഉറയ്ക്കാത്ത ചുവടുകള്‍ അങ്ങോട്ടുവെച്ചു. പെട്ടെന്ന് ഒരു കയറിന്റെ തുമ്പില്‍ ആകാശത്തുനിന്ന് തൂങ്ങിയിറങ്ങി ചെക്ക്‌ പോസ്റ്റിന്റെ മുളംതണ്ട്‌ പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നിങ്ങള്‍ കേരളത്തില്‍നിന്ന് രക്ഷപെടുകയാണ്‌, തമിള്‍നാട്ടിലേയ്ക്കു സ്വാഗതം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       ഒരു ലോറി നാല്‍ക്കാലികള്‍ കൂടെ പോസ്റ്റിനടുത്ത്‌ വന്നുനിന്നു. മുളംതണ്ട്‌ വീണ്ടും പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നാല്‍ക്കാലികള്‍ മാത്രമേ കേരളത്തിലേക്ക്‌ കടക്കൂ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      രണ്ടുകാലേ ഉള്ളൂ എന്നുറപ്പിച്ച്‌ അതില്‍ വലത്തുകാലേതെന്നുറപ്പിച്ച്‌ മുളംതണ്ടിനടിയില്‍കൂടി വലതുകാല്‍ തമിള്‍നാട്ടിലേയ്ക്ക്‌ നീട്ടിവെച്ചു അപ്പോള്‍ എവിടെനിന്നോ അശരീരി മുഴങ്ങി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നമ്മുടെ കഥയുടെ പേര്‌ മറുനാട്ടിലൊരു മലയാളി"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എവിടെയോ, ആരോ സിമ്പലടിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                      1&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;             വിന്‍ഡോഗ്ലാസ്സില്‍ തല ചാരി ഒന്നു കണ്ണടച്ചപ്പോള്‍ കണ്ടക്ടര്‍ അടുത്തുചെന്ന് തോളില്‍ തട്ടി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ശീട്ടെട്‌ സാര്‍"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അമ്പതുരൂപയുടെ രണ്ട്‌ നോട്ടെടുത്ത്‌ വീശിയിട്ട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഒരു മധുരൈ കൊട്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒന്നും മിണ്ടാതെ കണ്ടക്ടര്‍ ഒരമ്പതുതിരിച്ച്‌ കൊടുത്തപ്പോള്‍ ഒരുസംശയം " അകത്തുകിടക്കുന്ന ലാര്‍ജ്‌ സ്ഥലം വല്ലോം മാറിപറഞ്ഞോ ?" നാക്കിനു സ്പുടത വരുത്തി ഒന്നുകൂടെ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" അണ്ണാ, ഒരു മധുര കൊട്‌" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒന്നു സൂക്ഷിച്ചുനോക്കി, ഒരു ശീട്ട്‌ കീറി കയ്യില്‍ കോടുത്തിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" കേരളാവാ ? സാര്‍, ഇങ്കെ ബസ്ചാര്‍ജ്‌ റൊമ്പ കമ്മി. മട്ടുമല്ലൈ, പേശും പടം ഫ്രീ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൂന്നു രൂപ കൂടി കയ്യില്‍ വെച്ചുകൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ തിരിഞ്ഞ്‌ ഡ്രൈവറോട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" അടൈ തമ്പിദുരൈ, ഇന്ത സാറ്‌ക്കാകെ ഫിലിം പോട്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പെട്ടെന്ന് കൊട്ടകയ്കകത്ത്‌ ലൈറ്റുകളണഞ്ഞു. ആ ഇരുട്ടിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന ശബ്ദത്തില്‍ ഓംകാരനാദമുയര്‍ന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                           " ഓം &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;                                                "അരുണാചലേശായ നമഹ:&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         ഞെട്ടലില്‍നിന്നുണര്‍ന്നപ്പോള്‍ സ്റ്റെയില്മന്നന്‍ ഡാന്‍സുകാരുടെ കൂട്ടത്തില്‍നിന്ന് സ്ക്രീനിന്റെ മുന്നിലേയ്ക്ക്‌ വന്ന് ഡൊമിനിക്കിനോട്‌ പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;" അതാണ്ഡാ, ഇതാണ്ഡാ&lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;അരുണാചലം ഞാന്താണ്ഡാ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      പിന്നെ രണ്ടുമൂന്ന് വരീം കൂടെ പേശീട്ട്‌ മന്നന്‍ ചുവടുവെച്ച്‌ ഗ്രൂപ്പ്‌ ഡാന്‍സിനു പോയി. കണ്ടക്ടര്‍ അടുത്ത്‌ ചെന്ന് ഡൊമിനിക്കിന്റെ ചെവിയില്‍ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       " നേരമേ അവര്‌ വന്ത്‌ കണ്ടക്ടര്‍ , നാന്‍ ഇപ്പോവും കണ്ടക്ടര്‍ . അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      അപ്പോളാണ്‌ കണ്ടക്ടര്‍ ഡൊമിനിക്കിന്റെ ബാഗുകണ്ടത്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" സാര്‍, ചിന്ന സാമാനം പെരിയ സുഖം തെരിയാതാ? "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       ചുരമിറങ്ങി കമ്പം ലാക്കാക്കി ഒടാന്‍ തുടങ്ങിയപ്പോള്‍ തൂക്കത്തിലായി കമ്പം. കണ്ണടച്ചപ്പോള്‍ കാസറ്റ്‌ ഓട്ടോറീവൈന്‍ഡായി പുനലൂരുനിന്ന് ആര്യങ്കാവുവരെ . ആന കുഴികളൊഴിവാക്കിയപ്പോള്‍ തവളയുടെ ചാട്ടമായുരുന്നു പിന്നെ . അടുത്തിരുന്നയാള്‍ തോളില്‍തട്ടി കാസറ്റ്‌ ഓഫാക്കീട്ടു പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഇങ്കെ, റോഡ്‌ ഔവളവും റൊമ്പ അളകായിരിക്കേന്‍ സാര്‍. കേരളവിലേ മാതിരി കുണ്ട്‌, കുളി ഏതും കെടയാത്‌ പളത്തില്‍ കത്തി ഏറ്റണമാതിരി ബസ്സ്‌ സ്മൂത്തായി പോയിടും സാര്‍ നീങ്ക തൂങ്ക്‌ സാര്‍" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കണ്ണുകള്‍ വീണ്ടും അടച്ചപ്പോള്‍ മന്നന്‍&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;" അതെന്താ? ഇതെന്താ: &lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;സര്‍ക്കാര്‍ വളി ഇതാണ്ഡാ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;    എന്നു പാടുന്നതുപോലെ തോന്നി എത്ര നേരം മയങ്ങി എന്നറിയില്ല . ഇടക്കൊന്നു കണ്ണുതുറന്നപ്പോള്‍ മന്നന്‍ ചെമ്പുവള ഇട്ട കയ്യുയര്‍ത്തി ആകാശത്തിലൊന്നു കറക്കി തലമുടിയിലൊന്നു തട്ടി ഡൊമിനിക്കിനോട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;" ആണ്ടവന്‍ നിനപ്പേന്‍അരുണാചലം മുടിപ്പേന്‍"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;2 &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" സാര്‍, മധുരൈ ആച്ച്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       അടുത്തിരുന്നയാള്‍ കുലുക്കി വിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. ബസ്സില്‍നിന്നിറങ്ങി. കണ്ടക്ടര്‍ അടുത്തുചെന്ന് ചോദിച്ചു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" സാര്‍, ജേര്‍ണി എപ്പടി ?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" അണ്ണാ, രാമേശ്വരം ബസ്‌ എങ്കെ നിന്ന് കിടയ്ക്കും?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" സാര്‍, ഇത്‌ ആറപ്പാളയം. നീങ്കള്‍ മാട്ടുത്താവണി പോങ്ക"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബസ്സ്റ്റാന്റിനു വെളിയില്‍കിടന്ന ഓട്ടോയിലേയ്ക്ക്‌ നോക്കിയപ്പോള്‍ കണ്ടക്ടര്‍ തുടര്‍ന്ന് പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നിറയെ ബസ്സിറുക്ക്‌ സാര്‍, എതുക്ക്‌ ഓട്ടോ മൂന്നുരൂപാ മട്ടും. എയര്‍ബസ്സ്ക്ക്‌ ഏള്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മാട്ടുത്താവണി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വാച്ചില്‍ നോക്കി നാലര മൊബെയിലെടുത്ത്‌ നാട്ടിലുള്ള സുഹ്രുത്ത്‌ വാര്യരെ ഒന്നു വിളിച്ചു അവന്‍ പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" സ്റ്റാന്റില്‍ കഴിപ്പിടം എന്ന് മലയാളത്തില്‍ എഴുതിവെച്ചിട്ടുണ്ടായിരിക്കും എന്നാല്‍ ഒരു രണ്ട്‌ വീശാം എന്നുകരുതി അങ്ങോട്ടു പോകണ്ട, ഒരു ചായ വീശീട്ട്‌ ബസ്സില്‍ കയറ്‌ നാലുനാലര മണിക്കൂറുണ്ട്‌ രാമേശ്വരം "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;        സ്റ്റാന്റിനു വെളിയിലിറങ്ങി ചെറിയ ചായക്കടയില്‍ കുറിയിട്ട പിത്തള സമോവറില്‍ പത്തിന്റെ തുട്ടുകള്‍ ഇളകുന്ന ശബ്ദം . ഉഴുന്നുവടയില്‍ നിന്ന് ആവി പൊങ്ങുന്നു. ഒരു ചൂടുചായ രണ്ട്‌ വട . പത്തുരൂപ കൊടുത്തിട്ട്‌ തിരിഞ്ഞപ്പോള്‍ കടക്കാരന്‍ വിളിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" കേരളാവാ? സാര്‍ ഇങ്കെ വിലയെല്ലാം റൊമ്പ കമ്മി"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തുട്ടുകള്‍ എണ്ണിനോക്കി . മൂന്നുരൂപാ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രാമേശ്വരത്തോട്ടുള്ള പോയിന്റ്‌ റ്റു പോയിന്റ്‌ ബസ്സില്‍ കയറിയിരുന്നപ്പോള്‍, മക്കള്‍തിലകം ഏതോ മിസ്സിന്റെ പുറകേനടന്ന് പാടുകയാണ്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;" ഹലോ മിസ്‌, ഹലോ മിസ്‌&lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;നീ എങ്കെ പോറിങ്കെ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ശീട്ടുതരാന്‍ അടുത്തുവന്ന കണ്ടക്ടറോട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നാന്‍ രാമേശ്വരം പോറിങ്കെ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അമ്പതുരൂപാ മേടിച്ച്‌ ശീട്ട്‌ കീറികൊടുത്തിട്ട്‌ ചിരിച്ചുകൊണ്ട്‌ കണ്ടക്ടര്‍ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" സാര്‍, ഇങ്കെ ഫെയര്‍ റൊമ്പ കമ്മി"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;3&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അലര്‍ച്ച കേട്ടാണുണര്‍ന്നത്‌. അടുത്തിരുന്നയാള്‍ എത്തിവലിഞ്ഞ്‌ പുറത്തേയ്ക്ക്‌ നോക്കിയിട്ട്‌ ഉറക്കെ ആത്മഗതം നടത്തി &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നഞ്ച്‌ എതുക്ക്‌ നാന്നാഴി" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നോക്കി. മൈക്കും കൊടിയും വെച്ചുകെട്ടിയ സൈക്കിള്‍ ഉന്തികൊണ്ട്‌ ഒരാള്‍ അലറുകയാണ്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ആര്‍പ്പാട്ടം ആര്‍പ്പാട്ടം കമ്മ്യൂണിസ്റ്റു കച്ചി ആര്‍പ്പാട്ടം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;   മാനാമധുരൈ , അടുത്തിരുന്നയാള്‍ പറഞ്ഞു. വണ്ടി പളത്തില്‍ കത്തി ഏറ്റണമാതിരി സ്മൂത്തായി പോകുകയാണ്‌ ദൂരം പിന്നിടുമ്പോള്‍ കണ്ണുകള്‍ തുറന്നുവെച്ച്‌ പുറത്തേ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. ഏക്കറുകണക്കിന്‌ തെങ്ങിന്തോപ്പുകള്‍ അതും കടന്ന് വണ്ടിയോടിയപ്പോള്‍ വാഴത്തോപ്പുകള്‍ . കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നപ്പോള്‍ അടുത്തിരുന്നയാള്‍ തോളില്‍തട്ടി പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" തെന്നൈ, വാഴൈ ഇതെല്ലാമേ നീങ്കടെ ഊരിലിറുക്കാ?'&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;    പച്ചനിറം വാരിപുതച്ച്‌ പരന്നുകിടക്കുന്ന വയലുകളൂടായപ്പോള്‍ കണ്ണടച്ചിരുട്ടാക്കി . അപകര്‍ഷതാബോധമാണോ, നിസ്സഹായവസ്ഥയാണോ ഉറക്കിയതെന്നറിഞ്ഞില്ല&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;        4 ഡൊമിനിക്‌ ജോര്‍ജിന്റെ ഡയറിയില്‍ നിന്ന് ഞായര്‍ 26/10/2008&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       രാമേശ്വരംകോവിലിനുപക്കത്തില്‍ മുറിയെടുത്തു. കഴിപ്പിടത്തില്‍ ഇരിക്കുന്നതിനിടയില്‍ ചിന്തിച്ചു." റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരനേപ്പോലേ , ചേരയേ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തിന്നണം" കുളിച്ചു. ഏറ്റവും വൃത്തികെട്ട വേഷം ധരിച്ചു. പുറത്തേക്കിറങ്ങി. കോവിലില്‍ച്ചെന്ന് അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമുണ്ടോ എന്നുനോക്കി. ഒരു ബോര്‍ഡും മനസ്സിലാകാത്തതുകൊണ്ട്‌ ഉദ്ധാരണ,പുനരുദ്ധാരണത്തിന്‌ ഓലകൊണ്ട്‌ മൂടിയിട്ടിരിക്കുന്ന കിഴക്കേ ഗോപുരത്തിനുകീഴേകൂടെ അകത്തുകയറി. ഏറ്റവും വലിയ വരാന്തയില്‍കൂടിനടക്കുമ്പോളാണ്‌ കുളിതെറ്റിക്കണ്ട എന്നുചിന്തിച്ചത്‌. വിശേഷാല്‍ ശീട്ടെടുത്ത്‌ തൊട്ടിയും കയറുമായി നടക്കുന്നവന്റെ പുറകേനടന്നു. തീര്‍ത്ഥം നമ്പ്ര വണ്‍, തീര്‍ത്ഥം നമ്പ്ര റ്റൂ, ഇരുപത്തൊന്നുംകഴിഞ്ഞ്‌ ആകാശഗംഗയിലും നനഞ്ഞ്‌ റോഡിലേക്കിറങ്ങി. രാമര്‍പാദം വരെ ഒന്നുപോയി. മുകളില്‍കയറി കണ്ണിനുമുകളില്‍ കൈവെച്ച്‌ ദിശനോക്കി രാമര്‍ പാലം പണിഞ്ഞതെവിടെയെന്നുകണ്ട്‌ മൂന്നാം നമ്പ്ര വണ്ടി പിടിച്ചു. വണ്ടിയില്‍ നിറയെ കുട്ടകളും വട്ടികളും കോഴികളും മാടുകളും പിന്നെ കുളിച്ചുവൃത്തിയാകാത്ത പാണ്ടികളുമായിരുന്നു. മൂക്കടഞ്ഞിരുന്നതുകൊണ്ട്‌ മീനിന്റെ മണം ഒന്നുംതന്നെ കിട്ടിയില്ല. കണ്ടക്ടര്‍ അഞ്ചുരൂപയുടെ ശീട്ട്‌ തന്നപ്പോള്‍ അടുത്തിരുന്ന നീറ്റായി വൃത്തികെട്ട വേഷം ധരിച്ചിരുന്നയാളോട്‌ ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" അണ്ണാ, ധനുഷ്കോടി എത്ര ദൂരമിറുക്ക്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" എറൗണ്ട്‌ സെവന്റീന്‍ കിലോമീറ്റേഴ്സ്‌, ദ ലാസ്റ്റ്‌ ബസ്‌ പോയിന്റ്‌ അനദര്‍ എയിറ്റ്‌ റ്റു ദ ടിപ്‌" ടിയാന്‍ മണിമണി പോലെ ഇംഗ്ലീഷില്‍ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പതിനേഴുകിലോമീറ്ററിന്‌ അഞ്ച്‌ രൂപയേ ഉള്ളോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചപ്പോള്‍ ടിയാന്‍ വീണ്ടും പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഹിയര്‍ ട്രാവല്ലിംഗ്‌ ഈസ്‌ വെരി ചീപ്പ്പ്‌ ദാന്‍ കേരളാ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഇതാ ഉങ്കളുടെ ഊര്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" ഓഹ്‌ നോ ഐ ബിലോങ്ങ്സ്‌ റ്റു ദ അദര്‍ സൈഡ്‌ ഓഫ്‌ രാമര്‍ ബ്രിഡ്ജ്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ധനുഷ്കോടി. ബസ്സിറങ്ങി. മുക്കുവരുടെ ഓലക്കുടിലുകള്‍, ചെറിയ ചായക്കടകള്‍ , കരയിലേയ്ക്ക്‌ കയറുന്ന തിരമാലകള്‍. വണ്ടിക്കാരന്‍ അടുത്തുവന്ന് ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" പോകലാമ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പുതയുന്ന മണലില്‍കൂടി അങ്ങേയറ്റത്തേയ്ക്ക്‌ കൂടെയുണ്ടായിരുന്ന മലയാളിഫാമിലി പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" തെളിമയുണ്ടെങ്കില്‍ അറ്റത്തുചെന്നാല്‍ ലങ്ക കാണാം പിന്നെ വാലുചുരുട്ടി ചാടിയാല്‍മതി."&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      തിരിച്ചുവരുന്ന വഴിയില്‍ കടലാക്രമണത്തിന്റെ ബാക്കിപത്രം തകര്‍ന്നപള്ളി, റെയിവേസ്റ്റേഷന്‍ . വീണ്ടും ധനുഷ്കോടിയിലെത്തിയപ്പോള്‍ സൂര്യന്‍ താഴാന്‍ കാത്തുനില്‍ക്കുകയായിരുന്നു അമൂല്‍സ്പ്രേ ഇട്ട ഒരുചായ ഒരുമുറുക്ക്‌ . തിരിച്ച്‌ കോവില്‍പക്കത്തെത്തിയപ്പോള്‍ സന്ധ്യാ ലോഡ്ജിനു താഴെ തട്ടുകടയില്‍ ഇഡലിക്ക്‌ ആവിപറക്കുന്നു. എട്ടിഡലി, രണ്ടുവടൈ, പതിനഞ്ച്‌ രൂപൈ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;5 കഥൈ തുടരുകയാണ്‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      കിഴക്കേഗോപുരത്തിനു താഴെ കുത്തിയിരിക്കുകയായിരുന്നു. പെണ്‍കുട്ടി കോവിലില്‍ തൊഴുത്‌ സൈക്കിളിന്റെ അടുത്തോട്ട്‌ നീങ്ങുന്നതിനിടയിലണ്‌ വേഷപ്രച്ഛന്നനേ കണ്ടത്‌ മുന്നില്‍ ചെന്ന് സൂക്ഷിച്ചുനോക്കിയിട്ട്‌ അവാള്‍ വായ്‌ തുറന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       " നീങ്കെ മലയാളിയല്ലയാ, എന്ത വേഷം പോട്ടാലും ഉങ്കളെ പാത്താല്‍ തെരിയും. നാങ്ക വന്ത്‌ തമിളര്‍ എങ്കിളുക്ക്‌ വന്ത്‌ നീറ്റ്നെസ്സ്‌ കെടയാത്‌. നാങ്കെ കുളിക്കവുമില്ലൈ. ഇന്ത സൈക്കിള്‍ പാത്താച്ചാ ? ഇത്‌ വന്ത്‌ അരശാങ്കം കൊടുത്തത്‌ ഉങ്കളുക്ക്‌ ഒരുരൂപാവുക്ക്‌ അരി വേണമാ, നാന്‍ വാങ്കിത്തരേന്‍ കേരളാവിലെ ഒരുരൂപ, പിച്ചക്കാരുകൂടെ വാങ്കുമാ? ഇങ്കവന്ത്‌ മക്കളോടെ ആട്ചി മക്കള്‍ നിനപ്പേന്‍ കരുണാനിധി മുടിപ്പേന്‍. നിധി ഇല്ലേന്നാല്‍ പറവായില്ലൈ, അമ്മ മുടിപ്പേന്‍ അങ്കയോ? കുറവന്‍ കുറത്തി വിളയാടലല്ലയാ? പോയി സത്ത്‌ തുലയുങ്ക്‌ സാര്‍"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;        പെണ്‍പേച്ച്‌ കത്തിപോലെ കേറിയപ്പോള്‍ സത്ത്‌ തുലയാന്‍ തന്നെ തീരുമാനിച്ചു. തീരത്തുചെന്നപ്പോളാണ്‌ ടി ടീ ഡീ സി യുടെ പെര്‍മിറ്റ്‌ റൂം കണ്ടത്‌ എന്നാല്‍ രണ്ടെണ്ണം അടിച്ചിട്ട്‌ ചാകാം എന്നുകരുതി. ബാര്‍മാന്‍ ലാര്‍ജിനൊപ്പം സോഡയും ചുണ്ടലും വെച്ചു. അത്‌ രണ്ടും തിരിച്ചുന്തിനീക്കിയിട്ട്‌ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" നോ താങ്ക്സ്‌ " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബാര്‍മാന്‍ പറഞ്ഞു " ഫ്രീയാക്കും സാര്‍ " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അപ്പോള്‍ ലാര്‍ജിന്റെ അളവുനാലായി സത്ത്‌ തുലയെണ്ടാ എന്നു തീരുമാനവുമെടുത്തു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;6 മടക്കയാത്ര&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       മധുരവണ്ടിയില്‍ കൗണ്ടര്‍കാന്ത്‌ അംബികയുടെ തങ്കച്ചി രാധയുടെ പുറകേ നടന്ന് പാടുകയാണ്‌ &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;" ചിന്നമണിക്കുയിലേമെല്ലേവരൂ മയിലേ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      മധുരയില്‍നിന്ന് പൊള്ളാച്ചി. പൊള്ളാച്ചിയില്‍നിന്ന് . ഇരുവശങ്ങളും കാറ്റാടിയന്ത്രങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഏക്കറുകണക്കിനു കൃഷി പെട്ടിയില്‍ വീണ്ടും സ്റ്റെയില്മന്നന്‍ ചാടിക്കയറി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;" മലയാളക്കരയോളം തമിഴ്‌ പാടും കുരുവി"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;         മലയാളക്കര ആകാറായെന്ന് അപ്പോളാണ്‌ മനസ്സിലായത്‌. കാലുകള്‍ക്കെന്തോ രൂപമാറ്റം വന്നപോലെ . ചെക്ക്‌ പോസ്റ്റില്‍ എത്തിയപ്പോള്‍ തീര്‍ത്തും നാല്‍ക്കാലിയായിക്കഴിഞ്ഞിരുന്നു. " കഴുതൈ" കൊഴിഞ്ഞാമ്പാറയില്‍ എത്തിയപ്പോള്‍ വാര്യരെ വിളിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" അയാം സഫറിംഗ്‌ ഫ്രം മെന്റല്‍ ഡിസന്റ്രി" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;   വാര്യര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു " അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌ ഫേറ്റ്‌ ഓഫ്‌ ഏ മാന്‍ വേറെ ആണുങ്ങള്‍ എഴുതിയിട്ടുണ്ട്‌ . പോയി ഫേറ്റ്‌ ഓഫ്‌ ഏ സ്റ്റേറ്റ്‌ എന്ന കഥ എഴുത്‌ " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;       രാത്രി പാലക്കാടുനിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ അമൃത പിടിച്ചു. അഞ്ചുമണിക്ക്‌ തമ്പാനൂരെറങ്ങി . ലക്ഷ്യമില്ലാതെനടന്ന് ചെന്നുനിന്നത്‌ പത്രത്തിലും ടീവിയിലും സ്ഥിരം കാണുന്ന വലിയകെട്ടിടത്തിന്റെ മുന്നിലാണ്‌ സകല നിയന്ത്രണവും കൈവിട്ടുപോയി. വലത്തുകാല്‍ മുന്നോട്ടുനീക്കിക്കുത്തി കെട്ടിടത്തിനുനേരേ കൈചൂണ്ടി ഉറക്കെ പാടി &lt;/div&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_CvDIsu4uMzg/SQWaNHUBaQI/AAAAAAAAAMA/hNrdhvy6dYc/s1600-h/Dhanushkoti+Tip+(33)+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5261781289744296194" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 313px; CURSOR: hand; HEIGHT: 214px" alt="" src="http://1.bp.blogspot.com/_CvDIsu4uMzg/SQWaNHUBaQI/AAAAAAAAAMA/hNrdhvy6dYc/s320/Dhanushkoti+Tip+(33)+copy.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;" യാരുകാഹേ, ഇത്‌ യാരുകാഹേ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്തമാളിഹൈ വസന്തമാളിഹൈ"&lt;a href="http://4.bp.blogspot.com/_CvDIsu4uMzg/SQWZba1TAoI/AAAAAAAAAL4/9P_xICQ7FlE/s1600-h/Old+Church+Dhanushkoti+(1)+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5261780435990676098" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="http://4.bp.blogspot.com/_CvDIsu4uMzg/SQWZba1TAoI/AAAAAAAAAL4/9P_xICQ7FlE/s320/Old+Church+Dhanushkoti+(1)+copy.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-2001518676888838219?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/2001518676888838219/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=2001518676888838219' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/2001518676888838219'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/2001518676888838219'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/10/blog-post_27.html' title='മറുനാട്ടിലൊരു മലയാളി ഒരു കഥൈ'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_CvDIsu4uMzg/SQWaNHUBaQI/AAAAAAAAAMA/hNrdhvy6dYc/s72-c/Dhanushkoti+Tip+(33)+copy.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-2907670905341161885</id><published>2008-10-05T02:42:00.000-07:00</published><updated>2008-10-05T09:35:51.038-07:00</updated><title type='text'>പാലക്കാടന്‍ പലവക മൂന്നാം ഭാഗം</title><content type='html'>1 Kumaarettan&lt;br /&gt;                                                                                           പുറത്തേയ്ക്ക്‌ നോക്കിയപ്പോള്‍ കനത്തമഴ&lt;br /&gt;         . " പെയ്യട്ടങ്ങനെ, പെയ്യട്ടെകോരിച്ചൊരിഞ്ഞുപെയ്യട്ടേ" എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ പല്ലൊന്നുരച്ചു.   മറ്റുകര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ചായ ചെന്നേപറ്റു . മുന്തിയ കമ്പനിയുടെ മുന്തിയ മോഡല്‍ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേയ്ക്ക്‌ നീക്കിയിട്ടു  . ഒന്നുനനഞ്ഞിട്ട്‌ പാലക്കാടൂടെ ഇട്ടോണ്ട്‌ നടന്നാല്‍ കോട്ടയത്തുള്ളവര്‍ വരെ മൂപാലക്കാടന്‍ പലവക മൂന്നാം ഭാഗംക്കുപൊത്തും . അതാണു സ്ഥിതി    മുറിപൂട്ടി വെളിയിലിറങ്ങി മുക്കിലെ തട്ടുചായക്കടയിലെത്തിയപ്പോള്‍ കോറം തികഞ്ഞിരുന്നില്ല.&lt;br /&gt;         " എന്തുപറ്റി, ഇന്നലെ കണ്ടില്ലല്ലോ? പടുതയ്കടിയിലേക്ക്‌ നൂഴ്‌ന്നുകയറുന്നതിനിടയില്‍ കടക്കാരന്‍ പ്രകാശേട്ടനോട്‌ ചോദിച്ചു     ." എന്തുപറയാനാണു മാഷേ, മഴതുടങ്ങിയതോടെ വീട്ടുകാരിക്കും പിള്ളേര്‍ക്കും ചൊമേം ജലദോഷവും തുടങ്ങി. വീട്ടില്‍, രണ്ടുമൂന്നിടത്ത്‌ ചോര്‍ച്ച ഉണ്ടായിരുന്നു. അതും നേരേയാക്കി"&lt;br /&gt;     " അല്‍പസുഖം, അനേകദു:ഖം" കുടമടക്കി പടുതയ്കകത്തോട്ടു കേറുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു&lt;br /&gt;      " നിങ്ങള്‌ ഒറ്റത്തടി, കുമാരേട്ടാ , എന്തുവേണമെങ്കിലും ഉപദേശിക്കമല്ലോ" കുമാരേട്ടന്‌ ചായ കൊടുക്കുന്നതിനിടയില്‍ പ്രകാശന്‍ പറഞ്ഞു&lt;br /&gt;      " ഉപദേശങ്ങള്‍ സൗജന്യമാണ്‌, പണം കൊടുത്ത്‌ മേടിക്കുമ്പോള്‍ അത്‌ കൗണ്‍സിലിംഗ്‌ ആകും" കുമാരേട്ടന്‍ കാലിഗ്ലാസ്സ്‌ തിരിച്ചുകൊടുത്തിട്ട്‌ ഒരു ബീഡിക്ക്‌ തീകൊടുത്തു. മഴ തിമര്‍ത്തുപെയ്യുകയാണ്‌ കുറയുന്ന ഭാവമൊന്നുമില്ല പടുതയ്കിടെയിലൂടെ ചോര്‍ന്നുതുടങ്ങി. കുമാരേട്ടനോട്‌ ഒരുബീഡി വാങ്ങി ഒരുചായകൂടെ പറഞ്ഞു. ചോര്‍ന്നുതുടങ്ങിയതോടെ അകത്തിരുന്നവര്‍ കൂടുതല്‍ ചേര്‍ന്നിരുന്നു&lt;br /&gt;     " കേദാരനാഥത്തിലേക്കുള്ള വഴിയിലാണെങ്കില്‍ ആള്‍ക്കാര്‍ ഇതുപോലെ തീയ്ക്കുചുറ്റും ചേര്‍ന്നിരുന്ന് ചിലം മാറിമാറി എടുത്ത്‌ ബോലോ ബം ബം എന്നു പറഞ്ഞേനേ. പാലക്കാട്‌ ഇക്കൊല്ലം ഇങ്ങിനെ മഴ ഇതാദ്യമാണേ" പത്രത്തിന്റെ താളുമറിക്കുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു. " ഉറങ്ങികിടക്കുമ്പോള്‍ തലയ്കടിച്ചുകൊന്നു, കേട്ടോ പ്രകാശാ , ചത്തതു, കൊന്നവനെങ്കില്‍ കൊന്നതു ചത്തവന്‍ തന്നേ"&lt;br /&gt;     " നിങ്ങള്‌ എന്ത്പ്രാന്താ ഇപ്പറയുന്നത്‌ കുമാരേട്ടാ?&lt;br /&gt;       " അരുണാചലത്തില്‍ കുത്തിയിരുന്ന ആശാന്‍ സെല്‍ഫ്‌ എന്നാണ്‌ പറഞ്ഞത്‌. ഇവിടെ കൊപ്പത്തുണ്ടല്ലോ ഒരാശ്രമം ബ്രഹ്മം എന്നും പറയും എല്ലാം ബ്രഹ്മമാകുമ്പോള്‍ ആരാണുപ്രകാശാ കൊല്ലുകേം ചാകുകേം ചെയ്യുന്നത്‌" കുമാരേട്ടന്‍ ഒരു ചായകൂടി പറഞ്ഞ്‌ അടുത്ത താളിലേക്ക്‌ കടന്നു" മാട്രിമോണിയല്‍, മഴേം നല്ലതണുപ്പും, വാണ്ടട്‌ ഗ്രൂം പ്രൊഫണല്‍സ്‌ ഓണ്‍ലി . ആര്‍ക്കും ചെറുക്കനേയും പെണ്ണിനേയും വേണ്ട പ്രൊഫണല്‍സിനെ മതി അതാകുമ്പോള്‍ കാര്യങ്ങളെല്ലാം അറിയാവുന്നതുകൊണ്ട്‌ പണി എളുപ്പമായിരിക്കുമേ, വെല്ല്യ താമസമില്ലാതെ ക്ലാസിഫൈഡ്സില്‍ ഫോര്‍ സെയില്‍ വൈഫ്‌ സ്പേറിങ്ങിലി യൂസ്ട്‌ എന്നുപരസ്യം വരും നമ്മുടെ നാട്‌ അതുപോലെ പുരോഗമിച്ചേ "&lt;br /&gt;        പ്രകാശന്‍ ചിരിച്ചുകൊണ്ട്‌ പൈസവാങ്ങി പെട്ടിയിലിട്ടു കുമാരേട്ടന്‍ ഒരുബീഡികൂടി കത്തിച്ച്‌ കുടനിവര്‍ത്തി മഴയിലേക്കിറങ്ങി&lt;br /&gt;&lt;div align="center"&gt;2Chekuththan&lt;/div&gt;&lt;br /&gt;              പണം കൊടുത്തിട്ട്‌, പടുതയിലെ ചോര്‍ച്ചയില്‍നിന്ന് വെളിയിലേക്കിറങ്ങി. മഴകുറയുന്ന ലക്ഷണമില്ല. മുറിയിലെത്തി, കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. ജനലിനു വെളിയില്‍ മഴതിമര്‍ത്തുപെയ്യുന്നു. കാറ്റില്‍ അകത്തേയ്ക്ക്‌ ഈര്‍പ്പവും തണുപ്പും അരിച്ചു കയറുന്നു. മഴ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരാള്‍ കട്ടിലില്‍ വന്നിരുന്നത്‌ അറിഞ്ഞില്ല. ചാടിയെഴുന്നേറ്റു. മുറിയുടെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു.&lt;br /&gt;&lt;br /&gt; " ആരാ, എങ്ങിനാ ഇതിനകത്തുകയറിയത്‌" ? ശബ്ദം ഇടറുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;                      കയ്യിലിരുന്ന മൂന്നുകുത്ത്‌ ചീട്ട്‌ പൊക്കികാണിച്ചുകൊണ്ട്‌ അകത്തുവന്നയാള്‍ പറഞ്ഞു.&lt;br /&gt;          " വാര്യര്‍ സമാധാനമായിട്ടിരിക്കുക. മടിയനായികിടക്കുന്നത്‌ കണ്ട്‌ ഇത്‌ കളിക്കാന്‍ കേറിയതാണ്‌. മടിയന്മാരുടെ മനസ്സാണ്‌ എന്റെ പ്ലേഗ്രൗണ്ട്‌. ഓ, സോറി ഞാന്‍ പരിചയപ്പെടുത്തിയില്ല, ഞാന്‍ ചെകുത്താന്‍. ഒരുവിധപെട്ട എല്ലാ മതക്കാര്‍ക്കും ത്രിത്വം പറഞ്ഞിട്ടുണ്ട്‌ അതുകൊണ്ടാണ്‌ മൂന്നുകുത്ത്‌ ചീട്ടുമായി ഇറങ്ങിയത്‌. "&lt;br /&gt;       അപ്പോളാണ്‌ ശ്വാസം നേരേ വീണത്‌ " ഹാവൂ, ആശ്വാസമായി, ചെകുത്താനാണല്ലേ, ഞാന്‍ വിചാരിച്ചു വല്ല കള്ളന്മാരുമായിരിക്കുമെന്ന്. അല്ല ചെകുത്താന്‍ എന്താ ഇത്ര ടിപ്പ്‌ ടോപ്പായിട്ട്‌ ഫോട്ടോയില്‍ ഇങ്ങിനെയല്ലല്ലൊ.?&lt;br /&gt;           ഞങ്ങളുടെ ശത്രുക്കളാണ്‌ ഫോട്ടോകളെല്ലാം എടുത്തിരിക്കുന്നത്‌. ഞങ്ങള്‍ ഏതു സമുദായത്തില്‍പെട്ട ചെകുത്താന്മാരാണെങ്കിലും. ഇങ്ങിനെ ടിപ്പ്‌ ടോപ്പായേ നടക്കൂ. എന്നാലേ ഞങ്ങള്‍ക്ക്‌ മനുഷ്യരേ ഞങ്ങളുടെ വഴിയേ നടത്താന്‍ പറ്റൂ. ഇപ്പോള്‍ പത്രത്തില്‍ വരുന്ന ക്രിമിനല്‍സിന്റെ ചിത്രങ്ങളു കണ്ടിട്ടില്ലേ? എത്ര സ്മാര്‍ട്ടാണവര്‍, എന്ത്‌ ഐശ്വര്യവും സന്തോഷവുമാണ്‌ അവരുടെ മുഖത്ത്‌"&lt;br /&gt;         ചെകുത്താന്‍ ചീട്ടുകള്‍ പുറത്തെടുത്തു. കശക്കി. പിന്നെ തുടര്‍ന്നു " ദൈവം ഒറ്റ ലൈഫേ ആകാവൂ എന്നാണു പറയുന്നത്‌ പക്ഷേ ഞങ്ങള്‍ക്ക്‌ സെക്കണ്ട്‌ ലൈഫ്‌ മസ്റ്റാണ്‌ ഒരു ജന്മം കൊണ്ട്‌ എന്താകാനാ. ചില അവന്മാര്‍ കയ്യെടുത്തിട്ട്‌ സ്ക്രൂട്ട്‌ ചെയ്യും കളിക്കില്ല. വേറേ ചിലര്‍ കളിച്ചു തുടങ്ങിയിട്ട്‌ മിഡില്‍ സ്ക്രൂട്ട്‌ ചെയ്യും. മണ്ടന്മാര്‍ അവരെന്നിട്ട്‌ ദൈവത്തിന്റെ കൂടെപോകും അവരറിയുന്നുണ്ടോ സ്വര്‍ഗ്ഗത്തില്‍ കഞ്ഞിയും പയറുമേയുള്ളൂ എന്ന്"&lt;br /&gt;      ഒന്നുകൂടെ ചീട്ടുകശക്കി പോയിന്റെഴുതാന്‍ കടലാസും പേനയുമെടുത്ത്ചെകുത്താന്‍ കളിക്കാന്‍ തയ്യാറായി.&lt;br /&gt;       " കഞ്ഞിയുടെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്‌ ഉച്ചക്ക്‌ 12 മണിവരെ കളിച്ചാല്‍മതി അതുകഴിഞ്ഞാല്‍ എനിക്ക്‌ കഴിക്കാന്‍ പോകണം "&lt;br /&gt;            " പന്ത്രണ്ടെങ്കില്‍ പന്ത്രണ്ട്‌ മിസ്റ്റര്‍ വാര്യര്‍, തമിഴര്‍ കഴിക്കുന്നതും കളിക്കുകയാണ്‌ യൂനോ?&lt;br /&gt;              ചീട്ടുകളിട്ടുഉച്ചക്കുണ്ണാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ കുമാരേട്ടന്‍ കയ്യും തുടച്ചിറങ്ങിവരുന്നു&lt;br /&gt;           " അല്ലാ സ്മാര്‍ട്ടായിട്ടുണ്ടല്ലൊ, എന്തായിരുന്നു പരിപാടി? പിന്നെ ഉപദേശിച്ചു"&lt;br /&gt;                             " മൂത്രമൊഴിച്ചുണ്ണണം&lt;br /&gt;                             മോരൊഴിച്ചുണ്ണരുത്‌"&lt;br /&gt;                  ഉച്ചയൂണുകഴിഞ്ഞ്‌ ലോഡ്ജിലെത്തി, മുറിതുറന്നകത്ത്‌ കയറിയപ്പോള്‍ ചെകുത്താന്‍ കട്ടിലില്‍തന്നെ ഇരിപ്പുണ്ട്‌&lt;br /&gt;           " എന്താ, വാര്യര്‍, ഒത്തിരി സമയമെടുത്തല്ലോ ഉണ്ടിട്ടുവരാന്‍ "ചെകുത്താന്റെ ശബ്ദം കടുത്തോ എന്നോരു സംശയം.&lt;br /&gt;              " കുമാരേട്ടനേ കണ്ടു, അതാണുതാമസിച്ചത്‌"&lt;br /&gt;             " കുമാരനേയോ?" ചെകുത്താന്റെ മുഖം ഇരുണ്ടു. " ഇന്ന് ആദ്യമായാണോ കാണുന്നത്‌? "&lt;br /&gt;                  " അല്ല, രാവിലെ കണ്ടിരുന്നു എന്താ ?"&lt;br /&gt;            " അവന്‍ ബ്രഹ്മത്തിനേക്കുറിച്ച്‌ പറഞ്ഞു അല്ലേ. അതുകൊണ്ടാണ്‌ മിസ്റ്റര്‍ വാര്യര്‍ക്ക്‌ ഉച്ചയ്ക്ക്‌ കളിനിര്‍ത്താന്‍ പറ്റിയത്‌. ഇന്നിനി ഞാന്‍ നില്‍ക്കുന്നില്ല. ശരി പിന്നെക്കാണാം"&lt;br /&gt;               ചെകുത്താന്‍ അടഞ്ഞുകിടന്ന വാതിലിലൂടെ ഇറങ്ങിപ്പോയിനോക്കിയപ്പോള്‍ പുറത്ത്‌ മഴ തിമിര്‍ക്കുന്നുണ്ടായിരുന്നു&lt;br /&gt;                                          3 Mettupaalayam Street&lt;br /&gt;                                            ഒരു ശൂന്യത. ആള്‌ ചെകുത്താനായിരുന്നെങ്കിലും നല്ല കമ്പനിയായിരുന്നു. കുമാരേട്ടനെ കാണേണ്ടിയിരുന്നില്ല. കട്ടിലില്‍ കിടന്നുകൊണ്ട്‌ ചിന്തിച്ചു. അപ്പോള്‍ കാറ്റില്‍കൂടി അകത്തേയ്ക്ക്‌ തെറിച്ചുവീണ ഒരു മഴത്തുള്ളിയില്‍നിന്ന് രൂപം കൊണ്ട്‌ അവള്‍ പറഞ്ഞു&lt;br /&gt;              " ദൈവമെന്നും, ചെകുത്താനെന്നും തോന്നുന്നതും തോന്നിക്കുന്നന്നതും എല്ലാം ഞാനാണ്‌. വൈകിട്ട്‌ മേട്ടുപാളായം സ്റ്റ്രീറ്റില്‍കൂടി നടന്നാല്‍ മതി ഒരു പാഠം കൂടി കിട്ടും"&lt;br /&gt;            പിന്നെ അവള്‍ വീണ്ടും മഴത്തുള്ളിയായി മാറിമഴ ശമിച്ചു. വാച്ചില്‍ നോക്കി. മണി നാലാകുന്നു. മുറിപൂട്ടി പുറത്തേക്കിറങ്ങി. ടൗണ്‍ റെയില്വേ സ്റ്റേഷനില്‍പോയി മധുരക്കുള്ള രാത്രിവണ്ടിക്ക്‌ ഒരു ചീട്ടെടുക്കണം      മേട്ടുപാളയം സ്റ്റ്രീറ്റില്‍കൂടി നടന്ന് ഇടത്തോട്ട്‌ തിരിഞ്ഞു. അറിയാതെ മൂക്കുപൊത്തി. മഴ പെയ്താല്‍ മണം കൂടുതലാണ്‌&lt;br /&gt;                            " അര്‍ത്ഥാപത്തി അതോപിന്നെ&lt;br /&gt;                               ചൊല്ലാനില്ലെന്ന യുക്തിയാം"&lt;br /&gt;                 ആരോ ചൊല്ലുന്നതുകേട്ടിട്ട്‌ തിരിഞ്ഞുനോക്കി. കൂട്ടില്‍കിടക്കുന്ന ചാകാറായ ഒരു ഇറച്ചിക്കോഴി&lt;br /&gt;           " കോയമ്പത്തൂരുനിന്ന് ഇവിടെവരെ എത്തിയപ്പോള്‍ ഞങ്ങള്‌ ചത്തപോലായി, മാഷ്‌ മൂക്കും പൊത്തി. അപ്പോള്‍ ഞങ്ങള്‌ മാഷിന്റെ നാട്ടില്‌ അങ്ങ്‌ കോട്ടയത്ത്‌ എത്തുമ്പോ എന്തായിരിക്കും മണം&lt;br /&gt;                               അപ്പക്കോലെലി മോഷ്ടിക്കുന്നു&lt;br /&gt;                               അപ്പത്തിന്‍ കഥ ചൊല്ലണോ"&lt;br /&gt;                  അല്ല മാഷേ, ഇപ്പോള്‍ അടച്ച ഈ മൂക്ക്‌ നന്നായി തുറന്നല്ലെ ഏറ്റുമാനൂര്‍ കവലയില്‍കൂടി മാഷ്‌ വൈകുന്നേരം പോകുന്നത്‌ ചത്ത ഞങ്ങളുടെ ഇറച്ചികറികളുടെ മണം പിടിക്കാന്‍ മാഷിനു നാണയത്തിന്റെ മറുവശം കാണണോ? തൊട്ടപ്പുറത്ത്‌ ഇടത്തോട്ടുള്ള ഇടവഴീകൂടെ പോയാല്‍ മതി"&lt;br /&gt;                  ഒരുനിമിഷം ആലോചിച്ചു. പൂരൂരുട്ടാതി നക്ഷത്രക്കാരുടെ പക്ഷി ഉപ്പനാണ്‌ അപ്പോള്‍ ഒരു കോഴി പറയുന്നതുകേട്ടാല്‍ ശരിയാകുമോ?&lt;br /&gt;               അപ്പോള്‍ മനസ്സുവായിച്ചിട്ടെന്നപോലെ കൂട്ടില്‍കിടന്ന കോഴിപറഞ്ഞു&lt;br /&gt;             " കോഴീന്നും, ഉപ്പനെന്നും ഒക്കെ തോന്നിക്കുന്നതും അവള്‍തന്നെയാണു മാഷേ"&lt;br /&gt;       തിരിച്ചുനടന്നു. തൊട്ടടുത്ത ഇടത്തോട്ടുള്ള ഇടവഴിയിലേയ്ക്ക്‌ തിരിഞ്ഞു. പൂക്കള്‍, ജമന്തി മുല്ല മല പോലെ കൂട്ടിയിട്ടിരിക്കുന്നു. പൂമാലകള്‍ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. തൊട്ടപ്പുറത്തേ ഇടവഴിയിലേ കോഴികളുടെ ദുര്‍ഗന്ധം തന്നേ മറന്നു. ഈ വഴിയില്‍ പൂക്കളുടെ സുഗന്ധം മാത്രമേയുള്ളു,. മൂക്കുതുറന്നുപിടിച്ച്‌ മുന്നോട്ടുനടന്നു. ഇടവഴിയുടെ അവസാനമെത്തിയപ്പോള്‍ ആരോ വിളിച്ചു&lt;br /&gt;        " ഹലോ"&lt;br /&gt;            നോക്കിയപ്പോള്‍ ഒരു തമിഴ്‌ സ്ത്രീക്ക്‌ മാല പൊതിഞ്ഞുകൊടുക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു " കേട്ടോ മാഷേ ദക്ഷിണേശ്വരത്തിലെ ആശാന്‍ പറഞ്ഞിട്ടുണ്ട്‌ വായു സുഗന്ധവും ദുര്‍ഗന്ധവും വഹിച്ചുകൊണ്ടുവരും പക്ഷേ വായുവിനേ ഇതുരണ്ടും ബാധിക്കുന്നില്ല. എന്ന് കേട്ടിട്ടുണ്ടോ ചെന്നാട്ടേ, ടൗണ്‍ സ്റ്റേഷനില്‍ പോകണ്ടേ?"&lt;br /&gt;               ഇതുപറയുമ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു&lt;br /&gt;                                                           4 Vararuchi&lt;br /&gt;&lt;br /&gt;                                   മേട്ടുപാളയം സ്റ്റ്രീറ്റില്‍നിന്ന് മുന്‍സിപ്പല്‍ സ്റ്റാന്റില്‍കൂടി ടൗണ്‍ സ്റ്റേഷനില്‍ ചെന്നു. രാത്രി 10..50 നു ഒലവക്കോടുനിന്നുവിടുന്ന മധുരവണ്ടിക്ക്‌ ചീട്ടെടുത്തു. വെളിയിലിറങ്ങി ഒരു ചായ കുടിച്ചുകൊണ്ടുനിന്നപ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളി പോലെ . വീണ്ടും സ്റ്റേഷനിലെ ടിക്കറ്റ്‌ കൗണ്ടറിലെത്തി. മൂന്നുരൂപാ അകത്തേയ്ക്ക്‌ വെച്ചിട്ട്‌ പറഞ്ഞു&lt;br /&gt;                                   " ഒരു പ്ലാറ്റ്‌ ഫോം ടിക്കറ്റ്‌"&lt;br /&gt;             കണ്ണാടിയ്കടിയിലൂടെ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കൗണ്ട്രാള്‍ പറഞ്ഞു&lt;br /&gt;          " ഇവിടെ പിലാറ്റുഫോറം ടിക്കറ്റേ കിട്ടുള്ളൂ . അതിലൊരെണ്ണം എടുക്കട്ടെ ?&lt;br /&gt;          സമ്മതഭാവത്തില്‍ തലകുലുക്കിയപ്പോള്‍ അയാള്‍ മൂന്നുരൂപ പെട്ടിയിലാക്കി ഒരു കാക്കികടലാസുകഷ്ണം ഇട്ടുതന്നു  പിലാറ്റുഫോറത്തില്‍ ഒഴിഞ്ഞ കോണില്‍ മരത്തിന്റെ താഴെയുള്ള ബെഞ്ചില്‍ പോയിരുന്നു പഴനിയില്‍നിന്നു വന്ന ട്രെയിനിലെ യാത്രക്കാരെല്ലാം ചിലച്ചുകൊണ്ട്‌ ഇറങ്ങിപ്പോയി. അപ്പോള്‍ മരങ്ങളില്‍നിന്ന് കിളികള്‍ ചിലച്ചുതുടങ്ങി പോര്‍ട്ടര്‍ ദാമു ഒരു ബീഡി വലിച്ചുകൊണ്ട്‌ അടുത്തുവന്നിട്ട്‌ പറഞ്ഞു&lt;br /&gt;        " എല്ലാം ബ്രഹ്മമാണെന്നറിയുന്നതുവരെ പക്ഷികാഷ്ഠം , പക്ഷികാഷ്ഠം തന്നെയാണുമാഷേ"&lt;br /&gt;          ചിരിച്ചുകൊണ്ട്‌ ദാമുവിന്റെ കയ്യില്‍നിന്ന് ഒരു ബീഡി മേടിച്ചു. കണ്ണടച്ചിരുന്നു. കിളികള്‍ ചിലക്കുന്നത്‌ സംഗീതമായി ചെവികളില്‍ അലിയുന്നു. പെട്ടെന്ന് സംഗീതം നിലച്ചു. ഇലകളുടെ ഇടയില്‍നിന്നും ഒരു സംസാരം ഉയര്‍ന്നു&lt;br /&gt;              " കിളീ, പണ്ട്‌ നമ്മളൊരു മരത്തിലിരുന്നപ്പോള്‍ , രാമം ദശരഥം വിദ്ധി എന്നറിയാന്മേലാത്ത ഒരു പട്ടര്‌ നമ്മുടെ കീഴില്‍ വന്നിരുന്നത്‌ കിളി ഓര്‍ക്കുന്നുണ്ടോ ? "&lt;br /&gt;           " ഉണ്ട്‌ കിളിയെന്താ, ഇപ്പോളത്‌ ചോദിച്ചത്‌?"&lt;br /&gt;         " ലോഡ്ജുമുറിയിലും പൂക്കടയിലും അവളേ കണ്ടിട്ടും കാണാതെ, കാണാന്‍ മധുരക്കുപോകുന്ന ഒരു മണ്ടന്‍ ദേ താഴെയിരിക്കുന്നു"&lt;br /&gt;         കിളികളുടെ സംസാരം വീണ്ടും വീണ്ടും ചെവികളില്‍ മുഴങ്ങിയപ്പോള്‍ കണ്ണുതുറന്നു&lt;br /&gt;                                                                            5 Aval&lt;br /&gt;&lt;br /&gt;                    ജനലിനുവെളിയില്‍ മഴ തിമര്‍ത്തുപെയ്യുകയാണ്‌. വാച്ചില്‍നോക്കി. മണി ആറുകഴിഞ്ഞിരിക്കുന്നു. കട്ടിലില്‍നിന്നെഴുന്നേറ്റു. ഒന്നുമൂത്രമൊഴിച്ചു മുഖം കഴുകി ഷര്‍ട്ടിട്ടു പുതിയ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേക്ക്‌ നീക്കിയിട്ട്‌ മുറിപൂട്ടി പുറത്തിറങ്ങി           ഒരു ചായ കുടിക്കാന്‍ മുക്കിലെ ചായപ്പീടികയില്‍ ചെന്നുഒരു ചൂടുചായ തരുന്നതിനിടയില്‍ പ്രകാശന്‍ ചോദിച്ചു&lt;br /&gt;                   " മാഷ്‌ മുറീല്‍ തന്നെയുണ്ടായിരുന്നോ? ചീട്ടുകളിക്കാന്‍ ആളില്ലാതെ കുമാരേട്ടന്‍ വിഷമിച്ചുനടക്കുകായിരുന്നു"&lt;br /&gt;           അപ്പോള്‍ കടന്നുപോയ ഒരു രണ്ടാം നമ്പര്‍ ബസ്സില്‍നിന്ന് അവള്‍ കൈപൊക്കി ചിരിച്ചുകാണിച്ചു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-2907670905341161885?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/2907670905341161885/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=2907670905341161885' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/2907670905341161885'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/2907670905341161885'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/10/blog-post.html' title='പാലക്കാടന്‍ പലവക മൂന്നാം ഭാഗം'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-4339698262843454716</id><published>2008-09-05T23:06:00.000-07:00</published><updated>2008-09-05T23:36:26.403-07:00</updated><title type='text'>ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌</title><content type='html'>&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;1&lt;/div&gt;&lt;br /&gt;&lt;div&gt;നല്ലകാര്യങ്ങളെല്ലാം സുപ്രഭാതങ്ങളിലാണ്‌ സംഭവിക്കുന്നത്‌. അത്തരം ഒരു സുപ്രഭാതം. അവള്‍ അടുക്കളയില്‍നിന്ന് സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ കൗസല്ല്യയുടെ സുപ്രജയേ വിളിച്ചുകൊണ്ടിരുന്നു. നേരം ഏഴുമണിയാണെങ്കിലും, എഴുനേല്‍ക്കുമ്പോളാണ്‌ കിഴക്ക്‌ വെള്ള കീറുന്നതും, രാമനെ വിളിക്കുന്നതും&lt;/div&gt;&lt;br /&gt;&lt;div&gt;പ്രാഥമിക ആചാരങ്ങള്‍ ഒന്നൊന്നായി ചെയ്ത്‌ തീര്‍ത്ത്‌, ചാരുകസേരയില്‍ ചെന്നിരുന്നു. വലിയ അളവിന്‌ ചില സ്ഥലങ്ങളില്‍ കിടാരം എന്നാണുപറയുക. ഒരുകിടാരം കടുംകാപ്പി ചുണ്ടില്‍ ചേര്‍ത്തില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു.മറുതലക്കല്‍ നിന്ന് ശബ്ദം പറഞ്ഞു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;" അല്ലാ, ആശാനറിഞ്ഞില്ലേ,? ഇല്ലത്തേ വമ്പന്‍ കലക്ഷന്‍ തുടങ്ങി"&lt;/div&gt;&lt;br /&gt;&lt;div&gt;കടുംകാപ്പി ചെല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. ചിത്രം വ്യക്തമായില്ല.&lt;/div&gt;&lt;br /&gt;&lt;div&gt;" ഏതില്ലം, ഏത്‌ വമ്പന്‍, എത്‌ കലക്ഷന്‍, എന്തു കലക്ഷന്‍ ? മറുതലക്കലേ ശബ്ദത്തിനോട്‌ തിരിച്ചുചോദിച്ചു&lt;/div&gt;&lt;br /&gt;&lt;div&gt;" അതേ ഇല്ലത്തിനേക്കുറിച്ചൊരു ക്ലൂ തരാം. പാലിലിടുന്ന, കുരുവിന്റെ, മരത്തിന്റെ, കാട്‌" ശബ്ദം പറഞ്ഞു&lt;/div&gt;&lt;br /&gt;&lt;div&gt;പെട്ടെന്ന് കാര്യങ്ങള്‍ തലക്കുപിടിച്ചു. " എവിടെ, എവിടെനിന്നാണു തുടക്കം? ശബ്ദത്തിനോടു ചോദിച്ചു&lt;/div&gt;&lt;br /&gt;&lt;div&gt;" മള്ളിയൂരമ്പലത്തില്‍നിന്നാണു തുടക്കം ഇനി വെച്ചടിവെച്ചടി കേറ്റമായിരിക്കും. വേഗം ചെന്നാല്‍ വേഗം കാണാം. ലോറിയില്‍കയറി വടക്കോട്ടുപോയാല്‍ പട്ടം കിട്ടിയവനെ പിന്നെ കാണാന്‍ കിട്ടില്ല. പട്ടന്മാര്‍ക്ക്‌ എന്താ അവിടെ ഡിമാന്റ്‌ " മറുതലക്കല്‍ ശബ്ദം നിലച്ചു&lt;/div&gt;&lt;br /&gt;&lt;div&gt;ചാടിയെഴുന്നേറ്റ്‌ കുപ്പായത്തില്‍ കയറി. സ്വന്തമായി വണ്ടി ഒന്നുമില്ലെങ്കിലും ഡ്രൈവറോട്‌ പറഞ്ഞു. " ഡ്രൈവര്‍, വണ്ടിയെടുക്ക്‌ , മള്ളിയൂര്‍ക്ക്‌ പോട്ടെ"&lt;/div&gt;&lt;br /&gt;&lt;div align="center"&gt;2&lt;/div&gt;&lt;br /&gt;&lt;div&gt;മള്ളിയൂര്‍ ഗണപതിയുടെ മുന്നില്‍ തല കുമ്പിട്ട്‌ കൈകൂപ്പി നിന്നു&lt;/div&gt;&lt;br /&gt;&lt;div align="center"&gt;" വേദങ്ങളെ വ്യസിച്ചോനുടെ&lt;/div&gt;&lt;br /&gt;&lt;div align="center"&gt;വ്യാസമുള്ളതാം ഭാരതം&lt;/div&gt;&lt;br /&gt;&lt;div align="center"&gt;ഭംഗമില്ലാതെ ഓലയിലാക്കിയ&lt;/div&gt;&lt;br /&gt;&lt;div align="center"&gt;ശ്രീ ഗണപതേ നമോനമ:"&lt;/div&gt;&lt;br /&gt;&lt;div&gt;പ്രദക്ഷിണം വെച്ച്‌ നാലമ്പലത്തിനും മതില്‍കകത്തിനും വെളിയിലിറങ്ങിയപ്പോള്‍ , അടുത്ത പുരയിടത്തില്‍ തെങ്ങും ചാരിനിന്നയാള്‍ വിളിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;" വന്നാട്ടെ, വന്നാട്ടെ, ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. "&lt;/div&gt;&lt;br /&gt;&lt;div&gt;അടുത്തുചെന്നപ്പോള്‍ രണ്ടുവരി കവിത ചൊല്ലാനാണ്‌ തോന്നിയത്‌&lt;/div&gt;&lt;br /&gt;&lt;div align="center"&gt;" അകത്തായി ഗണപതീം &lt;/div&gt;&lt;br /&gt;&lt;div align="center"&gt;പുറത്തോ പ്രത്യക്ഷനും"&lt;/div&gt;&lt;br /&gt;&lt;div&gt;" കുറച്ചു പട്ട കലക്ടു ചെയ്യാന്‍ പോയതാണേ, അന്നവിചാരമാണല്ലൊ, മുന്നവിചാരം , ഉദരനിമിത്തമാണല്ലോ ബഹുക്രിതവേഷവും"&lt;/div&gt;&lt;br /&gt;&lt;div&gt;"പട്ടങ്ങളു മാറ്റിവെച്ച്‌ പട്ടയാക്കിയൊ കലക്ഷന്‍?"&lt;/div&gt;&lt;br /&gt;&lt;div&gt;" വടക്കോട്ടുള്ള ലോറി കുറുപ്പുന്തറ കവലവരെ എത്തി, ആശാനേ, ഇവിടെയാണു നമ്മള്‍ മുറ്റത്തേമുല്ല"&lt;/div&gt;&lt;br /&gt;&lt;div&gt;" മുറ്റത്തേമുല്ലക്ക്‌ വടക്കോട്ട്‌ പോകുന്നതിനുമുമ്പ്‌ മാധ്യമങ്ങളോട്‌ എന്തെങ്കിലും പറയാനുണ്ടോ?"&lt;/div&gt;&lt;br /&gt;&lt;div&gt;" മുല്ലകള്‍ വടക്ക്‌ ചെന്ന് മണം പരത്തിയാലേ, മുറ്റത്തും വേരോടു, തിരുനക്കര ശിവനും മലയാലപ്പുഴ രാസനും, ഗണേഷ്‌ പുല്ലുകുളങ്ങരയുമൊക്കെ ലോറിയില്‍ കേറിയിരുന്നെങ്കില്‍, വടക്ക്‌ തലയെടുത്ത്‌ നില്‍ക്കുന്ന പലരും തലയും താഴ്ത്തി, തുമ്പിയേകൊണ്ട്‌ കൗപീനം ധരിപിച്ചേനേ"&lt;/div&gt;&lt;br /&gt;&lt;div&gt;പിന്നെ?"&lt;/div&gt;&lt;br /&gt;&lt;div&gt;ജനങ്ങളില്‍ പകുതിഭാഗം ഭിക്ഷയെടുത്ത്‌ നടന്നിട്ട്‌ അടിച്ചുപൊളിച്ച്‌ ജീവിക്കുന്നവരാണ്‌, ബാക്കിവരുന്നവര്‍ അടിച്ചുപൊളിച്ചുനടന്നിട്ട്‌ ഭിക്ഷയെടുത്ത്‌ ജീവിക്കുന്നവരും"&lt;/div&gt;&lt;br /&gt;&lt;div&gt;പറഞ്ഞുതീര്‍ന്നില്ല ലോറിയെത്തി. അതില്‍കയറുന്നതിനിടയില്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു&lt;/div&gt;&lt;br /&gt;&lt;div&gt;" പിന്നെ കാണാം"&lt;/div&gt;&lt;br /&gt;&lt;div align="center"&gt;3&lt;/div&gt;&lt;br /&gt;&lt;div&gt;                  കലക്ടറേ പിന്നെ കാണുന്നത്‌ വൈക്കത്ത്‌ തിരുവുത്സവത്തിനാണ്‌ കോങ്ങാട്ടേ കുട്ടിശങ്കരന്‍ മാഷിനും, കുന്നത്തേ കര്‍ണ്ണശ്ശന്‍, പെരുമ്പുള്ളിശ്ശേരിയിലെ മാര്‍ക്കോവാന്‍ ബാസ്റ്റ്യന്‍ മുതലായവരുമായി മതില്‍കകത്ത്‌ പ്രദക്ഷിണം വെയ്ക്കുന്നു തിരക്കായിരുന്നതുകൊണ്ട്‌ മിണ്ടാന്‍ പറ്റിയില്ല  പിന്നെ വ്രിശ്ചികോത്സവത്തിന്‌ ശ്രീ പൂര്‍ണ്ണത്രയീശ്വരന്റെ സന്നിധാനത്ത്‌. അവിടെയും കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നു. പിന്നെ തിരുവമ്പാടിയിലെ യുവരാജാ ചന്ദ്രശേഖര്‍ കുട്ടങ്കുളങ്ങരയിലെ രാമദാസന്‍. മിണ്ടിയില്ല എന്നു പറയേണ്ടല്ലൊ&lt;/div&gt;&lt;div&gt;              1183 ലെ നെന്മാറ വേലക്ക്‌ വല്ലങ്ങിക്കാരുടെ ഗജരാജാക്കന്മാരുടെ ഇടയിലൂടെ നടക്കുകയായിരുന്നു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; " ഹലോ, ഓര്‍മ്മയുണ്ടോ ഈ മുഖം?" പെട്ടെന്ന് ആരോ പുറകില്‍ തട്ടീട്ടു ചോദിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ കലക്ടറുണ്ട്‌ നില്‍ക്കുന്നു&lt;/div&gt;&lt;div&gt;" എന്റെ കലക്ടറേ ഓര്‍മ്മയുണ്ടോന്നോ?, വൈക്കത്തും ത്രിപ്പൂണിത്തുറയിലും ഞാന്‍ കണ്ടതല്ലെ"&lt;/div&gt;&lt;div&gt;" ഞാനും കണ്ടിരുന്നു, കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നതുകൊണ്ടാണ്‌ ഞാന്‍ മിണ്ടാതിരുന്നത്‌, ബഹുമാനിക്കേണ്ടവരേ നമ്മള്‍ ബഹുമാനിക്കേണ്ടേ. അവിടെ കോങ്ങാട്‌ തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയിലും കൊടികയറി അതാ മാഷിനേ ഇവിടെ കാണാത്തത്‌"&lt;/div&gt;&lt;div&gt; "പട്ടം കിട്ടിക്കഴിഞ്ഞിട്ട്‌ എങ്ങിനെയുണ്ട്‌ ?&lt;/div&gt;&lt;div&gt;കലക്ടര്‍ വിനയത്തോടെ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു. " ഡ്യൂട്ടികെഴുന്നെള്ളാന്‍ സമയമായി. പിന്നെക്കാണാം. കാലത്തേ മരുന്നുപ്രയോഗം കഴിഞ്ഞേ പോകാവൂ, കേമമാണേ"&lt;/div&gt;&lt;div align="center"&gt;1184 ചിങ്ങം 18 ശ്രീ വിനായകചതുര്‍ത്ഥി&lt;/div&gt;&lt;div&gt;       രാവിലെ ഒരുകിടാരം കടുംകാപ്പി മോന്തികൊണ്ടിരുന്നപ്പോള്‍ , അവള്‍ നിവര്‍ത്തിപിടിച്ച പത്രവുമായി അടുത്തുവന്നു.&lt;/div&gt;&lt;div&gt; " ദേ, ഇങ്ങോട്ടുനോക്കിക്കേ, ഈ വെണ്ടക്കാ കണ്ടോ? " &lt;/div&gt;&lt;div&gt;     നോക്കിയപ്പോള്‍ മുന്‍പേജില്‍ വെണ്ടക്കായക്ഷരത്തില്‍ എഴുതിയിരിക്കുന്നു&lt;/div&gt;&lt;div&gt;           " ചരിത്രം ആവര്‍ത്തിക്കുന്നു, ജീ എം ട്രെവല്ല്യന്‍, ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നുമില്ല. ജീ എം ട്രെവെല്ല്യന്‍ "&lt;/div&gt;&lt;div&gt;" ഈ, ട്രെവല്ല്യനെന്നാ വട്ടാണോ, ഇങ്ങിനെയൊക്കെ പറയാന്‍? അതൊക്കെ അച്ചടിക്കാന്‍ ഒരു പത്രവും, അല്ലാ, ആരാ ഈ ട്രെവെല്ല്യവന്‍?" അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.&lt;/div&gt;&lt;div&gt;           മറുപടി പറയാന്‍ വാ തുറന്നില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു. മറുതലക്കല്‍നിന്ന് ശബ്ദം പറഞ്ഞു.&lt;/div&gt;&lt;div&gt;         " ആശാനേ, അറിയില്ലേ ചരിത്രം ആവര്‍ത്തിക്കുന്നൂന്ന് പറഞ്ഞാല്‍ ഇല്ലത്തേ കലക്ടര്‍ക്ക്‌ ഇക്കൊല്ലവും പട്ടം എന്നാണ്‌ ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നില്ല എന്നുപറഞ്ഞാല്‍ സ്ഥലവും സദസും മാറി എന്നാണ്‌ ഇല്ലാത്ത വണ്ടിയുടെ ഡ്രൈവറോട്‌ വണ്ടിയെടുക്കാന്‍ പറഞ്ഞാട്ടെ"&lt;/div&gt;&lt;div&gt;     മറുതലക്കല്‍ ശബ്ദം നിലച്ചു ചാടിയെഴുന്നേറ്റു. ഡ്രൈവര്‍ വണ്ടിയെടുത്തുചവുട്ടുവരി കവലയിലെത്തിയപ്പോള്‍ അഞ്ചലോട്ടക്കാരന്‍ തല വണ്ടികകത്തേക്ക്‌ ഇട്ടിട്ട്‌ പറഞ്ഞു                &lt;/div&gt;&lt;div&gt;         " തല പുറത്തേക്കിടരുതന്നല്ലേയുള്ളൂ, അകത്തേക്കിടാമല്ലോ, ചരിത്രം അങ്ങിനേയങ്ങ്‌ ആവര്‍ത്തിക്കുന്നില്ലാ ജീ എം ട്രെവെല്ല്യവന്‍ എന്നുവെച്ചാല്‍ ഇത്തവണ പട്ടം തപാല്‍മാര്‍ഗ്ഗേണയത്രേ" &lt;/div&gt;&lt;div&gt;ശേഷം അഞ്ചലോട്ടക്കാരന്‍ തലപുറത്തെടുത്ത്‌ മണിയും കിലുക്കി ഓടിപ്പോയി&lt;/div&gt;&lt;div&gt;               [ കഥ ഇതുവരെ വായിച്ചുകഴിഞ്ഞപ്പോള്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു " മതി, ഈ കഥ ഇങ്ങിനെയവസാനിപ്പിക്കിന്നതാണ്‌ ഭംഗി&lt;/div&gt;&lt;div align="center"&gt;    "  വായിക്കുന്നവര്‍ക്കൊക്കെ സസ്പെന്‍സുമുണ്ടാം&lt;/div&gt;&lt;div align="center"&gt;അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌" &lt;/div&gt;&lt;div&gt;         അപ്പോള്‍ കലക്ടറോട്‌ ചോദിച്ചു " കഥക്കൊരു ശീര്‍ഷകം വേണ്ടേ, അതോ? &lt;/div&gt;&lt;div&gt;" അത്‌ മനസ്സില്‍ കരുതിയതുതന്നേ മതി &lt;img id="BLOGGER_PHOTO_ID_5242790042564942562" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_CvDIsu4uMzg/SMIhxCcJ2uI/AAAAAAAAAGw/mlEG7DUfSSs/s320/KSekharan9.JPG" border="0" /&gt;&lt;/div&gt;&lt;div align="center"&gt;ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3680683041526672555-4339698262843454716?l=thevarudaana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thevarudaana.blogspot.com/feeds/4339698262843454716/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3680683041526672555&amp;postID=4339698262843454716' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4339698262843454716'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3680683041526672555/posts/default/4339698262843454716'/><link rel='alternate' type='text/html' href='http://thevarudaana.blogspot.com/2008/09/blog-post_05.html' title='ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌'/><author><name>varier</name><uri>http://www.blogger.com/profile/12487725576484937926</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://bp3.blogger.com/_CvDIsu4uMzg/R72VRDcw7SI/AAAAAAAAAEE/Pre7b7YNZdc/S220/Gajadaasan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_CvDIsu4uMzg/SMIhxCcJ2uI/AAAAAAAAAGw/mlEG7DUfSSs/s72-c/KSekharan9.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3680683041526672555.post-7307984771925217906</id><published>2008-09-01T01:34:00.000-07:00</published><updated>2008-09-01T02:09:31.240-07:00</updated><title type='text'>പരദേശിമോക്ഷയാത്ര അഥവ ഒരു സാധകന്റെ സഞ്ചാരം</title><content type='html'>&lt;div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;             ഒന്നാം ദിവസം ഓഫീസില്‍ പോകാന്‍ നഗരസഭയുടെ മുന്നില്‍നില്‍ക്കുകയായിരുന്നു. അപ്പോള്‍ തെക്കുനിന്ന് ഒരാന ഒരുണ്ടുരുണ്ട്‌ അടുത്തുവന്നു. ബോര്‍ഡ്‌ വായിച്ചപ്പോള്‍ അറിയാതെ വിളിച്ചുപോയി .&lt;/div&gt;&lt;div&gt; " പഴനിമലൈയാണ്ടവനേ, മുരുകയ്യാ"&lt;/div&gt;&lt;div&gt;"അയ്യാ" പുറകില്‍നിന്ന് ആരോ വിളിച്ചു. നോക്കിയപ്പോള്‍ രമണമഹര്‍ഷിക്കു വായിക്കുന്നവനാണ്‌. സഹപ്രവര്‍ത്തകന്‍ രാസാ. " അയ്യാ, കൊട്ടാരക്കരയില്‍നിന്നാണ്‌ പുറപ്പാട്‌. ശകടം അങ്ങ്‌ പഴനിവരെ പുറപ്പെട്ടുപോകും."&lt;/div&gt;&lt;div&gt;" ഈ ശകടം സാഹോദര്യം ഊട്ടിൂറപ്പിക്കുന്നുണ്ടല്ലേ സഹോദര? " അവനോടു ചോദിച്ചു. മനസ്സിലാകാതെ അവന്‍ കണ്ണുമിഴിച്ചപ്പോള്‍ വീണ്ടുംചോദിച്ചു. " അയ്യാ കൊട്ടാരക്കര ഗണപതിയും, പഴനിയാണ്ടവനും സഹോദരരുതന്നല്ലോ?" " തന്നേ, തന്നെ, മുരുകാ " രാസ ഭക്തിയോടെ കണ്ണുകളടച്ച്‌ നീട്ടിവിളിച്ചു. അപ്പോള്‍ അവള്‍ അടുത്തുവന്നിട്ട്‌ പറഞ്ഞു. " മനസ്സിനെ കയറൂരിവിട്ടാല്‍മതി, കാള പഴനിബസ്സില്‍നിന്ന് പഴനിയിലും പിന്നെ ആണ്ടവനിലും എത്തിക്കോളും&lt;/div&gt;&lt;div&gt;                                                               "രണ്ടാം ദിവസം &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;        പതിവുപോലെ ഓഫീസില്‍പോകാന്‍ നഗരസഭയുടെ മുന്നില്‍നില്‍ക്കുകയായിരുന്നു. തെക്കുനിന്ന് ശകടം പുറപ്പെട്ടുവന്നു. " സഹോദര, കൊട്ടാരക്കരയില്‍നിന്നുതന്നെയല്ലിയോ കഥകളിയും പുറപ്പെട്ടുപോന്നത്‌?" രാസനോടുചോദിച്ചു. രാസ ഉത്തരം പറയുന്നതിനുമുമ്പ്‌, ശകടം അടുത്തുവന്നു. " മുരുകാ" കണ്ണുകളടച്ച്‌, ഭക്തിയോടെ രാസ വിളിച്ചു. പിന്നെ പറഞ്ഞു" അയ്യാ, മുരുകന്റെ പ്രധാനപ്പെട്ട ആറു കോവിലുകളാണ്‌ പാണ്ടിനാട്ടില്‍, ഒന്നാണിതുപഴനി, പിന്നെ തിരുപ്പറകുണ്ഡ്രവും, തിരുചെന്തൂരും.&lt;/div&gt;&lt;div&gt;"ബാക്കി മൂന്നെണ്ണമോ?&lt;/div&gt;&lt;div&gt; " അത്‌ വിവരമുള്ള ആരോടെങ്കിലും ചോദിക്കണം" രാസ പറഞ്ഞു അപ്പോള്‍ അവള്‍ അടുത്തുവന്ന് ചെവിയില്‍പറഞ്ഞു&lt;/div&gt;&lt;div&gt; പെരുമയേറുംകോവിലുകള്‍ആറാക്കും മുരുകനിക്ക്‌&lt;/div&gt;&lt;div&gt;സ്വാമിമലൈ, മരുതമലൈ&lt;/div&gt;&lt;div&gt;തിരുത്തണിയും പളനിമലൈ&lt;/div&gt;&lt;div&gt;തീരത്ത്‌ തിരുചെന്തൂര്‍തിരുപ്പറകുണ്ഡ്രവുമെവുമെ&lt;/div&gt;&lt;div&gt;ആറുമുഖന്‍ പടയപ്പആറാക്കും കോവിലുകള്‍പിന്നെ നടന്നുമറയുന്നതിനിടയില്‍ അവള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു " മനസ്സിനെ കയറൂരിവിടണം, മനസ്സാണുപോകേണ്ടത്‌"&lt;/div&gt;&lt;div&gt;                                                മൂന്നാം ദിവസം&lt;/div&gt;&lt;div&gt;    പതിവില്ലാതെ, അമ്പലത്തിലൊന്നുപോകണമെന്നുതോന്നി. തിരുനക്കര മതില്‍കകത്ത്‌, മഹാദേവനേയും,തൊഴുത്‌, ഗണപതിയേയും, അയ്യപ്പനേയും തൊഴുത്‌, മുരുകന്റെ നടയില്‍ചെന്നപ്പോള്‍ അറിയാതെ ചോദിച്ചുപോയി " മുരുകാ, മനസു പോകുമോ ?" വടക്കും നാഥനേയും ഭഗവതിയേയും തൊഴുത്‌, രക്ഷസ്സിനെ വലം വെയ്ക്കാതെ വെളിയിലിറങ്ങി, നഗരസഭയുടെ മുന്നില്‍ചെന്ന് തെക്കുനിന്ന് ശകടം വരുന്നത്‌ നോക്കിനിന്നു. ശകടം അടുത്തെത്തി മന്ദഗതിയായപ്പോള്‍, മനസ്‌ ഒരുപൊതിയാക്കി, അകത്തേക്കിട്ടിട്ട്‌ കണ്ടക്ടറോട്‌ പറഞ്ഞു. " എന്റെ മനസാണ്‌ പഴനിയിലൊന്നിറക്കിവെക്കണം " പൊതിയെടുത്ത്‌ വെളിയിലെറിഞ്ഞിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു " മനസോ, ഇതിനൊക്കെ ഭയങ്കര ലഗ്ഗേജാകും, ബേക്കര്‍ ജംഗ്ഷ
